Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അടിയന്തരാവസ്ഥയില്‍ അവര്‍ ഏതുപക്ഷത്ത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 08:51 pm IST
in Vicharam

സ്വാതന്ത്ര്യ ഗര്‍ജനം… അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തെ നയിച്ച ജയപ്രകാശ് നാരായണ്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

”അടിയന്തരാവസ്ഥാവിരുദ്ധ സമരത്തില്‍ ഞങ്ങളില്ല. അതാണ് ഞങ്ങളുടെ തീരുമാനം” എന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാട് ബിജെപിയുടെ മുതിര്‍ന്ന നേതാവും ലോക് സംഘര്‍ഷസമിതിയുടെ കേരളത്തിലെ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.രാമന്‍ പിള്ളയോട് നേരിട്ടു പറഞ്ഞതായി അദ്ദേഹം അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിനോട് പറഞ്ഞു.

ജനസംഘത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി ഗോഡ്‌ബോളെയും രാമന്‍പിള്ളയും കൂടി അപ്രതീക്ഷിതമായി ഇഎംഎസിനെ ചെന്നു കണ്ടു. ”അടിയന്തരാവസ്ഥാവിരുദ്ധ സമരത്തില്‍ പങ്കെടുക്കേണ്ട എന്ന തീരുമാനമാണ് പാര്‍ട്ടിയുടേത്,” എന്ന് അദ്ദേഹം തുറന്നു പറഞ്ഞതായി രാമന്‍ പിള്ള പറയുന്നു.

”ഇഎംഎസ് രാഷ്‌ട്രീയ ലേഖനങ്ങള്‍ എഴുതുന്നത് പരിപൂര്‍ണമായി നിര്‍ത്തി” എന്ന് കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജനസംഘം മുന്‍ സംഘടനാ സെക്രട്ടറിയും മുതിര്‍ന്ന ബിജെപി നേതാവും അടിയന്തരാവസ്ഥയില്‍ മിസ തടവുകാരനുമായിരുന്ന പി.നാരായണന്‍ പറയുന്നു. ”അടിയന്തരാവസ്ഥാവിരുദ്ധ സമരവുമായി മുന്നോട്ടുപോവേണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനം” എന്ന് സിപിഎം നേതാവ് പാട്യം ഗോപാലന്‍ പറഞ്ഞതായും പി.നാരായണന്‍ പറയുന്നു.

1976 മാര്‍ച്ചില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ട് അവരുടെ എല്ലാ സാമ്രാജ്യവിരുദ്ധ നയങ്ങള്‍ക്കും പിന്തുണ ഉറപ്പു നല്‍കി. 1975 ജൂലൈ ഒമ്പതിന് മിസ അനുസരിച്ച് തടവിലായിരുന്ന ഇഎംഎസിനേയും എ.കെ. ഗോപാലനേയും ജയിലില്‍നിന്ന് വിട്ടയച്ചു!

കോയമ്പത്തൂരില്‍ ആയുര്‍വേദ വൈദ്യശാലയില്‍ ചികിത്സയിലായിരുന്ന സിപിഎം എംപി എ.കെ.ഗോപാലനെ ജനസംഘം അഖിലേന്ത്യാ പ്രസിഡന്റ് ജനകൃഷ്ണമൂര്‍ത്തി അന്ന് കാണുകയുണ്ടായി. ”ആരോഗ്യമുണ്ടായിരുന്നെങ്കില്‍ ഈ അനീതിക്കെതിരെ പോരാടുമായിരുന്നു, പക്ഷെ, എന്റെ പാര്‍ട്ടി സമരം ചെയ്യാന്‍ തയ്യാറല്ല. ഞാന്‍ നിങ്ങളെ അനുമോദിക്കുന്നു. നിങ്ങളെങ്കിലും ഇതു ചെയ്യുന്നുണ്ടല്ലോ” എന്നായിരുന്നു വികാരഭരിതനായി അദ്ദേഹം പറഞ്ഞത്.

”അടിയന്തരാവസ്ഥയ്‌ക്കെതിരായി സമരം നടത്തിയത് അവരാണെന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ വന്ന ചില ലേഖനങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അങ്ങനെ ഉണ്ടായിട്ടില്ല,” രാമന്‍ പിള്ള പറയുന്നു.

മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഈ നിലപാടുമൂലം ഇന്ത്യയൊട്ടാകെ അലയടിച്ച ഇന്ദിരാവിരുദ്ധതരംഗം കേരളത്തില്‍ വേരുറയ്‌ക്കാതെ പോയി. മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പ്രതിപക്ഷത്തിന്റെ ധര്‍മം പാലിക്കാത്തതുകൊണ്ട് ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവരെ തിരസ്‌കരിക്കുകയും ചെയ്തു.  അന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും മകനുംവരെ തോറ്റു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ജനതാ പാര്‍ട്ടി അധികാരത്തിലേറി. സമരസേനാനികളില്‍ കുറെയാളുകള്‍ മരിച്ചു, കുറെയാളുകള്‍ രോഗികളായി. സമൂഹത്തിനുവേണ്ടി, രാജ്യത്തിനുവേണ്ടി ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുള്ള ഈ സ്വാതന്ത്ര്യസമരസേനാനികളെ അവര്‍ ആവശ്യപ്പെടാതെ തന്നെ സഹായിക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കടമയാണ്.

ഇതൊരു യാചനയല്ല. ജനതയെ അടിച്ചമര്‍ത്തിയ ഭരണകൂടത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കവകാശമുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍ ഭരണകൂടഭീകരതയുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാദ്ധ്യതയും ഭരണകൂടത്തിനുണ്ട്. ഭരണകൂടം തുടര്‍പ്രക്രിയയാണ്. 42 കൊല്ലങ്ങള്‍ക്കു മുമ്പ് നടന്ന അത്യാചാരങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് ഇന്നത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

World

അപ്രതീക്ഷിത രാജിയുമായി ബംഗ്ലാദേശ് പ്രസിഡന്റ് ഷഹാബുദ്ദീന്‍; രാജി കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെ

Kerala

അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചത് രണ്ട് കോടി വിലമതിക്കുന്ന സ്വര്‍ണം; പ്രതി കസ്റ്റംസ് പിടിയില്‍

India

മുംബൈയില്‍ പാറ്റകള്‍ക്കൊപ്പം മോദിയെ എതിര്‍ക്കാന്‍ വന്ന മോഡല്‍ റിയ ആഹിര്‍ മോദിയുടെ ആത്മാര്‍ത്ഥത കണ്ട് ആരാധികയായി മാറി

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

പുതിയ വാര്‍ത്തകള്‍

നന്ദിയുള്ളവന്‍ സല്‍മാന്‍ ഖാന്‍…

കരിമ്പടം ” ഓഗസ്റ്റ് 07 മുതൽ തിയേറ്ററുകളിൽ

” ലർക്ക് ” തിയേറ്ററുകളിൽ

കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ” പ്രേക്ഷക സ്വീകാര്യത നേടുന്നു

കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ തുടക്കം; നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.