Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാജവും സന്യാസിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 01:29 am IST
inSamskriti

ബൗദ്ധമതത്തിന്റെ സ്ഥാപകനായ ബുദ്ധഭഗവാനും സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരകനായ ആദിശങ്കരനും അസാമാന്യ സംഘാടകരും കൂടി ആയിരുന്നു.

‘എന്റെ ജ്ഞാനോപദേശം നിങ്ങള്‍ ലോകത്തിലെമ്പാടും പോയി പ്രഖ്യാപിക്കുക, പ്രചരിപ്പിക്കുക’ എന്ന് ബുദ്ധന്‍ തന്റെ ശിഷ്യന്മാരോടരുളി. അതേപോലെ ശ്രീശങ്കരന്‍ സന്യാസിമാര്‍ക്കിടയില്‍ ദശനാമിപരമ്പര ഏര്‍പ്പെടുത്തി. അതിന് അദ്ദേഹം വളരെ വളരെ പണിപ്പെട്ടിരിക്കണം. ഒന്നാമത് സന്യാസം ആരോടും വിധേയത്വമില്ലാതെ എത്തിച്ചേരുന്ന ജീവിതമാണ്. രണ്ടാമത് ഓരോരുത്തര്‍ക്കും അവനവന്റെ വെളിപാടാണ് വെളിച്ചം നല്‍കുന്നത് എന്ന അടിസ്ഥാനസങ്കല്‍പ്പമാണ് ഭാരതീയ മഹര്‍ഷിമാര്‍ പണ്ടുമുതലേ പുലര്‍ത്തിപ്പോന്നത്.

ഇതുകൂടാതെ നാടിന്റെ വിശാലത, ഭൂമിശാസ്ത്രപരമായ വൈവിധ്യം, ഭാഷകളുടെ ബാഹുല്യം, സഞ്ചാരസൗകര്യങ്ങളുടെ പരിമിതി എന്നിങ്ങനെ ബാഹ്യമായ മറ്റുപലതും. ഈ പശ്ചാത്തലത്തില്‍ സന്യാസിമാര്‍ക്ക് ‘ആത്മനോമോക്ഷാര്‍ത്ഥ’മുള്ള ആദര്‍ശദീക്ഷയുംകൂടി നല്‍കുക എന്ന പ്രവൃത്തി ശ്രീശങ്കരന് എത്രയോ കഠിനമായ ഒന്നായിരുന്നിരിക്കണം. എങ്കിലും അദ്ദേഹം അത് അതിസഫലമായി നിര്‍വഹിച്ചു.

സമാജത്തിന്റെ നന്മയും ക്ഷേമവും മുന്നില്‍ക്കണ്ട് അദ്ദേഹം സന്യാസിമാരെ പത്തായിതിരിച്ച് ഓരോ കൂട്ടര്‍ക്കും ഓരോ കര്‍മക്ഷേത്രം നിര്‍ദ്ദേശിച്ചു. ഇടതടവില്ലാതെ എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ സഹായിക്കാനും നയിക്കാനും തീര്‍ത്ഥസ്‌നാനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കേണ്ടവര്‍, അന്തര്‍യോഗത്തിലും സാധനയിലൂംകൂടി ഉയരാന്‍ വെമ്പുന്നവരെ തുണയ്‌ക്കാന്‍ ആശ്രമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ടവര്‍.

നിബിഡമല്ലാത്ത വനം കേന്ദ്രമാക്കേണ്ടവര്‍, ഘോരമായ ആരണ്യം കേന്ദ്രമാക്കേണ്ടവര്‍ മലമ്പ്രദേശം കേന്ദ്രമാക്കേണ്ടവര്‍. സാധാരണ നാട്ടുകാരന് അപ്രാപ്യമായ പര്‍വ്വതപ്രദേശം കേന്ദ്രമാക്കേണ്ടവര്‍, സാഗരത്തിനപ്പുറമുള്ള പ്രദേശങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, പുരങ്ങള്‍ അഥവാ പട്ടണങ്ങള്‍ കേന്ദ്രമാക്കേണ്ടവര്‍, വേദപാഠശാലകള്‍ മുതലായവ കേന്ദ്രമാക്കേണ്ടവര്‍ എന്നിങ്ങനെ സര്‍വാശ്ലേഷിയായി സന്യാസിമാരുടെ പ്രവര്‍ത്തനരംഗം വിഭജിച്ചു. സന്യാസി എത്താത്ത സ്ഥലമില്ലെന്നായി.

അതേസമയം അതത് കര്‍മ്മക്ഷേത്രത്തില്‍ മഠംകെട്ടി അതിനുള്ളില്‍ ചടഞ്ഞുകൂടേണ്ട ആളായിരുന്നില്ല സാക്ഷാല്‍ സന്യാസി. ‘മഠാധിപതിയായിത്തീരുക’ ഒരു ശിക്ഷയായിട്ടുപോലും കരുതിയിരുന്നു. അത് എടുത്തുകാണിക്കുന്ന ഒരു കഥ പണ്ട് ആഗമാനന്ദ സ്വാമികള്‍ പറഞ്ഞുതന്നതോര്‍ക്കുന്നു. ഒരിക്കല്‍ ഒരു സന്യാസി നടന്നുനടന്ന് ഒരു ഗ്രാമത്തിലെത്തി. തനിക്ക് കിട്ടിയ ഭിക്ഷാന്നം മുഴുവന്‍ ഒരു കുടിലില്‍വച്ച് കുളിക്കാന്‍ പോയി.

പുഴയിലാണ് കുളി. കുളി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഒരു നായ കുടിലില്‍ കയറി ഭിക്ഷാന്നം മുഴുവന്‍ കഴിക്കുന്നത് അദ്ദേഹം കണ്ടു. കലശലായ വിശപ്പുമൂലമുണ്ടായ കോപം കാരണം അദ്ദേഹം തന്റെ കൈയിലെ ദണ്ഡുകൊണ്ട് ആ നായയ്‌ക്ക് വച്ചു കൊടുത്തരൊരടി, പാവം അതിന്റെ കാലൊടിഞ്ഞു. അത് ഞൊണ്ടി ഞൊണ്ടി പുറത്തേയ്‌ക്കോടി.

പിന്നത്തെ രംഗം ബ്രഹ്മാവിന്റെ സന്നിധാനമാണ്. നായ ആ ജഗല്‍വിധാതാവിനോട് സങ്കടമുണര്‍ത്തി. അദ്ദേഹം ആ സന്യാസിയെ വിളിച്ചുവരുത്തി വാദം കേട്ടു. അവസാനി വിധി പറഞ്ഞു. ‘ശുനകന്‍ അതിന്റെ സംസാരവും സ്വഭാവവും വിട്ട് ഒന്നുംതന്നെ ചെയ്തിട്ടില്ല. സന്യാസിയായ നീ ചെയ്തു. അതുകൊണ്ട് നീ ശിക്ഷാര്‍ഹന്‍ തന്നെ. നീ അഞ്ചേക്കര്‍ ഭൂമിയുടെ ഉടമസ്ഥനാകും.’ അങ്ങനെ പരിവ്രാജകന്‍ മഠാധിപതിയായി. ഒടുവില്‍ ആധാരക്കെട്ടുമായി കോടതിയും കയറിയിട്ടുണ്ടാകണമെന്ന് തോന്നുന്നു.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.