Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വന്തം ജീവന്‍ പാഴാക്കിയവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:48 pm IST
inSamskriti

സാമാജിക പുണ്യത്തിന്റെ ദൃഷ്ടിയില്‍ മഹാത്മജിയുടെ സബര്‍മതി ആശ്രമവും വാര്‍ധാ ആശ്രമവും നമ്മുടെ സാമൂഹ്യചരിത്രത്തില്‍ നൂതനമായ ഒരു പരീക്ഷണമാണ്. നാളിതുവരെ നാം കണ്ടുവന്ന ആശ്രമങ്ങളില്‍നിന്നു വിഭിന്നമായിരുന്നു അവ. അവിടത്തെ അന്തേവാസികള്‍ സന്ന്യാസിമാരായിരുന്നില്ല. പക്ഷെ നിശ്ചയമായും താപസന്മാരായിരുന്നു.

അവരുടെ തപസ്സാകട്ടെ സ്വര്‍ഗസ്ഥനായ ഈശ്വരനെ സാക്ഷാല്‍കരിക്കാനായിരുന്നില്ല. ഭൂമിസ്ഥമായ സമാജത്തെ ഉദ്ധരിക്കാനായിരുന്നു. അതിലായിരുന്നു അവര്‍ സ്വന്തം ഉന്നതി ദര്‍ശിച്ചത്. പില്‍ക്കാലത്ത് ആ ആശ്രമങ്ങള്‍ അജഗളസ്തനമായി എന്നത് മറ്റൊരു കാര്യം. എങ്കില്‍ക്കൂടി അത് അവയുടെ ആദ്യകാല സംഘിക പ്രചോദനത്തെ നിരാകരിക്കുന്നില്ല.

ഇതൊക്കെയാണെങ്കിലും ഒരു ദുഃഖസത്യം പിന്നേയും അവശേഷിക്കുന്നു. ഒരു സമാജമെന്ന നിലയ്‌ക്ക് ‘സംഘയോഗം’ നാം ഇനിയും സ്വീകരിച്ചു കഴിഞ്ഞിട്ടില്ല. നവോത്ഥാന കാലഘട്ടത്തിലും തുടര്‍ന്നുവന്ന സ്വാതന്ത്ര്യസമരഘട്ടത്തിലും ഒരുതരത്തില്‍ നിരുത്സാഹപ്പെടുത്തലിനെയും കൂട്ടാക്കാതെയാണ് കര്‍വേമാരും സാവര്‍ക്കര്‍മരും വിവേകാനന്ദന്മാര്‍ തന്നെയും മുന്നോട്ടുവന്നത്.

‘സ്വന്തം ജീവന്‍ പാഴാക്കി’ എന്ന പഴി അവരെല്ലാം സമൂഹത്തിലെ പ്രമാണികളില്‍നിന്നു കേട്ടിരുന്നിരിക്കണം. സാമാന്യജനത്തിന്റെ മാനസിക നിലവാരം ‘ബുദ്ധന്‍ കൊള്ളാം, എന്നാല്‍ എന്റെ മകന്‍ ഒരു ബുദ്ധനാകരുതേ’ എന്നതായിരുന്നു.

സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരം യഥായോഗ്യം ഉയര്‍ന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സമാജത്തിന്റെ പ്രശ്‌നങ്ങളുടെ നേര്‍ക്ക് ഇവിടത്തെ സാധാരണക്കാരന്‍ അതു പ്രബലമായുള്ള സമൂഹത്തിലെ സാധാരണക്കാരനെപ്പോലെ പ്രതികരിച്ചിരുന്നില്ല.

സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരത്തെക്കുറിച്ച് നല്ലപോലെ മനസ്സിലാക്കാന്‍ കഴിയുന്ന ആവേശകരമായ ഒരു സംഭവം 1958 ജൂണിലെ ‘റീഡര്‍ ഡൈജസ്റ്റി’ല്‍ നമുക്ക് വായിക്കാന്‍ കഴിയുന്നതാണ്. കാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ നടത്തിവരുന്ന ഗവേഷണത്തെക്കുറിച്ചാണത്.

ഇന്നത്തെ ലോകത്തെ ഭയാനകമായി പിടിച്ചുകുലുക്കുന്ന മഹാരോഗമാണല്ലൊ കാന്‍സര്‍. കോടീശ്വരനും കാല്‍ക്കാശില്ലാത്തവനും അതിനു മുന്‍പില്‍ ഒരുപോലെ വിറയ്‌ക്കുന്നു. ആ മഹാമാരിയെ കീഴടക്കാന്‍ ഭൂലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിന് പണം ചെലവാക്കി സഹസ്രക്കണക്കിനു തലച്ചോറുകള്‍ ഗവേഷണം നടത്തിവരന്നുണ്ട്.

അവര്‍ക്കിടയില്‍ ഒരു പ്രതിഭാശാലിയാണ് ഡോക്ടര്‍ ചെസ്റ്റര്‍ സൗദേ. പരീക്ഷണം നടത്താന്‍ അദ്ദേഹത്തിനു ജീവനുള്ള മനുഷ്യശരീരങ്ങള്‍ വേണമായിരുന്നു. തോളിലോ തുടയിലോ കാന്‍സര്‍ കടത്തിവിട്ട് നിരീക്ഷണവും പരീക്ഷണവും പഠനവും നടത്തേണ്ടിയിരുന്നു. ആളുകളെ എവിടെ നിന്നു കിട്ടും. അതായിരുന്നു ചെസ്റ്ററെ അലട്ടിയ പ്രശ്‌നം. എന്തായാലും അദ്ദേഹം മരിക്കാന്‍ വിധിക്കപ്പെട്ടവരെ സമീപിക്കാന്‍ പദ്ധതിയിട്ടു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

Editorial

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

Main Article

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

Article

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.