Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മഴയുടെ കൊച്ചി ബ്രാൻഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 10:13 am IST
inSpecial Article

കൊച്ചി മഴ എന്നൊരു ബ്രാന്റുണ്ടോ മഴയ്‌ക്ക്.ഉണ്ടെന്നു പറയുന്ന ചിലരുണ്ട്.പക്ഷേ അതു പരിഹസിച്ചാണെന്നുമാത്രം.മഴ ഇല്ലാത്ത കൊച്ചി എന്നാണ് അതിന്റെ നേരര്‍ഥം.ആകാശം കാണാത്ത കൊച്ചിക്കെങ്ങനെ മഴമേഘമുണ്ടാവും എന്നൊക്കെയാണ് ചോദ്യം.അംബര ചുംബിക്കു കീഴെയല്ലേ കൊച്ചിയില്‍ മഴ മേഘം എന്നു പറയുന്നതിലുമുണ്ട് ശരികള്‍.

പെട്ടെന്നു മഴ പെയ്തപ്പോള്‍ മഴയോ എന്നു അതിശയംകൂറി എല്ലാവരും.

ഒരു മഴയ്‌ക്കായി കൊച്ചിക്കാര്‍ കാത്തിരുന്നു വേഴാമ്പലുകളായിട്ട് നാളെത്രയായി.ഇടയ്‌ക്കൊന്നു ചാറി മഴ മോഹിപ്പിക്കും.കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി കൊതിപ്പിച്ച് കാറ്റിനൊപ്പം കടന്നു കളയും.കേരളത്തിന്റെ പല ഭാഗങ്ങളിലും തട്ടിയും മുട്ടിയും കൊഴുത്തും മഴ പെയ്‌തെന്നു കേള്‍ക്കുമ്പോള്‍ അസൂയയും കുശുമ്പും മാത്രമല്ല നിരാശയുമുണ്ടാകും.അതിനിടയില്‍ പഴയ കൊള്ളപ്പിടിച്ച മഴയെക്കുറിച്ച് പ്രായമായവര്‍ വര്‍ണ്ണിക്കുമ്പോള്‍ പറയാനുമില്ല,എവിടെയോ കാരണമില്ലാത്തൊരു കുറ്റബോധം.പുതു ചെറുപ്പം മരങ്ങളും കാടും പടലവും വെട്ടിക്കൂട്ടി മഴയെപ്പോലും കെട്ടുകെട്ടിച്ചെന്ന പയ്യാരമുണ്ടാ മുതിര്‍ന്നവരുടെ വാക്കുകളില്‍.

ശ്വാസവും തീറ്റയും കുടിയുംപോലെ സ്വാഭാവികമായിരുന്നു കൊച്ചിയിലും മഴ.അതൊരു കാവ്യാനുഭവം പോലെ കാഴ്ചയും നനവും മാത്രമായിരുന്നില്ല.ഉറക്കവും ഉണര്‍വുമായിരുന്നു.മഴത്തോരണങ്ങളും മഴക്കൊള്ളയും അന്നും ഉണ്ടായിരുന്നു.തോടും കുളവും പുഴയും കായലും വിണ്ടു കീറിയൊഴുകിയ മഴപ്പുഴയും എത്രയുണ്ടായിരുന്നു.അതില്‍ കളിച്ചും കുളിച്ചും വീണുമൊക്കെ വളര്‍ന്നതാണ് ഇന്നത്തെ പ്രായമായവരുടെ ചെറുപ്പം.മഴക്കാറുകണ്ട് പീലി വിടര്‍ത്തിയ ആഹ്‌ളാദങ്ങള്‍.ജൂണ്‍ ഒന്നിനു പുത്തന്‍ മഴ നനഞ്ഞാണ് സ്‌ക്കൂളിലെത്തുക.

ആകാശവാതില്‍ മുഴുക്കെ തുറന്ന് കൊച്ചിക്കായലില്‍ മഴ പെയ്യുന്നതു കാഴ്ച തന്നെയായിരുന്നു.കണക്കിനു കിട്ടുന്ന മഴയേയുംകൂട്ടിയായിരുന്നു അന്നത്തെ കൊച്ചിപ്രൗഢി.

കൊച്ചിക്കു പലതും ഇല്ലാതായതിന്റെ കാരണവും പലതാണ്.വികസനത്തിന്റെ പേരിലും സുഖ സൗകര്യങ്ങളുടെ കമ്പത്തിലും തിരിച്ചു വരാതെ പോയ നന്മകള്‍ക്കപ്പുറം കൊച്ചി കാത്തിരിക്കുന്നത് എന്തെല്ലാം ദുരിതങ്ങളാണ്.വഴിമാറിപ്പോയ മഴ മേഘങ്ങള്‍പോലെ എന്തെല്ലാം വിട്ടുപോയി.സൗകര്യങ്ങളുടെ കോണ്‍ക്രീറ്റു കാടുകള്‍ നല്‍കിയ അസൗകര്യങ്ങള്‍ കൊച്ചി അനുഭവിച്ചുകൊണ്ടിരിക്കുന്നു.

കുളിക്കാന്‍ വെള്ളമില്ല,കുടിക്കാനും.മഴ കാണാനും കൊള്ളാനും കൂട്ടമായി വണ്ടിപിടിച്ച് പോകുന്നവരാണ് ഇന്നത്തെ കുട്ടികള്‍.നാലഞ്ചു വര്‍ഷം മുന്‍പ് കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴ പെയ്തപ്പോള്‍ പറമ്പിലും റോഡിലുമൊക്കെ വഞ്ചിയിറക്കി നിഷ്‌ക്കളങ്കമായി അര്‍മാദിച്ചു ഈ കുട്ടികള്‍.

ഒരു മഴ പെയ്താല്‍ പുഴയാകുന്നതാണ് കൊച്ചി.അങ്ങനെ അനേകം പുഴകള്‍.അല്ലെങ്കില്‍ പുഴയുടെ കൊച്ചിയോ.പുറത്ത് മഴച്ചിലങ്കയുടെ താളം മുറുകുന്നുണ്ട്.ഉഷ്ണം വേടുകടിച്ച കൊച്ചിയുടെ ശരീരത്തിലേക്കു മാത്രമല്ല ഹൃദയത്തിലേക്കും പെയ്യുകയാണ് മഴ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

Kerala

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

India

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.