Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മട്ടാഞ്ചേരി പാലത്തിന്റെ കഥ ബ്രിസ്റ്റോയുടേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:12 am IST
inSpecial Article

ചില കഥകള്‍ പറഞ്ഞാല്‍ ഒരിക്കലും തീരില്ല. കൊടി പിടിച്ചെന്നപോലെ പിന്നാലെ വരും ഒത്തിരി കഥകള്‍. അങ്ങനെ തീരാക്കഥകളുടെ ഒരു ചേരുവ തന്നെയാണ് മട്ടാഞ്ചേരി പാലം. ഹാര്‍ബര്‍ പാലമെന്നും പേരുണ്ട്. തികഞ്ഞ ആത്മാര്‍ഥതയുടേയും കഠിനാധ്വാനത്തിന്റെയും ആത്മസമര്‍പ്പണം കൊണ്ട് ചരിത്രം ചാലിച്ചെഴുതിയ കഥയാണ് പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന മട്ടാഞ്ചേരി പാലത്തിനു പറയാനുള്ളത്. ആ കഥ പക്ഷേ സര്‍ റോബര്‍ട്ട് ചാള്‍സ് ബ്രിസ്റ്റോയുടെ കൂടി കഥയാണ്. കൊച്ചിയെ സ്‌നേഹിച്ച കായലില്‍ നിന്നും വെല്ലിംഗ്ടണ്‍ ഐലന്റിനെ സൃഷ്ടിച്ച ബ്രിസ്റ്റോ സായിപ്പാണ് ഹാര്‍ബര്‍ പാലത്തിന്റെ എഞ്ചിനിയര്‍.

ഐലന്റിനേയും ഫോര്‍ട്ടുകൊച്ചിയേയും ബന്ധിപ്പിക്കുന്ന മട്ടാഞ്ചേരി പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത് 1940ലാണ്. 1943 ഏപ്രില്‍ 13ന് പാലം കമ്മീഷന്‍ ചെയ്തു. ഒരു കലിങ്കു പണിയാന്‍ വര്‍ഷങ്ങളെടുക്കുന്ന നമ്മുടെ നാട്ടില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും അത്രയക്കൊന്നും വികസിക്കാത്ത കാലത്താണ് ഒന്നിരുട്ടി വെളുക്കും മുന്‍പെന്നപോലെ കേവലം മൂന്നു വര്‍ഷംകൊണ്ട് ബ്രിസ്റ്റോ സായിപ്പ് പാലം ജനത്തിനു തുറന്നുകൊടുത്തത്. അദ്ദേഹത്തിന്റെ കഴിവും ബുദ്ധിശക്തിയും സാങ്കേതിക മികവും ചേര്‍ന്ന എഞ്ചിനിയറിംഗ് വൈദഗ്ധ്യത്തിന്റെ വന്‍ മാതൃകയാണ് ഇപ്പാലം. അതിലും വലുതായിരുന്നു ബ്രിസ്റ്റോയുടെ ഇന്നര്‍ എഞ്ചിനിയറിംഗ്. അതായത് കൊച്ചിയോടുള്ള അതിരറ്റ സ്‌നേഹവും ആത്മ സമര്‍പ്പണവും എന്ന ഇന്നര്‍ എഞ്ചിനിയറിംഗ്.

വലിയ പ്രത്യേകതയുള്ളതാണ് ഹാര്‍ബര്‍ പാലം. സ്പ്രിംഗ് ആക്ഷനുള്ളതുകൊണ്ട് എത്ര വലിയ ഭാരവും താങ്ങും. പാലത്തിന്റെ നടുക്ക് വലിയൊരു ഭാഗം മുകളിലേക്കു വലിച്ചെടുത്ത് മണ്ണുമാന്തി കപ്പലിനും മറ്റും കടന്നു പോകാനുള്ള സൗകര്യം ഉള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഇരുമ്പും മരവും കൊണ്ടു നിര്‍മിച്ച പാലത്തിന് 16 സ്പാനുകളുണ്ട്. വേമ്പനാട്ടു കായലിനു കുറുകെയുള്ള പാലം വൈദഗ്ധ്യം കൊണ്ട് അന്നു ഇന്ത്യയില്‍ തന്നെ വേറിട്ടതായിരുന്നു.

പാലം പൂര്‍ത്തിയായിട്ടും അതിലൂടെ സഞ്ചരിക്കാനും മറ്റും ആളുകള്‍ക്കു പേടിയായിരുന്നു. ആ പേടി തീര്‍ക്കേണ്ടിയും വന്നു ബ്രിസ്റ്റോക്ക്. ടണ്‍ കണക്കിനു ഭാരം കേറ്റിവെച്ച് പാലത്തിനു തൊട്ടു കീഴെ ബോട്ടില്‍ ബ്രിസ്റ്റോയും ഭാര്യയും ഇരുന്നു. പാലം ഇടിഞ്ഞു വീഴുമെങ്കില്‍ തങ്ങളുടെ തലയില്‍ തന്നെ വീഴട്ടെ. ഒന്നും സംഭവിച്ചിച്ചില്ല. അങ്ങനെയാണ് സഞ്ചാരം തുടങ്ങിയത്.

ഹാര്‍ബര്‍ പാലത്തിനു സമാന്തരമായി കുറച്ചകലെയായി മറ്റൊരു പാലം-ബിഒടി പാലം തീര്‍ത്തിട്ടുണ്ട്. ഇതിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇരു ചക്ര, മുച്ചക്ര വാഹനങ്ങള്‍ ഹാര്‍ബര്‍ പാലത്തിലൂടെ കടത്തി വിടുന്നുണ്ട്. കുറെക്കാലം ഇൗ പാലം കൊച്ചിന്‍ പോര്‍ട്ടിന്റെ അധീനതയിലായിരുന്നു. പിന്നീട് പിഡബ്‌ളുഡി ഏറ്റെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.