Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുപ്രീംകോടതിയില്‍ പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2019, 04:25 am IST
in Kerala

ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരലംഘനം തുടര്‍ക്കഥയെന്ന് വരുത്തിത്തീര്‍ക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നുണപറഞ്ഞതും സുരക്ഷയാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും ഹര്‍ജി നല്‍കിയതും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം. 

മണിക്കൂറുകള്‍ക്കുള്ളില്‍ നുണ പൊളിഞ്ഞതോടെ പോലീസിനെയും അഭിഭാഷകരെയും പഴിചാരി മുഖംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രമം. 51 യുവതികളുടെ വ്യാജ പട്ടിക തയാറാക്കിയത് സാങ്കേതിക പിഴവ് മാത്രമെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസും നീക്കം തുടങ്ങി. പട്ടികയെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. 

ശബരിമല സന്ദര്‍ശനത്തിന് ശേഷം ബിന്ദുവിനും കനകദുര്‍ഗയ്‌ക്കും പോലീസ് സുരക്ഷയുണ്ട്. കൂടുതല്‍ സുരക്ഷ സംസ്ഥാന സര്‍ക്കാരിന് നല്‍കാമെന്നിരിക്കെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം. ശബരിമല വിഷയത്തില്‍ നേരത്തെ നിരവധി ഹര്‍ജികള്‍ സര്‍ക്കാരും സിപിഎം അഭിഭാഷകരും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരായ ഹര്‍ജിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളക്കെതിരായ കോടതിയലക്ഷ്യവും ഇതിലുള്‍പ്പെടുന്നു. എന്നാല്‍, അടിയന്തര പ്രാധാന്യമില്ലാത്തതിനാല്‍ ഇതൊന്നും ഇതുവരെ പരിഗണിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഉടന്‍ കോടതി കേള്‍ക്കുമെന്നതിനാല്‍ ‘ആചാരലംഘനം നടത്തിയ’ യുവതികളെ മുഖ്യന്ത്രി നിയോഗിക്കുകയായിരുന്നു.  

തന്ത്രിക്കെതിരെ പരാമര്‍ശം സൃഷ്ടിക്കുക, യുവതികള്‍ കയറുന്നത് സ്വാഭാവികമെന്ന് വരുത്തിത്തീര്‍ക്കുക എന്നിവയാണ് പിണറായി ലക്ഷ്യമിട്ടത്. അതുകൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടത്. 

സുപ്രീംകോടതിയിലെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പിണറായി വ്യക്തിപരമായി നിയോഗിച്ചിട്ടുള്ള മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സലായ അഭിഭാഷകനാണ് ഇരുവര്‍ക്കും സഹായങ്ങള്‍ ഒരുക്കിയത്. മുസ്ലിം-മാവോയിസ്റ്റ് ഭീകരര്‍ക്ക് വേണ്ടി കോടതിയില്‍ ഇടപെടുന്ന ഇന്ദിരാ ജയ്‌സിങ് ഹാജരായതും സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ്. 

മുതിര്‍ന്ന അഭിഭാഷകരായ വിജയ് ഹന്‍സാരിയ, ജയ്ദീപ് ഗുപ്ത എന്നിവരെ സര്‍ക്കാരും രംഗത്തിറക്കി.  

ഭക്തരുടെ മനോവീര്യം തകര്‍ക്കാന്‍

ആചാരലംഘനം നിരന്തരം നടന്നെന്ന് വരുത്തിത്തീര്‍ത്ത് ഭക്തരുടെ മനോവീര്യം തകര്‍ക്കാനും പ്രതിരോധം ദുര്‍ബ്ബലപ്പെടുത്താനുമാണ് കോടതി ചോദിക്കാതെ തന്നെ വ്യാജ പട്ടിക കൈമാറാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് എം.എം. മണിയും നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞത്. 

ഹര്‍ജി കോടതി പരിഗണിക്കുന്ന ദിവസം യുവതികളെ കയറ്റാമെന്ന് മുഖ്യമന്ത്രി ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്‌മയ്‌ക്ക് ഉറപ്പുനല്‍കിയിരുന്നു. 51 പേര്‍ ആചാരലംഘനം നടത്തിയെന്ന് പുറത്തുവരുന്നതോടെ ഭക്തര്‍ നിരാശരാകുമെന്നും പ്രതിഷേധം പോലീസിന് നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പട്ടിക വ്യാജമാണെന്ന് തെളിഞ്ഞതോടെ നീക്കം പാളി. സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഭക്തര്‍ തീരുമാനിച്ചിട്ടുണ്ട്. 

അതിനിടെ, പട്ടിക തിരുത്തി പുതിയ പട്ടിക തയാറാക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ശബരിമലയില്‍ പോകാന്‍ വെര്‍ച്വല്‍ ക്യൂവിലേക്ക് ബുക്ക് ചെയ്തവരുടെ പട്ടികയില്‍ നിന്ന് ഫോണ്‍ നമ്പറും മറ്റും ഒഴിവാക്കി പുതിയ പട്ടിക തട്ടിക്കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. കോടതി ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.