Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാശനഷ്ടം തിട്ടപ്പെടുത്തല്‍; റവന്യു പരിശോധന പ്രഹസനമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:19 am IST
in Kerala

ആലപ്പുഴ: കുട്ടനാട്ടില്‍ പ്രളയക്കെടുതി നഷ്ടം തിട്ടപ്പെടുത്താനുള്ള റവന്യു വകുപ്പിന്റെ പരിശോധന പ്രഹസനം. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശങ്ങളില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നാശനഷ്ടം വിലയിരുത്താന്‍ റവന്യു, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും എത്തിയിട്ടില്ല.

  കൈനകരിയടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം ഇതുവരെ ഇറങ്ങിയിട്ടില്ല. ഇവിടുത്തുകാരില്‍ ഭൂരിപക്ഷവും ദുരിതാശ്വാസ ക്യാമ്പുകളിലും, വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ്. വീടുകളുടെയും, ഉപകരണങ്ങളുടെയും നാശനഷ്ടം വിലയിരുത്താന്‍ കൈനകരിയിലെത്തിയ ഉദ്യോഗസ്ഥര്‍ പൂട്ടിക്കിടക്കുന്ന വീടുകളുടെ വെളിയില്‍ നിന്ന് നഷ്ടം വിലയിരുത്തി മടങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വീടുകളുടെ പരിസരം വരെ അരയാള്‍ ഉയരത്തില്‍ വെള്ളം ഉള്ളതിനാല്‍ പലയിടങ്ങളിലും പാടശേഖരങ്ങളുടെ ബണ്ടുകളില്‍ നിന്ന് നോക്കിക്കണ്ടാണ് നാശനഷ്ടം തിട്ടപ്പെടുത്തിയതത്രെ.

പല വീടുകളുടെയും പുറത്ത് വിള്ളലുകള്‍ മാത്രമെ കാണുകയുള്ളു. ഉള്ളില്‍ കയറി പരിശോധിച്ചാലേ വീടിന്റെ തകര്‍ച്ച പൂര്‍ണമായും ബോദ്ധ്യപ്പെടൂ. രണ്ടു മാസത്തോളമായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ബഹുഭൂരിപക്ഷം വീടുകളും വാസയോഗ്യമല്ലാതായി കഴിഞ്ഞു. കൂടാതെ ഗൃഹോപകരണങ്ങളുടെ നഷ്ടവും വീടുകളുടെ വളരെ ദൂരത്ത് നിന്ന് എങ്ങിനെ തിട്ടപ്പെടുത്താന്‍ കഴിയുമെന്നും ദുരിതബാധിതര്‍ ചോദിക്കുന്നു. 

നിലവില്‍ പ്രദേശത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ പറയുന്നത് അനുസരിച്ചാണ് നാശനഷ്ടം തിട്ടപ്പെടുത്തുന്നത്. 

ക്യാമ്പുകളില്‍ നിന്ന് ദുരന്തബാധിതര്‍ പൂര്‍ണമായും മടങ്ങിയെത്തിയ ശേഷം അവരുടെ സാന്നിദ്ധ്യത്തില്‍ നഷ്ടം തിട്ടപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥ പരിശോധന രാഷ്‌ട്രീയ പ്രേരിതമായാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്. 

ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളും വീടുകളും ഒഴിവാക്കി അന്വേഷണം നടത്തുന്നതായി ദുരിതബാധിതര്‍ പരാതിപ്പെടുന്നു. 

ഉദ്യോഗസ്ഥരുടെ അന്വേഷണങ്ങള്‍ക്കു ശേഷം വാസയോഗ്യമല്ലാത്ത വീടുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്തു തീര്‍ക്കാന്‍ കാത്തിരിക്കുകയാണു ജനം. 

ഉദ്യോഗസ്ഥ പരിശോധനകള്‍ക്ക് മുമ്പ് അറ്റകുറ്റപ്പണി തീര്‍ത്താല്‍ ആനുകൂല്യങ്ങളില്‍നിന്ന്ഒഴിവാകുമോയെന്ന ആശങ്കയിലാണു തകര്‍ന്ന വീടുകളില്‍ കഴിയുന്നവര്‍. 

കുട്ടനാട്ടില്‍ വീടുകള്‍ക്കൊപ്പം നിരവധി ക്ഷീരകര്‍ഷകരുടെ പശുത്തൊഴുത്ത്, മത്സ്യകൃഷി, കോഴിഫാമുകള്‍, മതിലുകള്‍, വീട്ടുപകരണങ്ങള്‍ എന്നിവ നശിച്ചിരുന്നു. 

ഇവിടെയൊന്നും റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ, അതാത് വകുപ്പ്തല ഉദ്യോഗസ്ഥരോ എത്തി നോക്കിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

Kerala

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

Kerala

കെ.എം. ഷാജി എന്ന മോദീഭക്തന്‍

World

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

Kerala

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.