Monday, July 14, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരുകാലത്ത് അന്നത്തെ മാര്‍ക്കേസ്‌

Janmabhumi Online by Janmabhumi Online
Oct 24, 2018, 04:51 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

ഒരാളുടെ ജീവചരിത്രം അയാളോടൊപ്പം ചേര്‍ന്നുനിന്നാണ് അറിയുക. എന്നാല്‍ അയാളെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ മറ്റുള്ളവരില്‍നിന്നും കൂടുതലറിഞ്ഞ് എഴുതുന്ന ജീവചരിത്രവുമുണ്ട്. ഇങ്ങനെ അഭിമുഖം നടത്തുന്നത് അയാളുമായി പലവിധം ബന്ധങ്ങളുള്ള വിവിധതരം ആളുകളുമായിട്ടാണ്. ലോക നോവലിന്റെയും ഭാവനയുടേയും കുതറിമാറലിന് ഉത്തേജകമായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എഴുതിയ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഇത്തരത്തിലുള്ള ഒരു ജീവചരിത്രമുണ്ട്. സില്‍വിയ പാറ്റണോസ്‌ട്രോ രചിച്ചതാണ് ഈ ജീവചരിത്രം.

ചെറുപ്പത്തിലെ കഥകള്‍ കുത്തിനിറച്ച മനസുമായാണ് മാര്‍ക്കേസ് വളര്‍ന്നത്. അത്തരം കഥകളില്‍ നിന്നാണ് എഴുത്തിന്റെ ആകാശത്തോളം പോന്ന ഭാവനയുടെ രാജാവായി അദ്ദേഹം മാറുന്നത്. വലിയ കഥപറച്ചിലുകാരിയായിരുന്ന മുത്തശിയില്‍നിന്നുമാണ് ബാല്യത്തിലേ മാര്‍ക്കേസ് കഥകള്‍ കേട്ടുതുടങ്ങിയത്. മുത്തശി കഥകളുടെ അക്ഷയഖനിയായിരുന്നു. കഥപറച്ചില്‍ പാരമ്പര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. കഥയുടെ ഒരു ഇന്ദ്രജാലക്കാരനായിരുന്നു മാര്‍ക്വേസ്. യഥാര്‍ഥ കഥപറഞ്ഞു തുടങ്ങി കഥയില്‍നിന്നു സാവധാനം യാഥാര്‍ഥ്യത്തെ പിന്‍വലിക്കുന്നതാണ് ഇന്ദ്രജാലക്കാരന്റെ കഥപറച്ചില്‍ കൗശലം. ഈ കൗശലമായിരുന്നു മാര്‍ക്വേസും കഥയില്‍ കാണിച്ചത്. 

മുത്തശ്ശിയില്‍നിന്നുമെന്നപോലെ പിതാവില്‍നിന്നുകൂടി മാര്‍ക്കേസ് ഭാവന കടംവാങ്ങിയിരിക്കണം. വലിയ സങ്കല്‍പ്പ ജീവിയായിരുന്നു പിതാവ്. എന്നാല്‍ പലപ്പോഴും അയാള്‍ തനിക്ക് ലോട്ടറിയടിക്കാന്‍ പോകുന്നുവെന്ന സങ്കല്‍പ്പത്തിലാണ് ജീവിച്ചിരുന്നത്. പിതാവിന് മകനെക്കുറിച്ച് നല്ല മതിപ്പായിരുന്നു. മകന്‍ ജീനിയസാണെന്ന് ആള്‍ക്കാരോട് അയാള്‍ പറയുമായിരുന്നു. എന്നാല്‍ ആളുകളാകട്ടെ അത് വിശ്വസിച്ചുമില്ല. 

കഥകളുടെ കൂട്ടത്തില്‍ അന്ധവിശ്വാസങ്ങളുടെ കഥകളും എഴുത്തുകാരന്‍ വിശ്വസിച്ചു. മാര്‍ക്കേസിന് മൂടി ചീവിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു. രാത്രിയില്‍ മുടി ചീവിയാല്‍ കടലിലെ കപ്പലുകള്‍ മുങ്ങിപ്പോകുമെന്നാണ് ഐതിഹ്യമെന്ന് മുത്തശി പറഞ്ഞതും അദ്ദേഹം വിശ്വസിച്ചു. കഥകളില്‍ മായമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വിചാരം. മാര്‍ക്കേസിന്റെ നോവലില്‍ ഇടംപിടിച്ചതോടെ അരകറ്റകയ്‌ക്ക് വലിയ മാറ്റമായിരുന്നു. ഈ പ്രദേശത്തെ മാപ്പിലെത്തിച്ചത് ഈ എഴുത്തുകാരനാണ്. അരകറ്റകയെക്കുറിച്ച് നേവലില്‍ വായിച്ച് സഞ്ചാരികള്‍ എത്തിയതോടെ അവര്‍ക്കായി ഇവിടെ അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നു. ഹോട്ടലുകളുടെ നീണ്ട നിരതന്നെയുണ്ടായി. സന്ദര്‍ശകര്‍ക്കു താമസിച്ചും കാഴ്ചകണ്ടും മറ്റുമുള്ള സംവിധാനങ്ങള്‍ വന്നതോടെ സാമ്പത്തികമായി ഈ പ്രദേശം വളരുകയായിരുന്നു.

ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കേസിന്റെ എഴുത്തും ജീവിതവും ഭാവനയുമായി ഇതില്‍ കുഴഞ്ഞു മറിഞ്ഞുകിടക്കുന്നത്. മാര്‍ക്കേസിന്റെ മുത്തശ്ശിയും പിതാവും സഹോദരനും നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ആരാധകരും ഉള്‍പ്പെട വലിയൊരു കൂട്ടമാണ് എഴുത്തുകാരിയുമായി സംവദിച്ചത്. 

മാസങ്ങളോളം ലാറ്റിനമേരിക്കയില്‍ യാത്രചെയ്താണ് സില്‍വിയ പലരുമായും അഭിമുഖം നടത്തിയത്.  എല്ലാവരും അവരുടെ ഓര്‍മകളോട് ഔദാര്യമുള്ളവരായിരുന്നുവെന്ന് അവര്‍ പറയുന്നു. ഓരോരുത്തരും തങ്ങള്‍ക്കറിയാവുന്ന മാര്‍ക്കേസിനെ അവരുമായി പങ്കുവെച്ചു.

                                         

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചങ്കൂർ ബാബയുടെ പാക് ഐഎസ്ഐ ബന്ധം പുറത്തുവന്നു ; രാജ്യത്ത് മതപരിവർത്തനത്തിന്റെ വല വിരിച്ചത് മൂവായിരം അനുയായികൾക്കൊപ്പം 

Kerala

കൈയ്യും വെട്ടും കാലും വെട്ടും ‘ ; 30 വർഷങ്ങൾക്കുശേഷമുള്ള ഈ AI കാലത്തും കമ്യൂണിസ്റ്റുകാരുടെ സ്വപ്നം മനുഷ്യ കുരുതിയാണ് : ഹരീഷ് പേരടി

Kerala

ശബരിമലയിലേക്ക് പോലീസ് ഉന്നതന്റെ ട്രാക്ടർ യാത്ര; പ്രാഥമിക അന്വേഷണം തുടങ്ങി, യാത്ര ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

Kerala

വഞ്ചിപ്പാട്ടിന്‍ വരികളൊഴുകി ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ള സദ്യക്ക് തുടക്കമായി 

India

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയുടെ ബ്രഹ്മാസ്ത്രം ആവശ്യപ്പെട്ടത് 15 ലോകരാജ്യങ്ങൾ : സൗദിയും, ഖത്തറും, യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ മുന്നിൽ

പുതിയ വാര്‍ത്തകള്‍

ഗുരുനാഥന്മാരെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും ഭാരത പാരമ്പര്യത്തിന്റെ ഭാഗം: വത്സന്‍ തില്ലങ്കേരി

ബാലസംഘം പരിപാടിയിൽ കൊലക്കേസ് പ്രതിയും; പങ്കെടുത്തത് നിഖില്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത്

അഭിനയ സരസ്വതി ബി.സരോജ ദേവി അന്തരിച്ചു; വിട പറഞ്ഞത് കന്നഡ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ

സംഘ മന്ത്രം അഗ്നിയായി ജ്വലിപ്പിച്ച…

ദൽഹിയിലെ നാവിക, സിആർപിഎഫ് സ്കൂളുകൾക്ക് ബോംബ് ഭീഷണി ; തിരച്ചിൽ ഊർജിതമാക്കി പോലീസ്

സദാനന്ദന്‍ മാസ്റ്റര്‍ രാജ്യസഭയിലെത്തുമ്പോള്‍

അനുപമം അന്നഭണ്ഡാര്‍ യോജന

എൻഐഎയുടെ ആവശ്യം അമേരിക്ക ചെവിക്കൊണ്ടു ; എഫ്ബിഐ എട്ട് കുപ്രസിദ്ധ ഖാലിസ്ഥാനി തീവ്രവാദികളെ അറസ്റ്റ് ചെയ്തു

‘ വളരെയധികം ആലോചിച്ച ശേഷം ഞാനും കശ്യപും വേർപിരിയാൻ തീരുമാനിച്ചു ‘ : ആരാധകരെ ഞെട്ടിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ 

ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയിൽ മടങ്ങവെ ലോറി ഇടിച്ച് അപകടം ; പാലാക്കാട് വയോധികയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies