Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വന്തം ജീവന്‍ പാഴാക്കിയവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2017, 08:48 pm IST
in Samskriti

സാമാജിക പുണ്യത്തിന്റെ ദൃഷ്ടിയില്‍ മഹാത്മജിയുടെ സബര്‍മതി ആശ്രമവും വാര്‍ധാ ആശ്രമവും നമ്മുടെ സാമൂഹ്യചരിത്രത്തില്‍ നൂതനമായ ഒരു പരീക്ഷണമാണ്. നാളിതുവരെ നാം കണ്ടുവന്ന ആശ്രമങ്ങളില്‍നിന്നു വിഭിന്നമായിരുന്നു അവ. അവിടത്തെ അന്തേവാസികള്‍ സന്ന്യാസിമാരായിരുന്നില്ല. പക്ഷെ നിശ്ചയമായും താപസന്മാരായിരുന്നു.

അവരുടെ തപസ്സാകട്ടെ സ്വര്‍ഗസ്ഥനായ ഈശ്വരനെ സാക്ഷാല്‍കരിക്കാനായിരുന്നില്ല. ഭൂമിസ്ഥമായ സമാജത്തെ ഉദ്ധരിക്കാനായിരുന്നു. അതിലായിരുന്നു അവര്‍ സ്വന്തം ഉന്നതി ദര്‍ശിച്ചത്. പില്‍ക്കാലത്ത് ആ ആശ്രമങ്ങള്‍ അജഗളസ്തനമായി എന്നത് മറ്റൊരു കാര്യം. എങ്കില്‍ക്കൂടി അത് അവയുടെ ആദ്യകാല സംഘിക പ്രചോദനത്തെ നിരാകരിക്കുന്നില്ല.

ഇതൊക്കെയാണെങ്കിലും ഒരു ദുഃഖസത്യം പിന്നേയും അവശേഷിക്കുന്നു. ഒരു സമാജമെന്ന നിലയ്‌ക്ക് ‘സംഘയോഗം’ നാം ഇനിയും സ്വീകരിച്ചു കഴിഞ്ഞിട്ടില്ല. നവോത്ഥാന കാലഘട്ടത്തിലും തുടര്‍ന്നുവന്ന സ്വാതന്ത്ര്യസമരഘട്ടത്തിലും ഒരുതരത്തില്‍ നിരുത്സാഹപ്പെടുത്തലിനെയും കൂട്ടാക്കാതെയാണ് കര്‍വേമാരും സാവര്‍ക്കര്‍മരും വിവേകാനന്ദന്മാര്‍ തന്നെയും മുന്നോട്ടുവന്നത്.

‘സ്വന്തം ജീവന്‍ പാഴാക്കി’ എന്ന പഴി അവരെല്ലാം സമൂഹത്തിലെ പ്രമാണികളില്‍നിന്നു കേട്ടിരുന്നിരിക്കണം. സാമാന്യജനത്തിന്റെ മാനസിക നിലവാരം ‘ബുദ്ധന്‍ കൊള്ളാം, എന്നാല്‍ എന്റെ മകന്‍ ഒരു ബുദ്ധനാകരുതേ’ എന്നതായിരുന്നു.

സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരം യഥായോഗ്യം ഉയര്‍ന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് സമാജത്തിന്റെ പ്രശ്‌നങ്ങളുടെ നേര്‍ക്ക് ഇവിടത്തെ സാധാരണക്കാരന്‍ അതു പ്രബലമായുള്ള സമൂഹത്തിലെ സാധാരണക്കാരനെപ്പോലെ പ്രതികരിച്ചിരുന്നില്ല.

സമാജത്തിലെ സാമാന്യവ്യക്തിയുടെ സംഘബോധത്തിന്റെ നിലവാരത്തെക്കുറിച്ച് നല്ലപോലെ മനസ്സിലാക്കാന്‍ കഴിയുന്ന ആവേശകരമായ ഒരു സംഭവം 1958 ജൂണിലെ ‘റീഡര്‍ ഡൈജസ്റ്റി’ല്‍ നമുക്ക് വായിക്കാന്‍ കഴിയുന്നതാണ്. കാന്‍സര്‍ രോഗത്തെ കീഴടക്കാന്‍ നടത്തിവരുന്ന ഗവേഷണത്തെക്കുറിച്ചാണത്.

ഇന്നത്തെ ലോകത്തെ ഭയാനകമായി പിടിച്ചുകുലുക്കുന്ന മഹാരോഗമാണല്ലൊ കാന്‍സര്‍. കോടീശ്വരനും കാല്‍ക്കാശില്ലാത്തവനും അതിനു മുന്‍പില്‍ ഒരുപോലെ വിറയ്‌ക്കുന്നു. ആ മഹാമാരിയെ കീഴടക്കാന്‍ ഭൂലോകത്തിന്റെ നാനാഭാഗങ്ങളില്‍ കോടിക്കണക്കിന് പണം ചെലവാക്കി സഹസ്രക്കണക്കിനു തലച്ചോറുകള്‍ ഗവേഷണം നടത്തിവരന്നുണ്ട്.

അവര്‍ക്കിടയില്‍ ഒരു പ്രതിഭാശാലിയാണ് ഡോക്ടര്‍ ചെസ്റ്റര്‍ സൗദേ. പരീക്ഷണം നടത്താന്‍ അദ്ദേഹത്തിനു ജീവനുള്ള മനുഷ്യശരീരങ്ങള്‍ വേണമായിരുന്നു. തോളിലോ തുടയിലോ കാന്‍സര്‍ കടത്തിവിട്ട് നിരീക്ഷണവും പരീക്ഷണവും പഠനവും നടത്തേണ്ടിയിരുന്നു. ആളുകളെ എവിടെ നിന്നു കിട്ടും. അതായിരുന്നു ചെസ്റ്ററെ അലട്ടിയ പ്രശ്‌നം. എന്തായാലും അദ്ദേഹം മരിക്കാന്‍ വിധിക്കപ്പെട്ടവരെ സമീപിക്കാന്‍ പദ്ധതിയിട്ടു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.