Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശയ ചോരണം: സുനില്‍ പി. ഇളയിടം മാപ്പ് പറയണമെന്ന് ജെ. ദേവിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2018, 06:51 am IST
in Kerala

തൃശൂര്‍: ആശയ ചോരണ വിവാദത്തില്‍ സുനില്‍ പി. ഇളയിടത്തെ ന്യായീകരിക്കുന്നവര്‍ വിദ്യാര്‍ഥി സമൂഹത്തോട് ചെയ്യുന്നത് വലിയ തെറ്റെന്ന് ജെ. ദേവിക. ഇളയിടം മാപ്പ് പറയുകയും തിരുത്തുകയും വേണമെന്നും ദേവിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇടത് ചിന്തകന്‍ സുനില്‍ പി. ഇളയിടത്തിന്റെ അനുഭൂതികളുടെ ചരിത്രജീവിതം എന്ന കൃതിക്കെതിരെയാണ് ആരോപണം. 

ഇതിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍-ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും- എന്ന ഭാഗം ദവേഷ് സൊണേജിയുടെ കൃതിയില്‍ നിന്നുള്ള തര്‍ജമ മാത്രമാണെന്ന് നിരൂപകന്‍ രവിശങ്കര്‍ എസ്.നായര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇളയിടത്തിനെ ന്യായീകരിച്ച് രവിശങ്കറിനെതിരെ ഒരു പറ്റം ഇടതുപക്ഷ അക്കാദമിക്കുകള്‍ സംയുക്തപ്രസ്താവനയുമായി രംഗത്ത് വരികയും ചെയ്തു. ഇതിനെതിരെയാണ് ദേവികയുടെ പ്രതികരണം. 

ദേവികയുടെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇളയിടത്തിന്റെ നേര്‍തര്‍ജമാപ്രയോഗം ഇളക്കിവിട്ട ചര്‍ച്ചയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് കുറേ ഉണ്ട്. 

ഒന്നാമതായി, മറ്റൊരു ടെക്സ്റ്റില്‍ നിന്ന് നേര്‍തര്‍ജമ ചെയ്തു കൊടുക്കുന്ന ഭാഗം ഉദ്ധരണിയായി അടയാളപ്പെടുത്തിയിരിക്കണം, നാല്പതു വാക്കുകള്‍ക്കു മുകളിലാണെങ്കില്‍ ഇന്റന്റ് ചെയ്തിരിക്കണം. ഉദ്ധരണിയായി അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇനി, ഇങ്ങനെ ഉദ്ധരണിയായി കൊടുക്കാവുന്ന പാഠഭാഗത്തിന്റെ വലുപ്പത്തിനും പരിമിതിയുണ്ട്. 

മലയാളത്തിലേക്കു ഈ കൃതികള്‍ മുഴുവനായി തര്‍ജമ ചെയ്യാമെന്നിരിക്കെ, അവയെ വെള്ളംചേര്‍ത്ത് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തര്‍ജമ ചെയ്തില്ലെങ്കില്‍ ഈ ആശയങ്ങളെ നമ്മുടെ- അതായത്, കേരളത്തിലെ-സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളെ മനസ്സിലാക്കാനുള്ള ടൂളുകളായി പരിചയപ്പെടുത്താവുന്നതാണ്. അതിനു പകരം പാതി നേര്‍തര്‍ജമയും പാതി സ്വന്തം വായനയും (പലപ്പോഴും ഈ വായന നടക്കുന്നത് ആശയം കൃത്യമായി മനസ്സിലാകാത്തപ്പോഴാണ്. പെട്ടെന്ന് താത്വികഭാഷ മാറി ഊതിവീര്‍പ്പിച്ച റൊമാന്റിക് ഭാഷ വരുന്നതു കാണാം) ആയി നിലവാരം കുറഞ്ഞ കൃതികള്‍ പടച്ചു വിടേണ്ടതില്ല.

ഈ തെറ്റിന് തടവും പിഴയും വരെ ശിക്ഷയുണ്ടാവാമെങ്കിലും അത് എപ്പോഴും ഉണ്ടാവണമെന്നില്ല. 

ഗവേഷണമെന്ന ജ്ഞാനോത്പാദനം നടത്തുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് മാതൃകയായിത്തന്നെ വേണം നില്‍ക്കാന്‍ എന്നു മാത്രമേ അധ്യാപികയെന്ന നിലയ്‌ക്ക് എനിക്കു പറയാനാവൂ.

തെറ്റു ചെയ്ത ആളെ പറഞ്ഞു മനസിലാക്കി മാപ്പു പറയിച്ചു തിരുത്തുന്നതിനു പകരം പൊള്ളയായ അഹന്തയെ വളര്‍ത്തുകയാണ് ന്യായീകരണക്കാര്‍. 

നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഈ തെറ്റ് തിരിച്ചറിയാന്‍ കഴിവുണ്ടായില്ലെങ്കില്‍ രണ്ടാംകിട എഴുത്ത് ഇനിയും പടര്‍ന്നു പിടിക്കും, ഇപ്പോള്‍ തന്നെ ഉള്ളില്‍ നിന്നു ചീഞ്ഞുനാറിത്തുടങ്ങിയ സാഹിത്യപൊതുമണ്ഡലം കൂടുതല്‍ അസഹ്യമാകും, ദേവിക കുറിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.