Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജാനകി ടീച്ചര്‍ വധം: പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2018, 11:00 pm IST
in Kannur

തൃക്കരിപ്പൂര്‍: പുലിയന്നൂര്‍ ജാനകി ടീച്ചറെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ പോലീസ് പിടിയിലായി. ബുധനാഴ്ച ഉച്ചയോടെയാണ് രണ്ടു പേരെയും ചീമേനിയില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. 

ജാനകി ടീച്ചറുടെ വീടിന് അടുത്ത് തന്നെ താമസിക്കുന്ന 21 വയസുള്ള വൈശാഖ്, റിനേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കൊലപാതകവും കവര്‍ച്ചയും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പുലിയന്നൂരിലെ തന്നെ അരുണ്‍ സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മോഷണ ശ്രമത്തിനിടയില്‍ ടീച്ചര്‍ പ്രതികളിലൊരാളെ തിരിച്ചറിഞ്ഞതാണ് കോലപാതകത്തിന് കാരണമായതെന്ന് പോലീസ് വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണ്ണം പണയംവെച്ച ബാങ്കില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് വിവരങ്ങള്‍ ഇന്ന് പത്രസമ്മേളനത്തില്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ പ്രഖ്യാപിക്കുമെന്ന് പോലീസ് അറിയിച്ചു. 

കസ്റ്റഡിയിലെടുത്ത പ്രതികളെ ചീമേനി പോലീസ് സ്‌റ്റേഷന്‍, നീലേശ്വരം സര്‍ക്കിള്‍ ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് വിശദമായി ചോദ്യം ചെയ്ത് മൊഴിയെടുത്ത ശേഷം വൈകുന്നേരം നാല് മണിയോടെ കാസര്‍കോട് പോലീസ് ക്ലബ്ബിലെത്തിച്ചു. ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍, പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പിമാരായ എം.പ്രദീപ്കുമാര്‍, കെ.ദാമോദരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.അസൈനാര്‍, സി.ഐമാരായ വി.ഉണ്ണികൃഷ്ണന്‍, സി.കെ.സുനില്‍കുമാര്‍, സി.എ.അബ്ദുള്‍ റഹീം, ചീമേനി എസ്.ഐ എം.ഇ രാജഗോപാല്‍ തുടങ്ങിയ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് നീലേശ്വരത്ത് പ്രതികളെ ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു കൊലപാതക കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടയില്‍ നാടകീയമായാണ് ഇന്നലെ പോലീസ് പ്രതികളെ വലയിലാക്കിയത്.

സ്വര്‍ണ്ണം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതിന്റെ രശീത് വൈശാഖിന്റെ അച്ഛന്‍ ചന്ദ്രന് വീട്ടില്‍ വെച്ച് കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവായത്. രശീതിയെക്കുറിച്ച് ചന്ദ്രന്‍ വൈശാഖിനോട് തിരക്കിയെങ്കിലും മറുപടിയൊന്നും പറഞ്ഞില്ല. രണ്ടു തവണ അന്വേഷിച്ചപ്പോഴും മറുപടിയൊന്നും പറയാതിരുന്നപ്പോള്‍ എന്നാലിത് പോലീസ് സ്റ്റേഷനിലേല്‍പ്പിക്കാമെന്ന് ചന്ദ്രന്‍ പറഞ്ഞു. അപ്പോഴും മകന്‍ ഒന്നും മിണ്ടാതിരുന്നതിനെ തുടര്‍ന്നാണ് പിതാവ് ജ്വല്ലറി ബില്ല് കിട്ടിയ കാര്യം ചീമേനി എസ്.ഐ എം.ഇ.രാജഗോപാലിനെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി വൈശാഖിനെ കസ്റ്റഡിയിലെടുത്തു. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് റിനേഷും സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിവരം കിട്ടിയത്. പോലീസ് ഉടന്‍ തന്നെ ചീമേനി ടൗണില്‍ വെച്ച് റിനീഷിനെയും പിടികൂടുകയായിരുന്നു. രണ്ടു പേരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. സംഭവം നടന്ന് എഴുപത് ദിവസം നീണ്ടുനിന്ന അന്വേഷണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമാണ് ഇതോടെ താല്‍ക്കാലിക വിരാമമാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)
India

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

Entertainment

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.