Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി ശ്രീകണ്ഠപുരം പുഴയില്‍ മാലിന്യങ്ങള്‍ നിറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 09:19 pm IST
in Kannur

എം.വി.ശരത്ത്

ശ്രീകണ്ഠപുരം: ഇരിക്കൂര്‍ മണ്ഡലത്തിലെ സുപ്രധാന ജലസോത്രസ്സാണ് ശ്രീകണ്ഠപുരം പുഴ. മലയോരമേഖലയിലെ മലക്കാടുകളില്‍ നിന്നും ഉത്ഭവിച്ച് വളപട്ടണം പുഴ വഴി കടലുമായി ബന്ധപ്പെടുന്ന ഈ ശുദ്ധജല സോത്രസ്സ് ഇന്ന് കൊടുംനാശത്തിന്റെ വക്കിലാണ്.

ശ്രീകണ്ഠപുരം ടൗണിന്റെ അരികിലൂടെ ഒഴുകുന്ന പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യം കൂമ്പാരം നിറയുകയാണ്. വെള്ളത്തിന്റെ നിറമാണെങ്കില്‍ കടും കറുപ്പും. വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാണ്. ശ്രീകണ്ഠപുരം പാലത്തിന്റെ അടിവശത്തെ വഞ്ഞിക്കാടുകളില്‍ മാലിന്യം കെട്ടിക്കിടന്ന് പ്രദേശം ദുര്‍ഗന്ധം കൊണ്ട് മൂടുകയാണ്. അതോടൊപ്പം വെള്ളം കെട്ടിക്കിടന്ന് കൊതുകള്‍ പെരുകുന്ന കേന്ദ്രമായും മാറുന്നു.

മത്സ്യമാര്‍ക്കറ്റിലേയും ഇറച്ചിക്കടയിലേയും മാലിന്യങ്ങളും നഗരസഭയുടെ താത്കാലിക മാലിന്യ സംസ്‌കരണ കേന്ദ്രത്തില നിന്നുള്ള മാലിന്യങ്ങളും ഈ പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. പുഴയുടെ പരിസരത്ത് ഒട്ടേറെ വീടുകളും കടകളുമുണ്ട്. പരിസരവാസികളും വ്യാപാരികളും സഞ്ചാരികളും ദുര്‍ഗന്ധം കാരണം സഹികെട്ട അവസ്ഥയിലാണ്. ജലാശയങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴാണ് ശ്രീകണ്ഠപുരം പുഴ മാലിന്യപ്പുഴയായി മാറിയിരിക്കുന്നത്.

ഇറച്ചിക്കടയുടെയും നഗരസഭയുടെ കീഴിലുള്ള ശൗചാലയത്തിനും താഴെ പുഴയില്‍ മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. അതിന്റെ പരിസരത്തേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മാലിന്യം അഴുകി കറുപ്പു നിറമായ വെള്ളം ഉപയോഗ ശൂന്യമായ സ്ഥിതിയിലാണ്. ഇറച്ചിക്കടയുടെയും മത്സ്യച്ചന്തയുടെ പരിസരവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള അവശിഷ്ടങ്ങളും സഞ്ചികളുമാണ് ഇവിടെ കൂട്ടിയിട്ടിട്ടുള്ളത്. മാലിന്യം കാരണം കൊതുകുവളരുന്ന കേന്ദ്രമായി മാറുന്ന സാഹചര്യമാണ് പുഴയോരമായ ശ്രീകണ്ഠാപുരം നഗരത്തിനുളളത്. മാര്‍ക്കറ്റിന്റെ മുന്‍ഭാഗം ഏറെ കുറേ വൃത്തിയുള്ളതാണ്. എന്നാല്‍ അധികമാരുടെയും ശ്രദ്ധ പതിയാത്ത എതിര്‍ വശമായ പുഴയിലും പരിസരത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. മലിനജലം പരന്നൊഴുകുന്നതിനാല്‍ പ്രദേശമാകെ ദുര്‍ഗന്ധ പൂരിതമാണ്.

പുഴയുടെ പരിസരത്ത് നിന്നുള്ള നഗരസഭയുടെ മാലിന്യ സംസ്‌കരണം നിര്‍ത്തണമെന്നും പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനും, പുഴയില്‍ മാലിന്യങ്ങള്‍ നിറയതിരിക്കാന്‍ പുഴയുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തിപ്പെടുകയാണ്. വേനലിന്റെ ആരംഭത്തില്‍ തന്നെ ശ്രീകണ്ഠാപുരം പുഴ മലിനമായി മാറിയിരിക്കുകയാണ്. ശ്രീകണ്ഠപുരം നഗരസഭയുടെ താത്കാലിക മാലിന്യ സംസ്‌കരണശാലയും ഈ പുഴയുടെ പരിസരത്താണ്. അതുകൂടാതെ ഇറച്ചിക്കടകളും പുഴയോരത്ത് സ്ഥിതി ചെയ്യുന്ന സ്വകാര്യ ആശുപത്രിയില്‍ നിന്നുളള മാലിന്യങ്ങളും ഈ പുഴയിലാണ് ഒഴുക്കി വിടുന്നത്. ക്രമേണേ ഇതിന്റെ പരിസരത്തുളള കുളങ്ങളിലും കിണറുകളിലും മലിനജലം കയറി ഉപയോഗശൂന്യമാവുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്.

പുഴയുടെ പരിസരത്ത് നിന്നുള്ള നഗരസഭയുടെ മാലിന്യസംസ്‌കരണം നിര്‍ത്തണമെന്നും പുഴയുടെയും നാടിന്റെയും സംരക്ഷണത്തിനും പുഴയില്‍ മാലിന്യങ്ങള്‍ നിറയാതിരിക്കാന്‍ പുഴയുടെ പരിസരത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമുളള ആവശ്യം ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പുഴ മലിനീകരണത്തിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളാന്‍ നഗരസഭ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ശ്രീകണ്ഠപുരം നിവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.