Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മിഠായിത്തെരുവ് സുരക്ഷ: പ്രത്യേക യോഗം 25ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:10 pm IST
in Kozhikode

കോഴിക്കോട്: മിഠായിത്തെരുവിന്റെ സുരക്ഷക്കാവശ്യമായ വിശദമായ പദ്ധതി അഗ്നിശമന സേനാ വിഭാഗം കോര്‍പ്പറേഷന് നേരത്തെ സമര്‍പ്പിച്ചിരുന്നു. രണ്ടര കോടി ചെലവ് വരുന്ന പദ്ധതിയായിരുന്നു അത്. എന്നാല്‍ ആ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല. കോര്‍പ്പറേഷന്‍ സര്‍ക്കാരിലേക്കയച്ച് മറുപടി കാത്തിരിക്കുകയാണ്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് ഫയര്‍ ഫോഴ്‌സ് അഡീഷണല്‍ ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാകാതിരിക്കാന്‍ കാരണം.

വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ഫയര്‍ഫോഴ്‌സ് നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി പ്രകാരം മിഠായെതെരുവു മുതല്‍ പാളയം പരിസരം വരെയുള്ള പ്രദേശങ്ങളില്‍ 20 വാട്ടര്‍ പോയിന്റുകള്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടത്. തീപ്പിടിത്തമുണ്ടാകുമ്പോള്‍ തീയണയ്‌ക്കാന്‍ ഇത് ഏറെ ഉപകാരപ്പെടുമെന്നായിരുന്നു അഗ്നിശമന സേനയുടെ പ്രതീക്ഷ.

ഓരോ തീപ്പിടിത്തമുണ്ടാകുമ്പോഴും നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രിമാരടക്കമുള്ളവര്‍ നടത്തുക. എന്നാല്‍ അവയൊന്നും പിന്നീട് നടപ്പാവാറില്ല. 1995 ഫെബ്രുവരി ഏഴിനാണ് മിഠായിതെരുവില്‍ തീപ്പിടിത്തമുണ്ടായത്. 2007 ഏപ്രില്‍ അഞ്ചിന് എട്ടുപേരുടെ മരണത്തിനിടയാക്കിയ വന്‍ തീപ്പിടിത്തമുണ്ടായി. 27 കടകള്‍ പൂര്‍ണ്ണമായി നശിക്കുകയും 164 കടകള്‍ക്ക് ഭാഗിക നഷ്ടമുണ്ടാവുകയും ചെയ്തു. 2010 ഡിസംബര്‍ 9 ന് ഉണ്ടായ തീപ്പിടിത്തത്തില്‍ എട്ടു കടകളാണ് കത്തി നശിച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടമാണ് അന്ന് കണക്കാക്കിയത്. 2015 ജനുവരി 15 ന് ഉണ്ടായ തീപ്പിടിത്തില്‍ ഏഴര കോടിയുടെ നാശനഷ്ടമാണുണ്ടായത്. അവസാനമായി 2016 ഫെബ്രുവരി 22 നാണ് തീപിടിത്തമുണ്ടായത്. 1995 ലും 2002 ലും തീപ്പിടിച്ച കടക്ക് തന്നെയാണ് ഇന്നലെയും തീ പടര്‍ന്നത്. അന്ന് പങ്കജ് വെറൈറ്റി ഹാള്‍ എന്നായിരുന്നു കടയുടെ പേര്.

പാളയത്ത് അഗ്നിശമന സേനാവിഭാഗത്തിന്റെ വാഹനം സ്ഥിരമായി നിര്‍ത്തിയിടുമെന്നായിരുന്നു ഒരു വാഗ്ദാനം. ബീച്ച് യൂണിറ്റില്‍ വിമാനത്താവളത്തില്‍ സജ്ജീകരിക്കുന്ന തരത്തിലുള്ള ആധുനിക യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുമെന്നും വാഗ്ദാനമുണ്ടായി. എന്നാല്‍ ഇതൊന്നും നടപ്പിലായില്ല. കെട്ടിടങ്ങള്‍ക്കകത്തും പുറത്തുമുള്ള വൈദ്യുതി സജ്ജീകരണങ്ങളാണ് പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള വയറിംഗ് പോലെത്തന്നെ കടകളിലേക്കുള്ള സര്‍വീസ് വയറിംഗും അപകടം വിളിച്ചുവരുത്തുന്ന തരത്തിലാണ്. ഇവയൊന്നും ശാസ്ത്രീയമായി ക്രമീകരിക്കാന്‍ ബന്ധപ്പെട്ടവരില്‍ നിന്നു നടപടികളുണ്ടാവുന്നില്ല.

ഫയര്‍ ഫോഴ്‌സിന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ ഉണ്ട്. എന്നാല്‍ വൈദ്യുതി ഇല്ല. അത്യാവശ്യഘട്ടങ്ങളില്‍ പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നത്. നാല്‍പ്പതിലധികം തവണയാണ് ഇന്നലെ ഇവിടെ നിന്ന് പമ്പിങ് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.