Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചറുപുഴയില്‍ അനധികൃത നിര്‍മ്മാണം ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 06:43 pm IST
in Kannur

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉേദ്യാഗസ്ഥരുടെമേല്‍ കടുത്ത രാഷ്‌ട്രീയ സമ്മര്‍ദ്ദം ചെലുത്തുന്നതായി ആരോപണം. ചെറുപുഴ പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ തേജസ്വിനി പുഴയൂടെ ഉദ്ഭവസ്ഥാനത്ത് രാജഗിരിയില്‍ വന്‍കിട കമ്പനിയുടെ ക്വാറി ആരംഭിക്കുന്നതിനും പുഴയെ മലിനമാക്കുന്ന രീതിയില്‍ ചെറുപുഴ പുതിയ പാലത്തിന് സമീപം വന്‍കിട വാഹനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന സര്‍വ്വീസ് സ്‌റ്റേഷന്‍ അനുമതി നല്‍കുന്നതും നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ അനുമതി നല്‍കുന്നതിനാണ് ശ്രമം നടക്കുന്നത്. 

രാജഗിരിയിലെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയിലെ പൈതൃകസ്വത്തായ കമ്മാളിക്കല്ല് സാറ്റലൈറ്റ് സര്‍വേയിലൂടെ കണ്ടെത്തി ക്വാറിയും ക്രഷറും തുടങ്ങാനുള്ള ശ്രമം വര്‍ഷങ്ങള്‍ക്കു മുന്‍പേ ആരംഭിച്ചിരുന്നു. ഭാഗീകമായി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ രാജഗിരി കുന്നുകള്‍ക്കു മുകളില്‍ തൊപ്പി പോലെ നില്‍ക്കുന്ന പാറപ്പൊട്ടിച്ച് നീക്കം ചെയ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളപ്പാടെ ഇല്ലാതാവുകയും കടുത്ത ജലക്ഷാമം ഉരുള്‍പ്പൊട്ടല്‍ ഉള്‍പ്പെടെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തിലുള്ള പൈതൃക സംരക്ഷണ സമിതി പ്രക്ഷോഭവുമായി വന്നതോടെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിച്ച് ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്തു. എന്നാല്‍ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം ആരംഭിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം സ്ഥലപരിശോധനയ്‌ക്ക് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. 

അതുപോലെ തന്നെ ഏഴിമല നേവല്‍ അക്കാദമിക്കും പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിനുമുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ജലസ്രോതസായ തേജസ്വിനി പുഴയുടെ കരയില്‍ വന്‍കിട സര്‍വ്വീസ് സ്റ്റേഷന്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വരട്ട് കൊല്ലി തോട് മണ്ണിട്ട് നികത്തി കരിയോയിലുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്ന തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പഞ്ചായത്ത് ലൈസന്‍സ് നല്‍കാനുള്ള ശ്രമം നടക്കുകയും ചെയ്തപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്‌ട്രീയ പാര്‍ട്ടികളും രംഗത്തുവരുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തത്ക്കാലം പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെങ്കിലും വളഞ്ഞ വഴിയിലൂടെ കാര്യം നേടാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. എന്നാല്‍ സര്‍വ്വീസ് സ്‌റ്റേഷനായി പണിത വലിയ കുഴിക്ക് മുകളില്‍ പലകയിട്ട് അതിനു മുകളില്‍ മണ്ണ് നിരത്തി മറ്റൊരു പേരില്‍ പെര്‍മിറ്റ് നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിച്ചതിന് പത്രപ്രവര്‍ത്തകനായ ഓസ്റ്റിന്‍ കുര്യന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പുഴയെയും പരിസ്ഥിതിയെയും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന ഉറച്ച നിലപാട് ഉദ്യോഗസ്ഥര്‍ എടുക്കുമ്പോള്‍, സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെ പോലും അട്ടിമറിച്ചുകൊണ്ട് ഏതുവിധേനയും അനുമതി ലഭിക്കാനുള്ള ശ്രമത്തിലാണ് ഉന്നത രാഷ്‌ട്രീയ നേതൃത്വങ്ങള്‍. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഭാവി തലമുറയ്‌ക്ക് നഷ്ടമാകുന്നത് പൈതൃക സമ്പത്താണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

India

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രി കിരണ്‍ റിജുജിനരികില്‍ (ഇടത്ത്) മുനമ്പത്ത് വഖഫിന്‍റെ കുടിയൊഴിക്കലിനെതിരെ താമസക്കാര്‍ (വലത്ത്)
Kerala

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിന് വിശദീകരണം തേടി കേന്ദ്ര സർക്കാർ; കേരള വഖഫ് ബോർഡിന് നോട്ടീസ് അയച്ചു.

പുതിയ വാര്‍ത്തകള്‍

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ഹജ്ജ് ചെയ്ത ശേഷം സഹോദരൻ പാട്ട് ഉപേക്ഷിച്ചു ; ഭാവിയിൽ ഞാനും സംഗീതം ഉപേക്ഷിച്ച് അള്ളാഹുവിന്റെ വഴിയിലേയ്‌ക്ക് പോകുമെന്ന് ഗായകൻ സൽമാൻ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.