Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരുകാലത്ത് അന്നത്തെ മാര്‍ക്കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 04:51 pm IST
inLiterature

ഒരാളുടെ ജീവചരിത്രം അയാളോടൊപ്പം ചേര്‍ന്നുനിന്നാണ് അറിയുക. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരില്‍നിന്നും കൂടുതലറിഞ്ഞ് എഴുതുന്ന ജീവചരിത്രവുമുണ്ട്. ഇങ്ങനെ അഭിമുഖം നടത്തുന്നത് അയാളുമായി പലവിധം ബന്ധങ്ങളുള്ള വിവിധതരം ആളുകളുമായിട്ടാണ്. ലോക നോവലിന്റെയും ഭാവനയുടേയും കുതറിമാറലിന് ഉത്തേജകമായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഇത്തരത്തിലുള്ള ഒരു ജീവചരിത്രമുണ്ട്. സില്‍വിയ പാറ്റണോസ്‌ട്രോ രചിച്ചതാണ് ഈ ജീവചരിത്രം.

ചെറുപ്പത്തിലെ കഥകള്‍ കുത്തിനിറച്ച മനസുമായാണ് മാര്‍ക്കേസ് വളര്‍ന്നത്. അത്തരം കഥകളില്‍ നിന്നാണ് എഴുത്തിന്റെ ആകാശത്തോളം പോന്ന ഭാവനയുടെ രാജാവായി അദ്ദേഹം മാറുന്നത്. വലിയ കഥപറച്ചിലുകാരിയായിരുന്ന മുത്തശിയില്‍നിന്നുമാണ് ബാല്യത്തിലേ മാര്‍ക്കേസ് കഥകള്‍ കേട്ടുതുടങ്ങിയത്. മുത്തശി കഥകളുടെ അക്ഷയഖനിയായിരുന്നു. കഥപറച്ചില്‍ പാരമ്പര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കഥയുടെ ഒരു ഇന്ദ്രജാലക്കാരനായിരുന്നു മാര്‍ക്വേസ്. യഥാര്‍ഥ കഥപറഞ്ഞു തുടങ്ങി കഥയില്‍നിന്നു സാവധാനം യാഥാര്‍ഥ്യത്തെ പിന്‍വലിക്കുന്നതാണ് ഇന്ദ്രജാലക്കാരന്റെ കഥപറച്ചില്‍ കൗശലം. ഈ കൗശലമായിരുന്നു മാര്‍ക്വേസും കഥയില്‍ കാണിച്ചത്. 

മുത്തശ്ശിയില്‍നിന്നുമെന്നപോലെ പിതാവില്‍നിന്നുകൂടി മാര്‍ക്കേസ് ഭാവന കടംവാങ്ങിയിരിക്കണം. വലിയ സങ്കല്‍പ്പ ജീവിയായിരുന്നു പിതാവ്. എന്നാല്‍ പലപ്പോഴും അയാള്‍ തനിക്ക് ലോട്ടറിയടിക്കാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ജീവിച്ചിരുന്നത്. പിതാവിന് മകനെക്കുറിച്ച് നല്ല മതിപ്പായിരുന്നു. മകന്‍ ജീനിയസാണെന്ന് ആള്‍ക്കാരോട് അയാള്‍ പറയുമായിരുന്നു. എന്നാല്‍ ആളുകളാകട്ടെ അത് വിശ്വസിച്ചുമില്ല. 

കഥകളുടെ കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെ കഥകളും എഴുത്തുകാരന്‍ വിശ്വസിച്ചു. മാര്‍ക്കേസിന് മൂടി ചീവിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു. രാത്രിയില്‍ മുടി ചീവിയാല്‍ കടലിലെ കപ്പലുകള്‍ മുങ്ങിപ്പോകുമെന്നാണ് ഐതിഹ്യമെന്ന് മുത്തശി പറഞ്ഞതും അദ്ദേഹം വിശ്വസിച്ചു. കഥകളില്‍ മായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വിചാരം. മാര്‍ക്കേസിന്റെ നോവലില്‍ ഇടംപിടിച്ചതോടെ അരകറ്റകയ്‌ക്ക് വലിയ മാറ്റമായിരുന്നു. ഈ പ്രദേശത്തെ മാപ്പിലെത്തിച്ചത് ഈ എഴുത്തുകാരനാണ്. അരകറ്റകയെക്കുറിച്ച് നേവലില്‍ വായിച്ച് സഞ്ചാരികള്‍ എത്തിയതോടെ അവര്‍ക്കായി ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നു. ഹോട്ടലുകളുടെ നീണ്ട നിരതന്നെയുണ്ടായി. സന്ദര്‍ശകര്‍ക്കു താമസിച്ചും കാഴ്ചകണ്ടും മറ്റുമുള്ള സംവിധാനങ്ങള്‍ വന്നതോടെ സാമ്പത്തികമായി ഈ പ്രദേശം വളരുകയായിരുന്നു.

ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കേസിന്റെ എഴുത്തും ജീവിതവും ഭാവനയുമായി ഇതില്‍ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നത്. മാര്‍ക്കേസിന്റെ മുത്തശ്ശിയും പിതാവും സഹോദരനും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും ഉള്‍പ്പെട വലിയൊരു കൂട്ടമാണ് എഴുത്തുകാരിയുമായി സംവദിച്ചത്. 

മാസങ്ങളോളം ലാറ്റിനമേരിക്കയില്‍ യാത്രചെയ്താണ് സില്‍വിയ പലരുമായും അഭിമുഖം നടത്തിയത്.  എല്ലാവരും അവരുടെ ഓര്‍മകളോട് ഔദാര്യമുള്ളവരായിരുന്നുവെന്ന് അവര്‍ പറയുന്നു. ഓരോരുത്തരും തങ്ങള്‍ക്കറിയാവുന്ന മാര്‍ക്കേസിനെ അവരുമായി പങ്കുവെച്ചു.

                                         

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.