Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊളിഞ്ഞത് പിണറായിയുടേയും ബെഹ്റയുടെയും ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2018, 07:00 am IST
in Kerala

ന്യൂദല്‍ഹി: ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കണമെന്ന സായുധസേനാ ഡിഐജി ഷെഫീന്‍ അഹമ്മദിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തള്ളി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നല്‍കിയ കത്തും പരിഗണിക്കില്ല. ഷെഫീന്‍ അഹമ്മദിനെ ഉടന്‍ ഒഡീഷയിലേക്ക് മടക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കും. ഷെഫീനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ശബരിമലയിലെ പോലീസ് നടപടികളിലെ അനധികൃത ഇടപെടലും കണക്കിലെടുത്താണ് കേന്ദ്ര നടപടി. 

ഒഡീഷ കേഡറിലെ 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷെഫീന്‍ അഞ്ചു വര്‍ഷമായി കേരളത്തില്‍ ഡെപ്യൂട്ടേഷനിലാണ്. സപ്തംബര്‍ പത്തിന് ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിച്ചിട്ടും മൂന്ന് മാസത്തോളമായി ഇയാള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ മാസങ്ങളിലെ ശമ്പളം അക്കൗണ്ടന്റ് തടഞ്ഞിട്ടുണ്ട്. ഷെഫീനെതിരെ കേന്ദ്രആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് തയാറെടുക്കുകയാണ്.

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ഷെഫിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. കേഡറില്‍ തിരികെ എത്തിയാല്‍ കര്‍ശന നടപടിയെടുക്കാന്‍ ഒഡീഷ സര്‍ക്കാരിനോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കും. അവിടെയും ഷെഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. 

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞും ഷെഫീന്‍ കേരളത്തില്‍ തുടരുന്നത് ‘ജന്മഭൂമി’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വിവാദ സംഘടനകളുമായുള്ള ബന്ധവും ശബരിമലയിലെ ഇടപെടലും തുടര്‍ച്ചയായ ദിവസങ്ങളില്‍ ജന്മഭൂമി വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുകയാണ് ഷെഫീന്‍ ചെയ്തത്. ജന്മഭൂമി വാര്‍ത്ത ശരിവയ്‌ക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 

ഷെഫീന്‍ ഡെപ്യൂട്ടേഷന്‍ നീട്ടാന്‍ നല്‍കിയ അപേക്ഷ നേരത്തെയും നിരസിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും വിവാദ ഉദ്യോഗസ്ഥന് വേണ്ടി രംഗത്തിറങ്ങി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി പിണറായി ഫോണില്‍ സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ നിരന്തര സമ്മര്‍ദം ചെലുത്തിവരുന്നതിനിടെയാണ് കേന്ദ്രം കര്‍ശന നിലപാട് സ്വീകരിച്ചത്. കേരള കേഡറിലേക്ക് മാറ്റാനുള്ള നീക്കവും പരാജയപ്പെട്ടു. ഇതോടെ ഷെഫീന്‍ ഉടന്‍ ഒഡീഷയിലേക്ക് മടങ്ങേണ്ടി വരും. നേരത്തെയും കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇയാളെ പിണറായിയും ബെഹ്‌റയും സംരക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. 

ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടികളെ പിന്നില്‍നിന്ന് നിയന്ത്രിച്ചതും കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യിപ്പിച്ചതും ഷെഫീന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.