Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കടുവകളെ കൂട്ടിലടയ്‌ക്കാന്‍ കോഹ്‌ലിക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 10:18 pm IST
inSports

ബര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ഇന്ന് ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ നിന്ന് ഒന്നാമതായാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലില്‍ എത്തിയത്. കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടില്‍ ജയിച്ച ഇന്ത്യ ഒന്നില്‍ തോറ്റു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെയും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്താന്‍ കഴിഞ്ഞ ഇന്ത്യ രണ്ടാം കളിയില്‍ ശ്രീലങ്കയോടാണ് അടിയറവു പറഞ്ഞത്.

അതേസമയം ബംഗ്ലാദേശ് ഓസ്‌ട്രേലിയയെയും ന്യൂസിലാന്‍ഡിനെയും മറികടന്നാണ് അവസാന നാലില്‍ എത്തിയത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനോട് തോറ്റുതുടങ്ങിയ ബംഗ്ലാദേശിന്റെ ഒാസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിച്ചു. നിര്‍ണായകമായ മൂന്നാം കളിയില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിക്കുകയും ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് ബംഗ്ലാദേശ് സെമിയിലെത്തിയത്. ആദ്യമായാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിന്റെ സെമിയിലെത്തുന്നത്.

ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം ഇന്ത്യയ്‌ക്കുതന്നെയാണ്. ബംഗ്ലാദേശിനെ അപേക്ഷിച്ച് കരുത്തുറ്റ ബാറ്റിങ്-ബൗളിങ് നിര ഇന്ത്യക്ക് സ്വന്തം. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ്മ മികച്ച ഫോമില്‍. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി കൂട്ടുകെട്ട് ഇവര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മക്ക് മികച്ച പ്രകടനം നടത്താനായില്ലെങ്കിലും പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും നേടിയ അര്‍ദ്ധസെഞ്ചുറികള്‍ താരത്തിന് ആത്മവിശ്വാസമേകും.

ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം ടൂര്‍ണമെന്റില്‍ 271 റണ്‍സുമായി ധവാനാണ് റണ്‍ വേട്ടയില്‍ ഒന്നാമത്. ഇവര്‍ക്കു പുറമെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, യുവരാജ്, ധോണി എന്നിവരും മികച്ച ഫോമിലാണ്. ഇതിന് പുറമെയാണ് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്പാണ്ഡ്യയുടെ സാന്നിധ്യം. ബൗളിങ് നിരയും അതിശക്തം. ശ്രീലങ്കക്കെതിരെ ബൗളര്‍മാര്‍ തിളങ്ങിയില്ലെങ്കിലും പാക്കിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും മികച്ച പ്രകടനമാണ് നടത്തിയത്. ഭുവനേശ്വര്‍കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് പേസര്‍മാര്‍. കഴിഞ്ഞ മത്സരത്തിലെന്നപോലെ ഇന്നും ഉമേഷ് പുറത്തിരിക്കാനാണ് സാധ്യത. പകരം ആര്‍. അശ്വിന്‍ ഇറങ്ങിയേക്കും.

മറുവശത്ത് ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ബംഗ്ലാദേശ് സെമിയിലെത്തിയിട്ടുള്ളതെങ്കിലും അവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസ്‌ട്രേലിയയുടെ രണ്ട് കൡകള്‍ മഴയില്‍ ഒലിച്ചുപോയതും അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതുമാണ് ബംഗ്ലാദേശിനെ ആദ്യമായി സെമിയിലേക്ക് നയിച്ചത്.

മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും ഓള്‍ റൗണ്ടര്‍മാരും ടീമിലുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്.

ഓപ്പണര്‍ തമിം ഇഖ്ബാല്‍ ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും നേടി മികച്ച ഫോമിലാണ്. ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തകര്‍പ്പന്‍ സെഞ്ചുറികളുമായി കളംനിറഞ്ഞ ഷാക്കിബ് അല്‍ ഹസ്സനും മഹ്മദുള്ളയും ഫോമിലേക്കുയര്‍ന്നു. എന്നാല്‍ സൗമ്യ സര്‍ക്കാറും, സാബിര്‍ റഹ്മാനും മുഷ്ഫിഖര്‍ റഹിമും ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. മഷ്‌റഫെ മൊര്‍താസയാണ് പേസര്‍മാരിലെ പ്രധാനി. ഒപ്പം തസ്‌കിന്‍ അഹമ്മദും മുസ്താഫിസുര്‍ റഹ്മാനും റൂബല്‍ ഹസ്സനും മികച്ച ബൗളര്‍മാരാണ്. മൊസാഡെക് ഹസ്സനും ഷാക്കിബുമാണ് സ്പിന്നര്‍മാര്‍.

എന്നാല്‍ ഒടുവില്‍ കളിച്ച അഞ്ചെണ്ണത്തില്‍ കൂടുതല്‍ വിജയം ബംഗ്ലാദേശിനാണ്. മൂന്നെണ്ണം ബംഗ്ലാദേശ് നേടിയപ്പോള്‍ ഇന്ത്യന്‍ വിജയം രണ്ടില്‍ ഒതുങ്ങി. തുടര്‍ച്ചയായ രണ്ടാം ഫൈനലിന് ഇന്ത്യയും ആദ്യ ഫൈനലിന് ബംഗ്ലാദേശും കച്ചമുറുക്കുമ്പോള്‍ പോരാട്ടം ആവേശകരമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

Kerala

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

പുതിയ വാര്‍ത്തകള്‍

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.