Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ കൈകോര്‍ത്ത് ഭരണപ്രതിപക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2017, 02:47 pm IST
in Kollam

കൊല്ലം: കോര്‍പ്പറേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ രംഗത്തെത്തി. ഇന്നലെ നടന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിലെ മോഹനനാണ് പൊതുചര്‍ച്ചയില്‍ വിഷയം ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ മനോഭാവത്തേയും നിലപാടിനെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹത്തെ പിന്തുണച്ച് പ്രതിപക്ഷത്തിനിന്നും മീനാകുമാരിയും രംഗത്തെത്തി.

വൈദ്യുതിപോസ്റ്റ് മാറ്റിസ്ഥാപിക്കാന്‍ അപേക്ഷ കൊടുത്തിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥന്റെ പൊടിപോലുമില്ലെന്നായിരുന്നു മീനാകുമാരിയുടെ പരാതി. എപ്പോള്‍ ഓഫീസില്‍ വന്നാലും ഈ ഉദ്യോഗസ്ഥന്‍ ചായകുടിക്കാന്‍ പോയി എന്നാണ് പല്ലവിയെന്നും അവര്‍ പറഞ്ഞു. 500 ജീവനക്കാരുള്ള ഓഫീസായിട്ടും കസേരകളില്‍ ആരുമില്ലാത്ത ദുരിതപൂര്‍ണമായ അവസ്ഥയാണെന്നും അപേക്ഷകര്‍ മണിക്കൂറുകളോളം ഓഫീസറെ കാത്തുനില്‍ക്കുകയാണെന്നും മോഹനന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച രാജേന്ദ്രനും രാജ്‌മോഹനും ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. താന്‍കൊടുത്ത അപേക്ഷകള്‍ ആറുമാസമായിട്ടും ഓഫീസര്‍ നോക്കിയിട്ടില്ലെന്നും പിഡബ്ല്യുഡി വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥനെ തിരക്കിവന്നാല്‍ ഏത് സമയത്തും നിസ്‌കരിക്കാന്‍ പോയി എന്നാണ് മറുപടി ലഭിക്കുന്നതെന്നും രാജേന്ദ്രന്‍ പരാതിപ്പെട്ടു. സമയകൃത്യത പാലിക്കാത്ത ഉദ്യോഗസ്ഥരുടെ സമീപനം കോര്‍പ്പറേഷന്‍ ഭരണത്തെ കൂടി പരിഹാസ്യമാക്കുന്നതായി രാജ്‌മോഹന്‍ ചൂണ്ടിക്കാട്ടി. രാവിലെ 10.30ന് എടുത്ത ശൂന്യമായ ഓഫീസിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് മേയര്‍ ഓഫീസില്‍ വന്നാലും ജീവനക്കാര്‍ ഓഫീസിലെത്താറില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡിവിഷനിലെ റോഡ് ശരിയാക്കാനുള്ള ഫയല്‍ ഒന്നര വര്‍ഷമായി ഇത്തരം ഉദ്യോഗസ്ഥരുടെ കൈയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍മാര്‍ കൊടുത്ത നൂറുകണക്കിന് അപേക്ഷകള്‍ ഉദ്യോഗസ്ഥരുടെ അലമാരയില്‍ വിശ്രമിക്കുകയാണെന്ന് സിപിഐയിലെ ഹണിബഞ്ചമിന്‍ പറഞ്ഞു.

തേവള്ളി ഡിവിഷനില്‍ വാട്ടര്‍ അതോറിട്ടി വെള്ളം നല്‍കുന്നില്ലെന്ന് ബിജെപിയുടെ ബി.ഷൈലജ പറഞ്ഞു. ജലക്ഷാമം അതിരൂക്ഷമായ സാഹചര്യത്തില്‍ മേയര്‍ ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു.

ഓണം അടുത്ത സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗത സ്തംഭനം ഒഴിവാക്കാനും വാഹന പാര്‍ക്കിങിന് ക്രമീകരണം ഏര്‍പ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ഹഫീസ് ആവശ്യപ്പെട്ടു. നഗരത്തില്‍ തെരുവുകച്ചവടക്കാര്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും ഇത് നിയന്ത്രിച്ചില്ലെങ്കില്‍ 10 ദിവസത്തിനകം ഗതാഗത സ്തംഭനം രൂക്ഷമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തിനു മുമ്പ് ബീച്ചിലെ എല്ലാ കൈയേറ്റങ്ങളും നീക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു. 40 പേര്‍ക്ക് ഒരേ മാതൃകയിലുള്ള ബങ്ക് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. തേവള്ളിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാക്കാമെന്നും ആക്കോലില്‍ ശ്മശാനം പ്രവര്‍ത്തനസജ്ജമാക്കുമെന്നും അവര്‍ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ അഭാവമാണ് കോര്‍പ്പറേഷന്‍ നേരിടുന്ന പ്രതിസന്ധിയെന്ന് മേയര്‍ രാജേന്ദ്രബാബു മറുപടി നല്‍കി. പ്രധാനപ്പെട്ട അഞ്ച് ഉദ്യോഗസ്ഥര്‍ റിട്ടയര്‍ചെയ്തു. 67 ജീവനക്കാരുടെ ഒഴിവുകളുണ്ട്.

സര്‍ക്കാരാണ് നിയമനം നടത്തേണ്ടത്. നിലവിലുള്ള ഉദ്യോഗസ്ഥരില്‍ ചെറിയ വിഭാഗം പണിചെയ്യാത്തവരായി ഉണ്ട്. എന്നാല്‍ അവധിദിവസങ്ങളില്‍ പോലും ജോലിയെടുക്കുന്ന നല്ല ഉദ്യോഗസ്ഥര്‍ കോര്‍പ്പറേഷനില്‍ ഉണ്ടെന്നും അദ്ദേഹം ചര്‍ച്ചയ്‌ക്ക് മറുപടിയായി പറഞ്ഞു. ഓണപരീക്ഷയ്‌ക്കുശേഷം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് വിപുലമായ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കും. 55 ഡിവിഷനുകളില്‍ നിന്നും പ്രാതിനിധ്യം ഉണ്ടാകണമെന്നും ഓണക്കാലത്ത് ഗതാഗതം സുഗമമാക്കാന്‍ ട്രാഫിക് കമ്മിറ്റി ഉടന്‍ വിളിച്ചുകൂട്ടുമെന്നും മേയര്‍ അറിയിച്ചു.

പൊതുചര്‍ച്ചയില്‍ സഹൃദയന്‍, സോനിഷ, മീനാകുമാരി, സന്തോഷ്‌കുമാര്‍, ചിന്താ എല്‍.സജിത്, എസ്.ആര്‍.ബിന്ദു, റീനാസെബാസ്റ്റ്യന്‍, ഗിരിജ, വി.എസ്.പ്രിയദര്‍ശനന്‍, ഗീതാകുമാരി, എസ്.ജയന്‍, ഉദയാസുകുമാരന്‍, എം.എ.സത്താര്‍, നിസാറുദ്ദീന്‍, രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Astrology

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

Astrology

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

India

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

പുതിയ വാര്‍ത്തകള്‍

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

മന്ത്രിസഭയിൽ അഴിച്ചുപണി ആവശ്യപ്പെട്ട് കർണാടക എംഎൽഎമാർ ന്യൂദൽഹിയിൽ

ബ്രിട്ടനിൽ അഭയം നേടാൻ സ്വവർഗാനുരാഗികളായി വേഷം കെട്ടി പാകിസ്ഥാനികളും ബംഗ്ലാദേശികളും : പിടികൂടി പുറത്താക്കുമെന്ന് യുകെ

നമ്മൾ പഠിച്ച കിത്താബിൽ അതില്ല , പോർക്ക് കഴിക്കാത്തത് ഖുറാനിൽ കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതിനാൽ ; ഷിയാസ് കരീം

ഇത് നമ്മുടെ മതത്തെ, ഖുർആനെ പിന്തുണയ്‌ക്കുന്നു : ബംഗാളിലെ ബാബറി മസ്ജിദ് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കും , ആർക്കും തടയാനാകില്ലെന്ന് ഹുമയൂൺ കബീർ

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.