Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ആത്മാവില്‍ കഥയുള്ള പാലൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2018, 05:49 pm IST
inLiterature

മഹാഭാരതം എത്രതവണ വായിച്ചെന്ന് എംഎന്‍ പാലൂരിനു തന്നെ ഒരു പക്ഷേ ഓര്‍മകാണില്ല. അത്രത്തോളം വട്ടം ഉണ്ടാകും ആ വായന. ഇതിഹാസങ്ങളും പുരാണങ്ങളും വേറിട്ട് നിരീക്ഷിച്ച ഊര്‍ജത്തിന്‍നിന്നും ജീവിതത്തെ കണ്ട് കവിത എഴുതുകയായിരുന്നു പാലൂര്‍. ശാന്ത ഗംഭീരവും സ്‌നേഹകാരുണ്യവും നിറഞ്ഞ് മനുഷ്യജീവിതത്തിന്റെ അകംപൊരുളിനെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞവയാണ് പാലൂര്‍ കവിതകള്‍. തപ്തനിശ്വാസങ്ങളും ആത്മവിശ്വസങ്ങളും അവയ്‌ക്കുമേല്‍ നിഷേധിക്കാനാവാത്ത ജീവിതയാഥാര്‍ഥ്യങ്ങളും തകര്‍ച്ചയുടെ സങ്കടങ്ങളും നിറഞ്ഞ ചൂടുകാലമാണ് പാലൂര്‍ കവിതകളുടെ പരിസരങ്ങളില്‍. കഥയില്ലാത്തവന്റെ കഥ എന്ന വൈരുധ്യ ലാവണ്യത്തില്‍ എല്ലുറപ്പുള്ള മനുഷ്യകഥ കവിതയില്‍ എഴുതുകയായിരുന്നു അദ്ദേഹം. പാലൂര്‍ വിടപറയുമ്പോള്‍ ഒരിക്കലും യാത്രയാകാതെ ഇനി നമ്മോടൊപ്പം അദ്ദേഹത്തിന്‍റെ കവിതകളുണ്ടാകും.

ഔപചാരിക വിദ്യാഭ്യാസമില്ലാതെ തന്നെ അത് വേണ്ടുവോളം ഉണ്ടായിരുന്നവരെക്കാള്‍ ജീവിതാനുഭവങ്ങളും വായനയും ലോക പരിചയത്താലും ചിന്തകളാലും എഴുത്തില്‍ ഔന്നത്യം പുലര്‍ത്തിയ കവിയാണ് പാലൂര്‍. ചെറുപ്പത്തിലെ ആണ്ടിറങ്ങിയ സംസ്‌കൃത പഠനവും ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ഡ്രൈവര്‍ ജോലിയും ജീവിതത്തിന്റെ ആഴവും പരപ്പും തിരിച്ചറിയാന്‍ പ്രേരിപ്പിച്ചു. അതിനിടയിലെ കഥകളിപഠനവും വീക്ഷണങ്ങളില്‍ വേറൊരു മാനവും തീര്‍ത്തു. വേണ്ടപ്പെട്ടവരുടെ ചെറുപ്പത്തിലേയുള്ള മരണം നല്‍കിയ വേദനാഭാരവും ചുമന്ന് നടന്നപ്പോള്‍ പിന്നേയും വിചാരങ്ങള്‍ക്ക് വാള്‍മൂര്‍ച്ചയുണ്ടായി. ആധുനിക മലയാള കവിതയുടെ തുടക്കക്കാരില്‍ മുന്നേ നടന്ന കവിയാണ് പാലൂര്‍. 

കവിയരങ്ങിലോ ആടിപ്പാടാനോ ഒച്ചപ്പാടില്‍ പേരുറപ്പിക്കാനുള്ള നിഷേധങ്ങളിലോ അദ്ദേഹത്തെ കണ്ടില്ല. സ്വയം മാര്‍ക്കറ്റു ചെയ്യാനും അറിയാത്ത കവി. കൊട്ടിപ്പാടി കവിതകളെക്കാളും ആളാകലാകുന്നവരുടെ പിന്നാലെ പോയവര്‍ അന്തസുള്ള ജീവിതവും അനിവാര്യമായ എഴുത്തുമുള്ള പാലൂരിനെ കണ്ടില്ല. പച്ചമാങ്ങ, കവിത, ഭംഗിയും അഭംഗിയും, സുഗമസംഗീതം, കലികാലം തുടങ്ങിയ കൃതികളില്‍ ഈടുവെപ്പുള്ള ഭാഷയും പദലാളിത്യവും നേരെ ചൊവ്വേയുള്ള ജീവിതംനോക്കിക്കാണലുമുണ്ട്. പ്രതിഷേധങ്ങളുടെ കേവലാരവങ്ങളിലും കാമ്പില്ലാത്ത വിപ്‌ളവ പദാവലികളിലും ആധുനിക കവിത പിന്നീട് മുങ്ങിച്ചത്തപ്പോള്‍ ജീവിതത്തിന്റെ കരുതലായി ശേഷിച്ചവയാണ് പാലൂരിനെപ്പോലുള്ളവരുടെ കവിതകള്‍. 

പറയാനുള്ളപ്പോള്‍ മാത്രം പറയുക എന്നതായിരുന്നു പാലൂരിന്റെ രീതി. അങ്ങനെ പറഞ്ഞവയാണ് പാലൂര്‍ കവിതകള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌ക്കാരം, സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ആത്മാവില്‍ കഥയുള്ളവനാണ് പാലൂര്‍. കഥയില്ലായ്‌മയും ആത്മാവില്ലായ്‌മയുമാണ് ഇന്നത്തെ പല ആത്മകഥകളുടേയും കുറവും നീതിയില്ലായ്‌മയും. പക്ഷേ പാലൂരിന്റെ ആത്മകഥ കഥയില്ലാത്തവന്റെ കഥ ആവോളം കഥയുടെ തിളപ്പുള്ള ഉച്ചച്ചൂടിന്റെയാണ്.                      

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.