Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാട്ടാളത്തമോ, കാടത്തമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:19 am IST
in Vicharam

തലസ്ഥാന നഗരിയില്‍ ബുധനാഴ്ചത്തെ പോലീസിന്റെ അഴിഞ്ഞാട്ടം യാദൃശ്ചികമാണെന്ന് പറയാനാവില്ല. നീതിക്കുവേണ്ടി തികച്ചും സമാധാനപരമായ സമരത്തിനെത്തിയ ഒരമ്മയേയും കുടുംബാംഗങ്ങളേയും നടുറോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് അവശരാക്കിയ സംഭവം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചരിക്കുകയാണ്. പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി മരണപ്പെടാന്‍ ഇടയാക്കിയ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.

ജിഷ്ണുവിനെ കൊന്നതാണെന്ന് കുടുംബം വിശ്വസിക്കുന്നു. സാഹചര്യങ്ങളും വിഷ്ണുവിന്റേത് കൊലപാതകമാണെന്നാണ് ബോധ്യപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് ഏറെ വൈകി പോലീസ് കേസ്സെടുത്തിട്ടുണ്ടെങ്കിലും പ്രതികളിലാരെയും പിടികൂടിയിട്ടില്ല. പ്രതികളെ പിടികൂടാന്‍ പൊതുസമൂഹത്തിന്റെയും വിദ്യാര്‍ത്ഥിസംഘടനകളുടെയും ശക്തമായ ആവശ്യമുയര്‍ന്നു. മകന്‍ നഷ്ടപ്പെട്ടതിലുള്ള കഠിനദുഃഖം അടക്കിയും വിഷ്ണുവിന്റെ അച്ഛനും അമ്മയും പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തിലാണ്. അതിനുവേണ്ടി സമാധാനപരമായ സമരത്തിന്റെ പാത സ്വീകരിച്ചിട്ട് ദിവസങ്ങളായി. മുഖ്യമന്ത്രിയേയും ഡിജിപിയേയും കണ്ട് സംസാരിച്ചപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ പ്രതികളെ പിടിച്ചിരിക്കുമെന്ന് നല്‍കിയ ഉറപ്പ് പാലിച്ചില്ല. തുടര്‍ന്നാണ് ജിഷ്ണു മരണപ്പെട്ട് മൂന്നുമാസം തികഞ്ഞപ്പോള്‍ ഡിജിപിയുടെ ഓഫീസിന് മുന്നിലേക്കെത്തിയത്. അവിടെയാണ് മകന്‍ മരിച്ച ദുഃഖം പേറുന്ന ഒരമ്മയെ റോഡില്‍ തള്ളിയിട്ട് പോലീസിന്റെ കൈക്രിയ ആരംഭിച്ചത്. ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പരിക്കുമായി ജിഷ്ണുവിന്റെ അമ്മ മഹിജ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷിക ദിനത്തിലാണ് ഒരമ്മയ്‌ക്ക് ദയനീയമായ അനുഭവമുണ്ടായത്. ജനങ്ങള്‍ക്ക് ഏറെ അമര്‍ഷവും വെറുപ്പും ഉണ്ടാക്കിയ ആദ്യമന്ത്രിസഭയുടെ കാലത്തുണ്ടായ നിഷ്ഠുരതകള്‍ ഓര്‍മ്മിക്കാനാണ് ഈ സംഭവം വഴിവച്ചത്. പോലീസിനെ കയറൂരിവിടുകയും കൊടും ക്രിമിനലുകളെ ജയിലുകളില്‍ നിന്ന് തുറന്നുവിടുകയും ചെയ്ത ഒന്നാം ഇഎംഎസ് ഭരണത്തിന്റെ ആവര്‍ത്തനം തന്നെയാണ് പത്തുമാസമായി കേരളത്തില്‍ കണ്ടുവരുന്നത്. അക്രമവും കൊലപാതകങ്ങളും കൊള്ളയും കൊള്ളിവയ്‌പും അന്നത്തെപോലെ ഇപ്പോഴും തുടരുന്നു. പോലീസുകാരെ രണ്ടുതട്ടിലാക്കി. പാര്‍ട്ടി തിട്ടൂരം ശിരവസാവഹിച്ച് അതിക്രമം കാട്ടുന്ന പോലീസും നിഷ്‌ക്രിയത പുലര്‍ത്തുന്ന സര്‍ക്കാരും എന്നതാണവസ്ഥ.

സ്വന്തം കക്ഷിക്കാരെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിക്കുന്നതോടൊപ്പം രാഷ്‌ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുരുക്കി പീഡിപ്പിക്കുകയും ചെയ്യുന്ന ശൈലി ഒന്നാം മന്ത്രിസഭയുടെ കാലത്തുണ്ടായി. അത് ഇന്നും ഭംഗിയായി നിര്‍വഹിക്കുകയാണ്. നീതിനിര്‍വഹണത്തിന്റെ നിഷ്പക്ഷസ്വഭാവം അവജ്ഞയോടെ വീക്ഷിക്കുന്നവരായി ഇടതുസര്‍ക്കാര്‍ മാറി. ഫ്‌ളോറി എന്ന ഗര്‍ഭിണിയുടെ മരണത്തോടെയാണ് ആദ്യമന്ത്രിസഭയ്‌ക്കെതിരായ വിമോചന സമരത്തിന് ആക്കം കൂട്ടിയത്. അതേ സാഹചര്യത്തിലേക്കാണ് ഇന്ന് കേരളം എത്തിയിരിക്കുന്നത്. ഒരമ്മയെ നടുറോഡിലിട്ട് പോലീസ് ബൂട്ടിട്ട് ചവിട്ടിയതിനെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ന്യായീകരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. അമ്മയോടൊപ്പം എത്തിയവരില്‍ ചില തീവ്ര ഇടതുപക്ഷക്കാരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ആക്ഷേപിക്കുന്നു.

ഒട്ടും അഭികാമ്യമായ സാമൂഹ്യാന്തരീക്ഷമല്ല ഇടതുഭരണത്തില്‍ കേരളത്തിലുള്ളത്. ന്യായമായ സമരങ്ങളെ ലാത്തിയും തോക്കും ഉപയോഗിച്ച് നേരിടാമെന്നാണ് സര്‍ക്കാര്‍ വ്യാമോഹിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും അവശജനവിഭാഗങ്ങളുടെയും തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുമെന്ന് ആണയിടുന്ന ഭരണക്കാര്‍ പണമുള്ളവനോടൊപ്പമാണ്. ജിഷ്ണുവിന്റെ അമ്മയുടെ മുതുകത്ത് ചവിട്ടുന്ന ഇടതുസര്‍ക്കാര്‍ നെഹ്‌റു കോളേജ് ഉടമകള്‍ക്ക് മുത്തംകൊടുക്കാനാണ് തയ്യാറാകുന്നത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട ലോ അക്കാദമിയിലെ അന്യായ നടപടികളെ ചോദ്യംചെയ്ത വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍ക്കാറിനെ കണ്ടില്ല. അതിനെ നയിക്കുന്ന പാര്‍ട്ടിയേയും കണ്ടില്ല. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പം നില്‍ക്കുന്ന ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നില്ല.

സ്വത്ത് സംരക്ഷിക്കാനും കഴിയുന്നില്ല. സര്‍വരാലും വെറുക്കപ്പെട്ടതായി ഇടതുമുന്നണി സര്‍ക്കാര്‍ മാറി. ആര്‍ക്കെങ്കിലും അല്‍പം പ്രതീക്ഷയുണ്ടെങ്കില്‍ അതും ഇല്ലാതാക്കുന്ന നടപടിയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഒന്നാംതരം തെളിവാണ് ബുധനാഴ്ച തിരുവനന്തപുരത്തുണ്ടായത്. ഇതിനെ കാടത്തമെന്നാണോ കാട്ടാളത്തമെന്നാണോ പറയേണ്ടത് എന്നതിലേ സംശയമുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

India

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

പുതിയ വാര്‍ത്തകള്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.