Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തിന്റെ മഹിമ

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 5, 2019, 03:00 am IST
in Samskriti

അടുത്ത രണ്ട് സൂത്രങ്ങളിലൂടെ ജ്യോതിശ്ചരണാധികരണം പൂര്‍ത്തിയാവുന്നു.

സൂത്രം – ഭൂതാദിപാദവ്യപദേശോപപത്തേശ്ചൈവം

(ഭൂതാദി പാദ വ്യപദേശ ഉപ പത്തേ: ച ഏവം )

ഭൂതങ്ങള്‍ മുതലായ പാദങ്ങളെ പറഞ്ഞിട്ടുള്ളതിന്റെ ഔചിത്യം കൊണ്ടും ഇങ്ങനെ തന്നെയാകുന്നു.

ഭൂതം മുതലായ പാദങ്ങളെ വേണ്ട വിധം പറഞ്ഞതിനാല്‍ മുന്‍ വാക്യത്തിലുള്ളത് ബ്രഹ്മമെന്ന് കല്പിക്കണം. അങ്ങനെ ആയാലേ ശരിയാകൂ.

 ഭൂതം, പൃഥ്വി, ശരീരം, ഹൃദയം എന്നീ നാലെണ്ണത്തെയാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ‘ സൈഷാ ചതുഷ്പദാഷഡ് വിധാ ഗായത്രീ ‘ എന്നതില്‍ ഗായത്രി നാലു പാദങ്ങളും ആറ് അക്ഷരങ്ങളുമുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. അത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നതാണ്. അങ്ങനെയല്ലെങ്കില്‍ വെറു

മൊരു ഛന്ദസ്സിന് ഭൂതം മുതലായ നാല്പാദങ്ങള്‍ എങ്ങനെയുണ്ടാകും. താവാനസ്യ മഹിമാ എന്നാല്‍ ബ്രഹ്മത്തിന്റെ മഹിമയെയാണ് പറയുന്നത്. ബ്രഹ്മത്തെയാണ് ആശ്രയിക്കേണ്ടത്. അതിനാല്‍ ഗായത്രിയും ബ്രഹ്മവും ഒന്നു തന്നെയെന്നറിയണം.

 ഛാന്ദോഗ്യോപനിഷത്തിലെ ഗായത്രീ വര്‍ണനം കേവലം ഛന്ദസ്സിന്റെയല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നേരത്തെ ഗായത്രി രൂപത്തില്‍ ബ്രഹ്മത്തെയാണ് ഉദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ ഒന്ന് കൂടി ഉറപ്പിക്കുകയാണ് ഈ സൂത്രത്തിലൂടെ.

 ബ്രഹ്മത്തിന്റെ നാല് പാദങ്ങളില്‍ ഒന്ന് ചരാചരാത്മക പ്രപഞ്ചമായെന്നും മറ്റ് മൂന്നും അമൃത സ്വരൂപമായി ഉപരിലോകത്തിലിരിക്കുന്നും വര്‍ണിച്ചതിനെ പിന്തുണയ്‌ക്കുകയാണ് ഈ സൂത്രം. മുന്‍സൂത്രത്തെ പൂര്‍ണ്ണമായും ശരി വെക്കുന്നു ഇത്.

സൂത്രം – ഉപദേശാഭേദാന്നേതി ചേത് ന, ഉഭയസമിന്നപ്യവിരോധാത്

(ഉപദേശഭേദാത് ന ഇതി ചേത് ന ഉഭയസ്മിന്‍ അപി അവിരോധാത്)

ലക്ഷണത്തെ പറഞ്ഞിട്ടുള്ളതില്‍ വ്യത്യാസമുള്ളതിനാല്‍ ഇത് ബ്രഹ്മമല്ല എന്നാണെങ്കില്‍ അങ്ങനെയല്ല, രണ്ടിലും തമ്മില്‍ വിരോധമില്ലാത്തതിനാല്‍ ബ്രഹ്മം തന്നെയാണ്.

 ശ്രുതിയില്‍ ഒരിടത്ത് ‘ത്രിപാദസ്യാമൃതം ദിവി’ എന്ന് സപ്തമി വിഭക്തിയില്‍ പറയുന്നു. മറ്റൊരിടത്ത് ‘അഥ യദത: പരോ ദിവ:’ എന്ന് ഷഷ്ഠി വിഭക്തിയിലുമാണ് പറയുന്നത്. അതിനാല്‍ രണ്ടും വേറെയായിരിക്കുമെന്നാണ് പൂര്‍വ്വപക്ഷത്തിന്റെ വാദം. അത് ശരിയല്ല. കാരണം രണ്ടും തമ്മില്‍ വിരോധമില്ല. സപ്തമിയില്‍ ആധാരമായും ഷഷ്ഠിയില്‍ അവധിയായി പറഞ്ഞാലും ഒരേ അര്‍ത്ഥം കിട്ടും. കിളി മരത്തിന്റെ  കൊമ്പിലിരിക്കുന്നു എന്നതും കിളി മരത്തിലിരിക്കുന്നു എന്നതും ഒന്നു തന്നെയാണ്.

പരോദിവ: എന്ന് ജ്യോതി: ശ്രുതിയിലും അമൃതം ദിവി എന്ന് ഗായത്രീ ശ്രുതിയിലും പറയുന്നത് ബ്രഹ്മത്തിന് പറ്റിയത് തന്നെയാണ്.

 വര്‍ണനയുടെ ശൈലിയിലും വാക്കുകളിലും വ്യത്യാസമുണ്ടാകാമെങ്കിലും താല്പര്യത്തില്‍ മാറ്റമില്ല. ജ്യോതിരൂപത്തിലും ഗായത്രീരൂപത്തിലും വര്‍ണിച്ച ബ്രഹ്മത്തിന്റെ പരമമായ അവസ്ഥയെ കാണിച്ചു തരുന്നതാണ് ശ്രുതിയുടെ ലക്ഷ്യം. അത് രണ്ട് വിവരണത്തിലും ഉണ്ട്. അതിനാല്‍ അവ രണ്ടും രണ്ട് വസ്തുവിന്റെ വിവരണമല്ല ഏകമായ ബ്രഹ്മത്തെക്കുറിച്ചെന്ന് ഉറപ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

Thrissur

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

പുതിയ വാര്‍ത്തകള്‍

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.