Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

യാത്രയുടെ സാഫല്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 05:15 pm IST
inLiterature

സുഖകരമാകുന്നതു മാത്രമല്ല സഫലമാകുന്നത്.വേദന തിന്നു വേദനതന്നെ സുഖമായിത്തീരുന്നതും സഫലമാണ്.31 വര്‍ഷങ്ങള്‍ക്കു മുന്‍പൊരു ജനുവരി ആറിന് യാത്രയായ കവി എന്‍.എന്‍.കക്കാട് വേദനയുടെ ആഹ്‌ളാദത്തില്‍നിന്നാണ് മലയാളത്തിലെ എക്കാലത്തേയും മികച്ച കവിതകളിലൊന്നായ സഫലമീയാത്ര തന്നത്.വര്‍ഷങ്ങളായി കക്കാടിന്റെ കവിതാ ഇടം ഒഴിഞ്ഞുകിടക്കുന്നുവെങ്കിലും അത് എക്കാലത്തേക്കും പൂരിപ്പിക്കാന്‍ ഈ സഫലമീ യാത്ര എന്ന ഒറ്റക്കവിതമാത്രം മതിയാകും.

       പ്രകൃതിയും മനുഷ്യനും അതിന്റെ സമസ്തഭാവങ്ങളും ഇടകലര്‍ന്നൊരു ആയുസിന്റെ കഴമ്പുള്ളതിനാലാണ് സഫലമീ യാത്ര എന്ന കവിത നിത്യഹരിതമാകുന്നത്.ജീവിതത്തോട് അത്രമേല്‍ പ്രണയവും ഒപ്പം ലാഘവത്വവും നിറയുന്നുണ്ട് ഈ കവിതയില്‍. അതുകൊണ്ടാണ് ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ…എന്നുപറയുന്നത്.വന്നാലും പോയാലും തനിക്കൊന്നുമില്ല എന്നല്ല വന്നതെല്ലാം പോകേണ്ടതാണെന്ന സൂക്ഷ്മമായ തിരിച്ചറിവിന്റെ തത്വചിന്തയാണത്.വിടപറയുംവരെ ആഹ്‌ളാദമായിരിക്കാം എന്ന് തുടര്‍ന്നുവരുന്ന വരികളിലുണ്ട്.വരുംകൊല്ലം ആരാകും എന്താകുമെന്നൊന്നും അറിയില്ലെന്നും ചേര്‍ത്തുവെക്കുന്നു.നാളെ തീരാനുള്ളതിന്റെ നിരാശയില്‍ കരയാനുള്ളതല്ല ഇന്നുകളെന്ന് കക്കാട്.

       ജീവിതത്തോടുള്ള നിഷേധവും ആസക്തിയും സഫലമീ യാത്രയിലുണ്ട്.മാരകരോഗത്താല്‍ വേദന കൊടുമ്പിരികൊള്ളുമ്പോഴും യാത്ര സഫലമാണെന്നു പറയാന്‍ കക്കാടിലെ കവിയെ ചങ്കൂറ്റംകൊള്ളിക്കുന്നത് ഇന്നുകളിലെ ആനന്ദമാണ്.തമ്മില്‍ എതിരേറ്റും നൊന്തും നോവിച്ചുമൊക്കെയാണ് ആ ആനന്ദം അനുഭവിക്കുന്നത്.

        ആഹ്‌ളാദത്തിന്റെ പതിഞ്ഞ ശീലുകളിലൂടെ മരണത്തിന്റെ നിഗൂഢമായ പൂച്ചനടത്തം പലമാതിരി  സഫലമീ യാത്രയില്‍ എത്തിനോക്കുന്നുണ്ട്.നിറുകയിലെ ഇരുട്ട്,വിജനമാം വഴി,നിഴലുകള്‍ തുടങ്ങിയ കല്‍പ്പനകളിലൂടെയാണ് മരണത്തിന്റെ പാദമുദ്ര കാണുന്നത്.മരണം ഈ കവിതയിലെ പ്രധാനവിഷയമല്ലെങ്കിലും അതിജീവനത്തിന്റെ പ്രസരിപ്പിനെക്കുറിച്ചാകുമ്പോള്‍ മരണത്തിനു സാംഗത്യമുണ്ട്.മലയാളത്തിലെ ഏറ്റവുംമികച്ച മരണ കവിതയായ ജീയുടെ ഇന്നു ഞാന്‍ നാളെ നീ ഇവിടെ ഓര്‍മ്മവരും. അതിലെ തീവ്രമായ  അന്തരീക്ഷ കല്‍പ്പനയുടെ വഴിയോക്കാഴ്ച ഈ കവിതയിലുമുണ്ട്.

       തരളിതമായൊരു കാവ്യഭാവനയുടെ ഉടമയല്ല കക്കാട്.തരളിത ഭാവന കടന്നുവരുന്നത് രുദ്രകാലത്തിന്റെ പേപിടിച്ച സ്വഭാവം പറയാനുള്ള വഴിയൊരുക്കുന്നതിനാണ്.പട്ടിപ്പാട്ട്,പോത്ത്,ചെറ്റകളുടെ പാട്ട് തുടങ്ങിയ കവിതകളില്‍ ആസുരകാലത്തെക്കുറിച്ചുള്ള ആശങ്കകളുണ്ട്.അതിനായി പ്രാദേശിക പദാവലികള്‍ ചേര്‍ത്തുവെച്ചാണ് ഇത്തരം  കവിതകള്‍ കക്കാട് രചിച്ചിട്ടുള്ളത്.മനുഷ്യനെന്ന നിലയിലുള്ള വേദനയും കവി എന്നതരത്തിലുള്ള പ്രതിബദ്ധതയും ഇതില്‍ കാണാം.പഴമയുടെ കാതലിനെ കണ്ടറിഞ്ഞ് ആധുനികതയുടെ നടുക്കണ്ടമുള്ള കാമ്പും കൂടിച്ചേരുന്നതാണ് കക്കാടിലെ കാവ്യ പ്രതിഭ.

                                  സേവ്യര്‍.ജെ

                     

        

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.