Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഠേതര പരമ്പരയില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:57 am IST
inSamskriti

ഇതുപോലെ മറ്റു ചില സന്യാസി പരമ്പരകളും ഉയര്‍ന്നു. ചട്ടമ്പി സ്വാമികളില്‍ക്കൂടി വിരിഞ്ഞുവിടര്‍ന്ന തീര്‍ത്ഥരാജപരമ്പരയും നാരായണഗുരുവില്‍കൂടി രൂപംകൊണ്ട ശ്രീനാരായണ പരമ്പരയും കേരളത്തിലെ ഉദാഹരണങ്ങളാണ്. പഞ്ചാബിലെ സ്വാമി രാമതീര്‍ത്ഥനെപ്പോലെ ഒട്ടനവധി സന്യാസിമാരെ ഓരോ സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയുമാറ് സന്യാസി സമ്പ്രദായത്തില്‍ത്തന്നെ ഒരു നവോത്ഥാനമുണ്ടായി. ഇവരാരുംതന്നെ പരമ്പരാഗത മഠാധിപന്മാരാല്‍ ദീക്ഷിതരായിരുന്നില്ല. എന്നാല്‍ പരമ്പരാഗത സമ്പ്രദായമായി നേരിയ തോതിലായാലും പലര്‍ക്കും ബന്ധമുണ്ടായിരുന്നൂതാനും. ഈ മഠേതര പരമ്പര ഹിന്ദുസമാജത്തിനുള്ളിലെ ദോഷങ്ങള്‍ തിരിച്ചറിയാനും അവയ്‌ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും സുധീരം മുന്‍നിരയില്‍ നിലകൊണ്ടു.

കാലത്തിന്റെയും കാറ്റിന്റെയും ദിശയും ഗതിയും മനസ്സിലാക്കി ഉയരാന്‍ കഴിഞ്ഞ ഉല്‍പതിഷ്ണുക്കളായ ഏതാനും മഠാധിപതികളും നിശ്ചയമായും ഉണ്ടായിരുന്നു. ഒറീസ്സയിലെ പുരിപീഠാധിപതിയായ ശങ്കരാചാര്യര്‍, മഹാരാഷ്‌ട്രയിലെ കാവേരി ശങ്കരാചാര്യര്‍ മുതലായവരെല്ലാം ഇതില്‍പ്പെടുന്നു. എന്നാല്‍ മൊത്തത്തില്‍ മഠാധിപതികള്‍ യാഥാസ്ഥിതികതയെ മുറുകെ പിടിച്ചുകൊണ്ടിരുന്നവരായിരുന്നു. ചിലര്‍ ചാതുര്‍വര്‍ണ്യം ഈ നൂറ്റാണ്ടിലും തുടരണമെന്ന് വിശ്വസിച്ചു. അതിനുവേണ്ടി നിഷ്‌കര്‍ഷിക്കുകയും ചെയ്തു. പൊതുവെ ആരുംതന്നെ മതംമാറ്റം ചെയ്യപ്പെടുന്നവരെ തിരിച്ചെടുക്കുന്നതിന് അനുകൂലിച്ചില്ല. അതിന് ശാസ്ത്രവിധിയില്ലെന്നു പോലും പറഞ്ഞ് ചിലര്‍ 1947 ല്‍ പോലും ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തു.

1967 ല്‍ പോലും ഒരു മഠാധിപതി കടല്‍ കടക്കുന്നത് നിഷിധമാണെന്ന് പറഞ്ഞ് വിവേകാനന്ദപ്പാറയിലെ സ്മാരകം സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല! പാവങ്ങള്‍ കഷ്ടപ്പെടുന്നത് കര്‍മ്മഫലം കൊണ്ടാണെന്ന് പറഞ്ഞ് പലരും സേവനസംരംഭങ്ങളില്‍ ഉദാസീനത പൂണ്ടു. ചുരുക്കത്തില്‍ പുറത്ത് ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ എന്തെന്നറിയാതെ, ഉയര്‍ന്നുകൊണ്ടിരുന്ന വെല്ലുവിളികള്‍ ഏവയെന്നറിയാതെ, അവരില്‍ ഭൂരിപക്ഷവും ശിഷ്യംമന്യരായ പരിഷകള്‍ ഉയര്‍ത്തിപ്പൊക്കിയ ദന്തഗോപുരങ്ങളില്‍ ‘സര്‍വം ഭദ്രം’ എന്ന സംതൃപ്തിയോടെ കഴിഞ്ഞുകൂടുകയായിരുന്നു.

എന്നാല്‍ ഹിന്ദുത്വത്തിന്റെ ‘സര്‍വേഷാം അവിരോധേന’ എന്ന ഭാവാത്മകത ഇവിടെയും പ്രകടമായി. ആദ്യകാലം മുതല്‍ നിലനിന്നുവന്ന ആ ശ്രദ്ധാകേന്ദ്രങ്ങളെ അധിക്ഷേപങ്ങള്‍കൊണ്ടോ അവഹേളനങ്ങള്‍കൊണ്ടോ ഇടിച്ചുതാഴ്‌ത്താതെ, എന്നാല്‍ തികച്ചും അവഗണിച്ചുകൊണ്ട് ഹൈന്ദവസമൂഹം ആത്മരക്ഷോപായങ്ങള്‍ കണ്ടെത്തി; ആത്മപരിഷ്‌കരണം തുടങ്ങി. സമൂഹത്തിനുള്ളിലെ ഉല്‍പതിഷ്ണുക്കളായ സാമൂഹ്യ നേതാക്കന്മാരും മേല്‍പ്പറഞ്ഞ മഠേതര സന്യാസിമാരും അതിന് നേതൃത്വവും മാര്‍ഗദര്‍ശനവും കൊടുത്തു.

സമൂഹം പരമ്പരാഗത മഠാധിപതികളുടെ ഇറങ്ങിവരവിനോ വഴികാട്ടിത്തരലിനോ കാത്തുനിന്നില്ലെന്ന് ചുരുക്കം. മഹാരാഷ്‌ട്രയില്‍ സാഹുമഹാരാജ്, മഹാത്മാഫൂലേ, സവര്‍ക്കര്‍ മുതലായവര്‍ ബാല്യ വിവാഹനിരോധനം, വിധവാവിവാഹം, സ്ത്രീ വിദ്യാഭ്യാസം, അയിത്തോച്ചാടനം മുതലായവയ്‌ക്കുവേണ്ടി പൊരുതി. ലോകമാന്യതിലകന്‍ ഭഗവദ്ഗീതയ്‌ക്ക് പ്രവൃത്തിമാര്‍ഗപ്രധാനമായ വ്യാഖ്യാനമെഴുതി. ഇതിനു മുന്‍പും പലരും ഗീതയ്‌ക്ക് വ്യാഖ്യാനമെഴുതിയിരുന്നു. എന്നാല്‍ അവരെല്ലാവരുംതന്നെ ശ്രീശങ്കരനും മാധ്വനും രാമാനുജനും പോലെയുള്ള യതിശ്രേഷ്ഠന്മാരായിരുന്നു.

സമാജമധ്യത്തില്‍ സംസാരനിബന്ധനായി ജീവിച്ച ഒരാള്‍ സോദ്ദേശ്യമെഴുതിയ ആദ്യത്തെ വ്യാഖ്യാനം തിലകന്റേതായിരിക്കണം. അതിനുശേഷം മഹാത്മാഗാന്ധിയുടേതും. ഭാരതമൊട്ടുക്ക് മഹാരാഷ്‌ട്രത്തിന്റേതന്നെ അനുഭവമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.