Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഒരുകാലത്ത് അന്നത്തെ മാര്‍ക്കേസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2018, 04:51 pm IST
in Literature

ഒരാളുടെ ജീവചരിത്രം അയാളോടൊപ്പം ചേര്‍ന്നുനിന്നാണ് അറിയുക. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരില്‍നിന്നും കൂടുതലറിഞ്ഞ് എഴുതുന്ന ജീവചരിത്രവുമുണ്ട്. ഇങ്ങനെ അഭിമുഖം നടത്തുന്നത് അയാളുമായി പലവിധം ബന്ധങ്ങളുള്ള വിവിധതരം ആളുകളുമായിട്ടാണ്. ലോക നോവലിന്റെയും ഭാവനയുടേയും കുതറിമാറലിന് ഉത്തേജകമായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഇത്തരത്തിലുള്ള ഒരു ജീവചരിത്രമുണ്ട്. സില്‍വിയ പാറ്റണോസ്‌ട്രോ രചിച്ചതാണ് ഈ ജീവചരിത്രം.

ചെറുപ്പത്തിലെ കഥകള്‍ കുത്തിനിറച്ച മനസുമായാണ് മാര്‍ക്കേസ് വളര്‍ന്നത്. അത്തരം കഥകളില്‍ നിന്നാണ് എഴുത്തിന്റെ ആകാശത്തോളം പോന്ന ഭാവനയുടെ രാജാവായി അദ്ദേഹം മാറുന്നത്. വലിയ കഥപറച്ചിലുകാരിയായിരുന്ന മുത്തശിയില്‍നിന്നുമാണ് ബാല്യത്തിലേ മാര്‍ക്കേസ് കഥകള്‍ കേട്ടുതുടങ്ങിയത്. മുത്തശി കഥകളുടെ അക്ഷയഖനിയായിരുന്നു. കഥപറച്ചില്‍ പാരമ്പര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കഥയുടെ ഒരു ഇന്ദ്രജാലക്കാരനായിരുന്നു മാര്‍ക്വേസ്. യഥാര്‍ഥ കഥപറഞ്ഞു തുടങ്ങി കഥയില്‍നിന്നു സാവധാനം യാഥാര്‍ഥ്യത്തെ പിന്‍വലിക്കുന്നതാണ് ഇന്ദ്രജാലക്കാരന്റെ കഥപറച്ചില്‍ കൗശലം. ഈ കൗശലമായിരുന്നു മാര്‍ക്വേസും കഥയില്‍ കാണിച്ചത്. 

മുത്തശ്ശിയില്‍നിന്നുമെന്നപോലെ പിതാവില്‍നിന്നുകൂടി മാര്‍ക്കേസ് ഭാവന കടംവാങ്ങിയിരിക്കണം. വലിയ സങ്കല്‍പ്പ ജീവിയായിരുന്നു പിതാവ്. എന്നാല്‍ പലപ്പോഴും അയാള്‍ തനിക്ക് ലോട്ടറിയടിക്കാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ജീവിച്ചിരുന്നത്. പിതാവിന് മകനെക്കുറിച്ച് നല്ല മതിപ്പായിരുന്നു. മകന്‍ ജീനിയസാണെന്ന് ആള്‍ക്കാരോട് അയാള്‍ പറയുമായിരുന്നു. എന്നാല്‍ ആളുകളാകട്ടെ അത് വിശ്വസിച്ചുമില്ല. 

കഥകളുടെ കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെ കഥകളും എഴുത്തുകാരന്‍ വിശ്വസിച്ചു. മാര്‍ക്കേസിന് മൂടി ചീവിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു. രാത്രിയില്‍ മുടി ചീവിയാല്‍ കടലിലെ കപ്പലുകള്‍ മുങ്ങിപ്പോകുമെന്നാണ് ഐതിഹ്യമെന്ന് മുത്തശി പറഞ്ഞതും അദ്ദേഹം വിശ്വസിച്ചു. കഥകളില്‍ മായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വിചാരം. മാര്‍ക്കേസിന്റെ നോവലില്‍ ഇടംപിടിച്ചതോടെ അരകറ്റകയ്‌ക്ക് വലിയ മാറ്റമായിരുന്നു. ഈ പ്രദേശത്തെ മാപ്പിലെത്തിച്ചത് ഈ എഴുത്തുകാരനാണ്. അരകറ്റകയെക്കുറിച്ച് നേവലില്‍ വായിച്ച് സഞ്ചാരികള്‍ എത്തിയതോടെ അവര്‍ക്കായി ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നു. ഹോട്ടലുകളുടെ നീണ്ട നിരതന്നെയുണ്ടായി. സന്ദര്‍ശകര്‍ക്കു താമസിച്ചും കാഴ്ചകണ്ടും മറ്റുമുള്ള സംവിധാനങ്ങള്‍ വന്നതോടെ സാമ്പത്തികമായി ഈ പ്രദേശം വളരുകയായിരുന്നു.

ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കേസിന്റെ എഴുത്തും ജീവിതവും ഭാവനയുമായി ഇതില്‍ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നത്. മാര്‍ക്കേസിന്റെ മുത്തശ്ശിയും പിതാവും സഹോദരനും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും ഉള്‍പ്പെട വലിയൊരു കൂട്ടമാണ് എഴുത്തുകാരിയുമായി സംവദിച്ചത്. 

മാസങ്ങളോളം ലാറ്റിനമേരിക്കയില്‍ യാത്രചെയ്താണ് സില്‍വിയ പലരുമായും അഭിമുഖം നടത്തിയത്.  എല്ലാവരും അവരുടെ ഓര്‍മകളോട് ഔദാര്യമുള്ളവരായിരുന്നുവെന്ന് അവര്‍ പറയുന്നു. ഓരോരുത്തരും തങ്ങള്‍ക്കറിയാവുന്ന മാര്‍ക്കേസിനെ അവരുമായി പങ്കുവെച്ചു.

                                         

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

Kerala

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

Health

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

Astrology

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

Kerala

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പുതിയ വാര്‍ത്തകള്‍

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭർതൃപീഡനവും ഗാർഹിക അതിക്രമങ്ങളും ദേശീയതലത്തിൽ കുറയുമ്പോൾ കേരളത്തിൽ കൂടുന്നു; സർവേ റിപ്പോർട്ട് പുറത്ത്

പൊലീസില്‍ പരാതിപ്പെട്ടത് അന്‍സിബയുടെ മെസ്സേജ് തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തില്‍ : ലക്ഷ്മിപ്രിയ

വാഴച്ചാലിൽ എത്തിയ വനംമന്ത്രിയെ തടഞ്ഞ് കാട്ടാന; പോലീസും ഉദ്യോഗസ്ഥരുമെത്തി ആനയെ തുരത്തി മന്ത്രിക്ക് വഴിയൊരുക്കി

പ്രവേശനോത്സവത്തിൽ മിഠായി വിതരണം ചെയ്യാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

പാഠം ഒന്ന്: കഠാര, തോക്ക്, ബോംബ്; മുഖ്യമന്ത്രിയുടെ പ്രസംഗം അസ്ഥാനത്തോ?

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.