Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഷ്യരിലേക്ക് ഗുരുവിന്റെ സന്ദേശപ്രഭാവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:26 pm IST
in Samskriti

ശ്രീ രാമകൃഷ്ണ പരമഹംസരുടെ സമാധിക്കു ശേഷം ശിഷ്യന്മാരുടെ ദുഃഖം ഇപ്പോള്‍ ഒട്ടൊക്കെ അടങ്ങിയിട്ടുണ്ട്. മരിച്ചാലെന്ത്, ജീവിച്ചിരുന്നാലെന്ത്? തങ്ങളുടെ ഗുരുനാഥന്‍ നിത്യനാണ്. അവര്‍ അദ്ദേഹത്തിന്റെ ചിതാഭസ്മം ഒരു പാത്രത്തില്‍ ശേഖരിച്ചു. ആ പാത്രവുമായി ‘ശ്രീരാമകൃഷ്ണന്‍ വിജയിപ്പുതാക’ എന്ന് തുടരെത്തുടരെ ഉറക്കെവിളിച്ചുകൊണ്ട് കാശീപുരത്തിലേക്ക് മടങ്ങി. ചിതാഭസ്മത്തിന്റെ കുറച്ചുഭാഗം ബലരാം ബോസിന്റെ ഗൃഹത്തില്‍ സൂക്ഷിച്ചു. ബാക്കിഭാഗം ജന്മാഷ്ടമി നാളില്‍ കാങ്കൂര്‍ഗാച്ഛി എന്ന സ്ഥലത്ത് സ്ഥാപിച്ചു.

ശ്രീരാമകൃഷ്ണാദര്‍ശത്തിതനായി കുടുംബം ഉപേക്ഷിച്ച ചെറുപ്പക്കാര്‍-അവര്‍ക്ക് എന്തു ചെയ്യണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. സുരേന്ദ്രനാഥമിത്രന്‍ സഹായത്തിനെത്തി. അദ്ദേഹം പറഞ്ഞു: ‘സ്‌നേഹിതന്മാരേ, നിങ്ങള്‍ എവിടെപ്പോകും? നമുക്ക് ഒരു വീട് വാടകയ്‌ക്ക് എടുക്കാം. എല്ലാവര്‍ക്കും ഒന്നിച്ച് അവിടെ താമസിക്കാം. ഗൃഹസ്ഥനമാരായ എന്നെപ്പോലുള്ളവര്‍ക്ക് അവിടെ ലൗകികകാര്യങ്ങളില്‍നിന്ന് അഭയം കിട്ടും, കാശീപുരത്തെ ഗൃഹോദ്യാനത്തിനുവേണ്ടി ഞാനും അല്‍പ്പം ചെലവ് ചെയ്തിരുന്നു. ആ ചെലവ് തുടരുവാന്‍ എനിക്ക് സന്തോഷമേയുള്ളൂ.

ആ സഹായം സന്തോഷത്തോടെ സ്വാഗതം ചെയ്തു ശിഷ്യന്മാര്‍. അവര്‍ വരാഹനഗരത്തെ വാടകവീട്ടിലേക്ക് താമസവും മാറ്റി. മറ്റു ചിലരും പിന്നീട് അക്കൂട്ടത്തില്‍ ചേര്‍ന്നു. ക്രമേണ അവിടെയായി അവരുടെ സ്ഥിരതാമസം. അവിടെയായിരുന്നു ആദ്യത്തെ ശ്രീരാമകൃഷ്ണ മഠം. ബലരാം ബോസിന്റെ ഗൃഹത്തില്‍നി#്‌ന് ചിതാഭസ്മം കൊണ്ടുവന്ന് അവിടെ സ്ഥാപിച്ചു. നിത്യപൂജയ്‌ക്കുള്ള ഏര്‍പ്പാടും ഉണ്ടായി.

ശശി എന്ന ശ്രീരാമകൃഷ്ണശിഷ്യനെ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. തന്റെ കൂട്ടുകാരെ പരിചരിക്കുന്നതില്‍ അദ്ദേഹം അത്യധികമായ ചാരിതാര്‍ത്ഥ്യം പൂണ്ടു. പലപ്പോഴും മറ്റുള്ളവര്‍ ധ്യാനത്തില്‍ ലയിച്ചിരിക്കും. ഭക്ഷണത്തില്‍ മാത്രമല്ല, മറ്റെല്ലാറ്റിലും തികഞ്ഞ അവഗണന! മണിക്കൂറുകള്‍ എത്ര കഴിഞ്ഞാലും ധ്യാനം തീരുകയില്ല. ശശി ഭക്ഷണം തയ്യാറാക്കിവച്ചിട്ടാണ് അവരെ വിളിച്ചുണര്‍ത്തുക.

കുറെക്കാലം ആ വിധത്തില്‍ കഴിഞ്ഞുപോയി. അപ്പോഴേയ്‌ക്കും അവര്‍ക്കൊക്കെ തോന്നി തുടങ്ങി, ഇങ്ങനെ ഇവിടെയിരുന്ന് ജീവിതം ഒടുക്കാനുള്ളതല്ല. പരിവ്രാജകന്മാരാകളാല്‍, പ്രവര്‍ത്തനങ്ങളാല്‍, ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍, ലോകത്തില്‍ ആരെയെങ്കിലും സഹായിക്കാന്‍ പര്യാപ്തമായ ഒരു വാക്ക് എന്റെ ചുണ്ടുകളില്‍നിന്ന് ഉതിര്‍ന്നിട്ടുണ്ടെങ്കില്‍, അത് അദ്ദേഹത്തിന്റെതാണ്. മറിച്ച്, എന്റെ ചുണ്ടുകളില്‍നിന്ന ശാപവാക്കുകള്‍ പുറപ്പെട്ടിട്ടുണ്ടെങ്കില്‍, എന്നില്‍നിന്ന് വിരോധവും വിദ്വേഷവും ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം എന്റേതാണ്; ദൗര്‍ബല്യം കലര്‍ന്ന എല്ലാം തന്നെ എന്റേതാണ്.

ജീവനും ശക്തിയും നല്‍കുന്നതും പവിത്രവും ദൈവികമായതും എല്ലാംതന്നെ അദ്ദേഹത്തില്‍നിന്നുള്ള പ്രേരണയാണ്. അതെ, സുഹൃത്തുക്കളെ, ആ മനുഷ്യനെ ലോകം ഇനിയും അറിയേണ്ടതായിട്ടാണിരിക്കുന്നത്.അത് അത്യദ്ഭുതകരമായ ഒരു കഥയാണ്. അതേസമയം വലിയൊരു കഥയും. അതുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് മറ്റു ചില കഥകള്‍- മഹാപുരുഷനായ സ്വാമി വിവേകാനന്ദനായിത്തീര്‍ന്ന നരേന്ദ്രനാഥന്റെ കഥ; പ്രധാനപ്പെട്ട ശ്രീരാമകൃഷ്ണ ശിഷ്യന്മാരുടെ ഏകോപിച്ച പ്രവര്‍ത്തനത്തിന്റെ കഥ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Article

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.