Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദ്യ മന്ത്രിസഭയുടെ തനിയാവർത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:24 am IST
inVicharam

ഐക്യകേരളത്തിന്റെ ആദ്യമന്ത്രിസഭയ്‌ക്ക് അല്‍പായുസ്സായിരുന്നു. പോലീസ് തേര്‍വാഴ്ചയും മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിക്കാര്‍ കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങളുമാണ് കൈരളിയെ കലാപഭൂമിയാക്കിയത്. കൊന്നുംകൊലവിളിച്ചും മുന്നേറിയ പാര്‍ട്ടിക്കാര്‍ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്തു. പോലീസിനെ പലപ്പോഴും നോക്കുകുത്തികളാക്കി. പാര്‍ട്ടി കോടതികള്‍ വിചാരണയും ശിക്ഷയും നടപ്പാക്കി. സഹികെട്ടപ്പോള്‍ പത്രങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങി. പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഇക്കളി തുടരാന്‍ അനുവദിച്ചുകൂടെന്ന നിശ്ചയത്തിലായി. കേരളകൗമുദി 1958 നവംബര്‍ 22 ന് ഒരു മുഖപ്രസംഗത്തില്‍ പറഞ്ഞു. 

”കമ്യൂണിസ്റ്റ് പാര്‍ട്ടി അധാകരത്തില്‍ വന്നപ്പോള്‍ ആ പാര്‍ട്ടിയിലുള്ള കള്ളത്തുട്ടുകള്‍ കുറേ നാളത്തേക്കെങ്കിലും പ്രവൃത്തി ശൂന്യമാകുമെന്ന് എല്ലാവരും കരുതി. ആ ധാരണ തെറ്റായിരുന്നുവെന്ന് ഇന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ…” സ്വന്തം മന്ത്രിസഭ അധികാരത്തില്‍ വന്നത് ഞങ്ങളുടെ സ്വാധീനവും ചൂഷണവും വര്‍ധിപ്പിക്കുന്നതിന് പറ്റിയ അവസരമായി അവര്‍ കണ്ടിരിക്കുന്നതുപോലെ തോന്നിപ്പോകുന്നു. ഇങ്ങനെയുള്ള ഒരു മുന്നേറ്റത്തിന്റെ മുട്ടുകുത്തലാണ് ഈ കഴിഞ്ഞദിവസം കൊല്ലത്തു നടന്നത്. ‘അവിടെ നടന്ന സംഭവങ്ങള്‍ വിവരിച്ചിട്ട് ഇങ്ങനെ തുടരുന്നു.’ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ രംഗത്തേക്ക് നിയോഗിച്ചു. അവര്‍ വേണ്ടതുചെയ്തു. അടികൊണ്ട് തലപൊട്ടിയവരുണ്ട്. ബോധംകെട്ട ഗര്‍ഭിണികളുണ്ട്. ഉരുണ്ടുവീണ് പരുക്കുപറ്റിയവരുണ്ട്. വിപ്ലവകാരികള്‍ പരക്കം പായുകയാണ്. കുട്ടിനേതാക്കന്മാര്‍ പ്രസ്താവനകളിറക്കുന്നു. കൂട്ടം വിളിച്ചു പ്രകടനങ്ങളും ജാഥകളും യോഗങ്ങളും. ഒരു കോലാഹലം തന്നെ. പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേരെയാണ് അവര്‍ തിരിഞ്ഞിരിക്കുന്നത്. മന്ത്രിസഭ രാജിവയ്‌ക്കണമെന്ന് അവര്‍ക്ക് വാദമില്ല. കാട്ടാമ്പള്ളിയിലും കോഴിക്കോട്ടും നിയമം ലംഘിച്ചാല്‍ പോലീസ് അടിക്കണം. കൊല്ലണം. കിളികൊല്ലൂരില്‍ നിയമം ലംഘിച്ചാല്‍ പോലീസ് കാപ്പി വാങ്ങിക്കൊടുക്കണം. എന്താ പോരേ? ഇതിനെല്ലാം മകുടം ചാര്‍ത്തിക്കൊണ്ട്   സര്‍ക്കാരിന്റെ ഒരു പ്രസ് റിലീസ്, ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടില്ലെന്ന്… പോലീസ് ചെന്നപ്പോള്‍ ഓടിയ ബഹളത്തില്‍ മുറിവുപറ്റിയതാണെന്ന്… പാര്‍ട്ടി അനുയായികള്‍ മാവിന്റെ മൂടുതോറും യോഗം കൂടി ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ തൂക്കിലിടണമെന്ന് പ്രമേയം പാസാക്കുകയും ചെയ്യുമ്പോള്‍ ലാത്തിച്ചാര്‍ജ്ജ് നടന്നിട്ടേയില്ലെന്ന് പാര്‍ട്ടി സര്‍ക്കാര്‍ പ്രസ് നോട്ടിറക്കുകയും പോലീസിന്റെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്യുന്ന അപഹാസ്യമായ ഒരു പ്രതിഭാസമാണ് നാം കാണുന്നത്.”

ആദ്യ മന്ത്രിസഭയുടെ തനിയാവര്‍ത്തനമാണ് പിണറായി വിജയന്‍ സര്‍ക്കാരും പിന്‍തുടരുന്നത്. എതിരഭിപ്രായക്കാരെ സഖാക്കളും കാക്കി അണിഞ്ഞ സഖാക്കളും തല്ലിക്കൊല്ലുക, പോലീസ് അടക്കമുള്ള ഭരണവര്‍ഗങ്ങളെ നിസ്സംഗരാക്കുക,  പ്രലോഭിപ്പിച്ച് കോടതിയെപ്പോലും സ്വാധീനിക്കുക, ഇവയൊക്കെ തുടരുകയാണ്.

എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരമേറ്റവര്‍ എല്ലാവരേയും ശരിപ്പെടുത്തുന്നു. ഒരുമാസം ഒരു വിധവ എന്നതാകും അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെങ്കില്‍ ഈ  സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഭീതിയോ പ്രീതിയോ പക്ഷപാതമോ കൂടാതെ ഭരണം നടത്തുമെന്ന് പ്രതിജ്ഞയെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിജ്ഞ നിര്‍ലജ്ജം ലംഘിക്കുന്നു.

പോലീസ് നിഷ്ഠൂരമായി ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ സമീപനം അതിന് തെളിവാണ്. അതേസമയം രാഷ്‌ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സഖാവിന്റെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉത്സാഹിക്കുകയും ചെയ്യുന്നു.

കോട്ടയത്ത് ഏറ്റവും ഒടുവില്‍ നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോയികൊന്ന് തള്ളിയ കേസില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിച്ച നടപടി കണ്ടില്ലെ. മൃതദേഹം 28 ന് രാവിലെ 7 മണിക്ക് കിട്ടിയതാണ്. ആ വിവരം പൂഴ്‌ത്തിവച്ചു. 11 നുശേഷമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതിനുമുന്‍പ് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഇലക്ട്രിസിറ്റി സംവിധാനം അട്ടിമറിക്കപ്പെട്ടു. കേബിള്‍ ടി.വി. വയറുകള്‍ അറുത്തുമാറ്റി. ഈ കൃത്യം ഭംഗിയായി നിര്‍വ്വഹിച്ചതിനുശേഷം കെവിന്റെ മൃതദേഹം കിട്ടിയതായി അറിയിപ്പ്. ചെങ്ങന്നൂര്‍ വോട്ടെടുപ്പില്‍ പ്രതികൂലവികാരം ഉണ്ടാകാതിരിക്കാനാണ് ഈ അട്ടമറി.

പോലീസിന് ലഭിച്ച പരാതി കൃത്യസമയത്ത് പരിശോധിച്ച് നടപടി സ്വീകരിച്ചെങ്കില്‍ ഈ ദുരഭിമാനക്കൊല നടക്കുമായിരുന്നില്ല. എന്നിട്ടും ഉളുപ്പില്ലാതെ തട്ടിവിടും ‘പോലീസിന് വീഴ്ചയില്ല. ഇത് കേരളമാണ് ഉത്തരേന്ത്യയല്ലെന്ന്. മുതുകത്ത് ആലുമുളച്ചാരം അതുമൊരു തണല്‍ എന്ന് മേനിനടിക്കുന്നവരെക്കുറിച്ച് എന്തുപറയണം

ഉത്തരൻ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.