Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേങ്ങരയുടെ വിപല്‍സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 09:05 pm IST
in Vicharam

വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാത്ത ഫലമാണ് പുറത്തുവന്നതെങ്കിലും ഗൗരവമായ ചില സൂചനകളാണ് അത് കേരളത്തിന് നല്‍കുന്നത്. മുസ്ലിംലീഗിന്റെ സംസ്ഥാന തല നേതാക്കള്‍ക്ക് എളുപ്പം ജയിച്ചുവരാനായി സൃഷ്ടിച്ച വേങ്ങര സീറ്റില്‍ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവ് വന്നുവെങ്കിലും അവര്‍ക്ക് വീണ്ടും ജയിക്കാനായി. മറ്റൊരട്ടിമറി ആരും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.

മുസ്ലിംലീഗിന്റെ വോട്ടുകോട്ടയില്‍ ഭിന്നിപ്പുണ്ടായി. വര്‍ഗീയതനിറഞ്ഞ പ്രചാരണക്കൊടുങ്കാറ്റില്‍ ആരു ജയിക്കുമെന്ന സിപിഎം, എസ്ഡിപിഐ, മുസ്ലിംലീഗ് സംഘടനകളുടെ അപകടകരമായ മത്സരത്തിനാണ് വേങ്ങര സാക്ഷ്യം വഹിച്ചത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തിന്റെ നിലപാടുകളോ വിഷയമായില്ല. മുസ്ലിം മതവികാരം ആളിക്കത്തിക്കാനായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ഈ പാര്‍ട്ടികള്‍ ശ്രമിച്ചത്.

അഖില കേസില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളും നിലപാടുകളും തെറ്റായ ഉദ്ദേശ്യത്തോടെ പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. വേങ്ങരയുടെ പിന്നാക്കാവസ്ഥയോ തകര്‍ന്ന റോഡുകളോ കുടിവെള്ള ദൗര്‍ലഭ്യമോ ചര്‍ച്ചയായില്ല. മുസ്ലിം രാഷ്ടീയത്തില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും വച്ചുപുലര്‍ത്തുന്ന പ്രതിലോമകരമായ നിലപാടുകള്‍ മൂടിവയ്‌ക്കാന്‍ ഇവര്‍ അണിയറയില്‍ കൈകോര്‍ത്തു. ബിജെപിക്കെതിരായ പ്രചാരണത്തിന്റെ കുന്തമുന ഉയര്‍ത്തിപ്പിടിക്കാനാണ് പ്രബല മുന്നണികള്‍ ഒത്തുചേര്‍ന്നു ശ്രമിച്ചത്. എസ്ഡിപിഐയുടെ മുമ്പേ എന്ന മട്ടില്‍ മത്സരിക്കുകയായിരുന്നു ഇവര്‍.

അപകടകരമായ ഭാവിയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് വേങ്ങര തെരഞ്ഞെടുപ്പ് നല്‍കുന്നത്. മതവികാരങ്ങളെ ആളിക്കത്തിച്ച് ന്യൂനപക്ഷസമൂഹത്തിന്റെ വോട്ട് നേടാമെന്ന ആപത്കരമായ സൂത്രവിദ്യയാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്. വേങ്ങരയില്‍ വിജയിച്ചത് ജനാധിപത്യ കേരളമല്ല, മതാധിപത്യ കേരളമാണ്. ജയിച്ചത് മുസ്ലിംലീഗാണെങ്കിലും മത്സരിച്ച സിപിഎമ്മിന്റെയും എസ്ഡിപിഐയുടേയും വിജയം കൂടിയാണത്. മതവികാരത്തെ ചൂഷണം ചെയ്യാമെന്നും അതുവഴി വോട്ടുകള്‍ കൂട്ടാമെന്നുമുള്ള തന്ത്രമാണ് ഇക്കൂട്ടര്‍ പരീക്ഷിച്ചത്.

മുസ്ലിം ലീഗിനെ അധികാരത്തിലെത്തിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഎം. മുസ്ലിം നാമധേയത്തിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ സിപിഎം കേരളത്തില്‍ ഭരിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പ്രീണന രാഷ്‌ട്രീയം കൂടുതല്‍ മിടുക്കോടെ അനുകരിക്കുകയായിരുന്നു സിപിഎം. എന്നാല്‍ പുതിയ കാലത്ത് മുസ്ലിം വര്‍ഗ്ഗീയതയും കടന്ന് ഭീകരവാദനിലപാടുകളെ പിന്തുണയ്‌ക്കുകയാണ് മതേതരമെന്ന് അവകാശപ്പെടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും.

മുഴങ്ങിക്കേള്‍ക്കുന്ന കേരളത്തിന്റെ മതേതര പ്രതിച്ഛായയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ എത്രമാത്രം വികൃതവും നാണംകെട്ടതുമാണെന്ന സൂചനയാണിത് നല്‍കുന്നത്. മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവു വരെയുള്ളവര്‍ നടത്തിയ പ്രചാരണം കേരളത്തിന്റെ നാളെകളെ വേട്ടയാടും. വിഭജിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ സമീപനമാണ് ഇന്നും പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. വിജയത്തോടൊപ്പം പരാജയവും ചര്‍ച്ച ചെയ്യേണ്ടുന്ന തെരഞ്ഞെടുപ്പായി വേങ്ങര തെരഞ്ഞെടുപ്പ് മാറുകയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് വിപല്‍സന്ദേശമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.