Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന ഛായാഗ്രാഹകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:21 pm IST
inKozhikode

കോഴിക്കോട്: മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന ഛായാഗ്രാഹകനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച സി. രാമചന്ദ്രമേനോന്‍. കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന് ലോകത്തിന്റെ കളരിയില്‍ പഠിച്ച് ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതം. വാഹിനി സ്റ്റുഡിയോയിലെ സുവര്‍ണ്ണ കാലഘട്ടവും മാര്‍ക്കസ് ബാട്‌ലിയുടെ ശിഷ്യത്വവും അദ്ദേഹത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സിംഗപ്പൂരില്‍ ഷാ ബ്രദേഴ്‌സിന്റെയും സിംഗപ്പൂര്‍ ടെലിവിഷനിലെയും പ്രവര്‍ത്തന കാലം തൊഴിലിനും ജീവിതത്തിനുമൊപ്പം പഠനത്തിന്റേതുമായിരുന്നു. തന്റെ ക്യാമറ കൊണ്ട് ലോകത്തെ കണ്ടെടുത്ത കാലഘട്ടമായിരുന്നു അത്.

1929 ല്‍ കോഴിക്കോട് തിരുവണ്ണൂര്‍ സാമൂതിരി കോവിലകത്തെ പി.കെ.എം. രാജയുടെയും ചെങ്ങളത്ത് ജാനകിയമ്മയുടെയും മകനായാണ് രാമചന്ദ്ര മേനോന്റെ ജനനം. സാമൂതിരി ഹൈസ്‌കൂളിലെ പഠനശേഷം മദ്രാസിലെ സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നിന്നും ഫോട്ടോഗ്രഫി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് വാഹിനി സ്റ്റുഡിയോയില്‍ മാര്‍ക്കസ് ബാട്‌ലിയുടെ കീഴില്‍ അസിസ്റ്റന്റ് ക്യാമറാമാനായി സിനിമാ ജീവിതമാരംഭിച്ചത്. അമ്പതോളം സിനിമകളില്‍ അവിടെ സഹായിയായി പ്രവര്‍ത്തിച്ചു.

1956 ല്‍ സിംഗപ്പൂരിലെ ഷാബ്രദേഴ്‌സിലെത്തി. ബോളിവുഡ് സംവിധായകന്മാരായ ഫനി മജുംദാര്‍, കേദാര്‍ശര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പം അവിടെ പ്രവര്‍ത്തിച്ചു. ആറു വര്‍ഷത്തിനു ശേഷം സിംഗപ്പൂരില്‍ തന്നെയുള്ള കാത്തി സ്റ്റുഡിയോയിലും തുടര്‍ന്ന് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റുഡിയോയിലും ജോലി ചെയ്തു. 1970 ല്‍ സിംഗപ്പൂരില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തി. തുടര്‍ന്നാണ് ഉദയായുടെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. 1970 ല്‍ കുഞ്ചാക്കോയുടെ താരയിലൂടെയായിരുന്നു തുടക്കം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, ദത്തുപുത്രന്‍ എന്നീ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചു. പി. ഭാസ്‌കരന്റെ ഉമ്മാച്ചു ഒപ്പിയെടുത്തതും രാമചന്ദ്രമേനോന്റെ ക്യാമറയായിരുന്നു. മലയാള സിനിമയുടെ വികാസത്തിന്റെയും വളര്‍ച്ചയുടെയും കാലത്ത് അതിനൊപ്പം ചുവടുവെക്കുകയായിരുന്നു മേനോന്‍. പി. ഭാസ്‌കരനും കുഞ്ചാക്കോയും ശശികുമാറും ശ്രീകുമാരന്‍ തമ്പിയും ഐ.വി. ശശിയും ഹരിഹരനുമെല്ലാം തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ രാമചന്ദ്രമേനോനെ സമീപിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ജീവിത സ്വപ്‌നം പൂവണിയലുമായിരുന്നു.

മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. 1988 ല്‍ പി. സുരേഷ്ബാബുവിന്റെ ശംഘനാദമാണ് അവസാന ചിത്രം. 20 വര്‍ഷമായി അദ്ദേഹം കോഴിക്കോട്ട് മടങ്ങിയെത്തിയിട്ട്. 2013 ലെ നീനാബാലന്‍ പുരസ്‌കാരം നല്‍കി സി. രാമചന്ദ്രമേനോനെ ആദരിക്കുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

India

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)
India

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Spiritual

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.