Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റെയില്‍വേ സ്‌റ്റേഷന്‍ റോഡ് കടക്കാന്‍ മൂക്കുപൊത്തണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 08:33 pm IST
inPathanamthitta

 

തിരുവല്ല: റെയില്‍വേസ്‌റ്റേഷന്‍ റോഡില്‍ വടക്കുഭാഗത്തായി റോഡരുകില്‍ മാലിന്യകൂമ്പാരം. റെയില്‍വേസ്‌റ്റേഷന്‍ റോഡിന്റെ സ്‌റ്റേഷന്‍ കവാടത്തിനോട് ചേര്‍ന്ന ഭാഗത്താണ് മാലിന്യം കൂടി കിടക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും കാടുപിടിച്ച് കിടക്കുന്നതിനാല്‍ മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യവുമാണ്.

മാലിന്യത്തില്‍നിന്നുള്ള അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി നായ്‌ക്കളും കൂടും. അതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി വരാന്‍ ഭയമാണ്. മാലിന്യം കാരണം രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. മഴ കനത്തതോടെ മാലിന്യം റോഡിലേക്ക് ഒലിച്ചിറങ്ങാനും തുടങ്ങി.

റോഡിന്റെ ഇരുവശവും മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ കൊതുകുകളുടെ ശല്യം രൂക്ഷമാണ്. ഇതിന് തൊട്ടടുത്തുതന്നെയാണ് സ്‌റ്റേഷന്‍. അതിനാല്‍ യാത്രക്കാര്‍ക്കും കൊതുക് ശല്യവും രൂക്ഷമാണ്. റെയില്‍വേസ്‌റ്റേഷന് സമീപം നിരവധി ഫ്‌ളാറ്റുകള്‍ ഉണ്ട്. അവിടെനിന്നാവാം മാലിന്യങ്ങള്‍ ഇവിടെ നിക്ഷേപിക്കുന്നത്. ഇവിടെയൊരിടത്തും മാലിന്യം സൂക്ഷിക്കാനായി മാലിന്യ സംഭരണികളോ മറ്റ് സൗകര്യങ്ങളോ ഇല്ല.

കൃത്യമായി നഗരസഭ മാലിന്യങ്ങള്‍ നീക്കുന്നുമില്ല. ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷനിലോട്ടുള്ള റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഓടയില്ലാത്തതുമൂലം ചെറിയൊരു മഴ പെയ്താല്‍ പോലും വെള്ളക്കെട്ടാണ്. തിരുവല്ല റെയില്‍വേസ്‌സ്‌റ്റേഷന്‍ എ ഗ്രേഡ് സ്‌റ്റേഷനാക്കുമെന്നും വന്‍ വികസനം ഒരുവര്‍ഷത്തിനകം ഉണ്ടാകുമെന്നും പലതവണയും അധികൃതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. സ്‌റ്റേഷനിലോട്ടുള്ള വഴിയില്‍കൂടി ഒരു ലോറിയോ ടിപ്പറോ കടന്നുപോയാല്‍ തന്നെ വഴി തടസപ്പെടും.

ധാരാളം യാത്രക്കാര്‍ രാത്രിയും പകലും ഒരുപോലെ യാത്ര ചെയ്യുന്ന വഴിയില്‍ പല വൈദ്യുതവിളക്കുകളും കത്തുന്നില്ല. സ്‌റ്റേഷനിലോട്ട് വരുന്ന വഴി രാത്രിയില്‍ ഇരുട്ടുമൂടി കിടക്കുന്നു. റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള ആര്‍.എം.എസ്. ഓഫീസിന്റെ മുന്‍വശത്തും കാടു കയറി കിടക്കുകയാണ്. സ്‌റ്റേഷന്‍ പണികള്‍ക്കായി ധാരാളം മെറ്റിലുകള്‍ ഇറക്കിയതു കാണാന്‍ പോലുമാകാതെ കാട് മൂടി കിടക്കുകയാണ്. സ്‌റ്റേഷനില്‍ ഇറങ്ങി പ്രൈവറ്റ് സ്റ്റാന്‍ഡിലോട്ടും ടി.കെ. റോഡിലോട്ടും പോകാവുന്ന വഴിയും കാടും മൂടിയും വെള്ളക്കെട്ടും കാരണം യാത്രായോഗ്യമല്ല. രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. റെയില്‍വേ ക്വാര്‍ട്ടേഴ്‌സുംപരിസരവും വരെ കാട് കയറി കിടക്കുകയാണ്. റെയില്‍വേസ്‌റ്റേഷന് തൊട്ടടുത്തുള്ള തീപ്പനി ഓവര്‍ബ്രിഡ്ജിന് സമീപമാണ് മറ്റൊരു പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രം. മാസങ്ങളോളമായി ഇവിടെ മാലിന്യം നീക്കാതെ കിടക്കുകയാണ്. ഇപ്പോള്‍ മാലിന്യം കുന്നോളമായി. ഇവിടെ ഓവര്‍ബ്രിഡ്ജിനടിയില്‍നിന്ന് ഉറവ ജലം താഴേക്ക് ഒഴുകുന്നുമുണ്ട്. അതിനാല്‍ മാലിന്യങ്ങള്‍ പഴയ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലോട്ട് ഒലിച്ചിറങ്ങുകയാണ്. ഇതുവരെയും നഗരസഭ മാലിന്യം നീക്കാനായി ഒരു കൃത്യമായി പരിപാടികളോ പദ്ധതികളോ തയാറാക്കിയിട്ടില്ല. ജനം തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലും ഫ്‌ളാറ്റുകളുടെ അടുത്തുമൊക്കെ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാതെ മറ്റ് മാര്‍ഗങ്ങളൊന്നുംതന്നെയില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

Kerala

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

Kerala

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

ഇന്ത്യയുടെ നയതന്ത്ര ഇടപെടൽ നിർണായകമായി: ബ്രിക്‌സ് ഉച്ചകോടിയിൽ അംഗരാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിച്ച് സംയുക്ത പ്രഖ്യാപനം

ബിഎംഎസ് സംസ്ഥാന സമിതിയുടെ അമൃതാദേവി പരിസ്ഥിതി പുരസ്‌കാരം പരിസ്ഥിതി പ്രവര്‍ത്തകന്‍ രാജേഷ് കടമാന്‍ചിറയ്ക്ക് സമ്മാനിക്കുന്നു

വേണ്ടത് പ്രകൃതിയോട് ഇണങ്ങിയുള്ള വികസനം: എസ്. മല്ലേശം

മാസപ്പടി കേസ്: ബാലന്‍ മുഖ്യമന്ത്രിയെ കണ്ടത് വിരട്ടി സമ്മര്‍ദ്ദത്തിലാക്കാന്‍- ബിജെപി

പത്രപ്രവര്‍ത്തനത്തിലെ സോഫ്റ്റ് ‘പവര്‍’

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.