Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

സമാധാനം തിരിച്ചുപിടിച്ച് താനൂര്‍ തീരദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 09:47 am IST
in Malappuram

താനൂര്‍: സിപിഎം-ലീഗ് സംഘര്‍ഷവും തുടര്‍ന്നുണ്ടായ പോലീസ് അതിക്രമത്തിലും കൈവിട്ടുപോയ സമാധാനം തിരിച്ചുപിടിക്കുകയാണ് താനൂര്‍. അക്രമത്തിന്റെ രൂക്ഷഭാവം കണ്ട് ഭയപ്പെട്ട താനൂര്‍തീരം പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുന്നു. അക്രമികളെ ഭയന്ന് നാടുവിട്ടുപോയ ചാപ്പപ്പടിയിലെയും ഒട്ടുംപുറത്തെയും ബഹുഭൂരിപക്ഷം സ്ത്രീകളും കുട്ടികളും അവരവരുടെ വീടുകളില്‍ തിരച്ചെത്തി.

പരപ്പനങ്ങാടിയിലും സമീപപ്രദേശങ്ങളിലുമുള്ള ബന്ധുവീടുകളിലേക്കാണ് ഇവര്‍ കുടിയേറിപ്പാര്‍ത്തിരുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ നടന്ന സമാധാനയോഗത്തിലെടുത്ത തീരുമാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് സ്ത്രീകളെല്ലാം മടങ്ങിയെത്തിയിരിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ഇവിടത്തെ ഇവിടത്തെ പുരുഷന്‍മാരില്‍ പകുതിയോളം പേര്‍ ഇനിയും നാട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അക്രമത്തിന്റെ കുറ്റംചുമത്തി അറസ്റ്റ്ചെയ്യപ്പെടുമോ എന്ന ഭയമാണവര്‍ക്കെല്ലാം. ചാപ്പപ്പടി, പണ്ടാരക്കടപ്പുറം, മൊഹയുദ്ദീന്‍പള്ളി എന്നിവിടങ്ങളിലെ പുരുഷന്‍മാരാണ് മടങ്ങിയെത്താത്തത്.

അക്രമത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഏകദേശം എല്ലാ ബസുകളും ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓട്ടോറിക്ഷകളും ഓട്ടം തുടങ്ങി. നഷ്ടപരിഹാരക്കണക്കെടുപ്പ് കഴിഞ്ഞതോടെ തല്ലിത്തകര്‍ക്കപ്പെട്ട വാഹനങ്ങള്‍ മിക്കതും ഉടമസ്ഥര്‍ കേടുപാടുകള്‍തീര്‍ക്കാനായി സ്ഥലത്തുനിന്ന് മാറ്റി. ആളുകള്‍ ഭൂരിഭാഗവും രണ്ടാഴ്ചയോളം അടഞ്ഞുകിടന്നിരുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. പരീക്ഷകള്‍ക്കായി കുട്ടികള്‍ക്ക് പോകാനുള്ള സൗകര്യവും താനൂരില്‍ തിരിച്ചുവന്നു. 15 ദിവസമായി നിശ്ചലമായിരുന്ന മീന്‍പിടിത്ത മേഖലയും ഉണര്‍ന്നുകഴിഞ്ഞു.

ചാപ്പപ്പടി ഭാഗത്തുള്ളവരില്‍ കുറച്ചുപേര്‍ മാത്രമാണ് മീന്‍പിടിത്തത്തിനിറങ്ങുന്നത്. എന്നാല്‍ സ്ഥലത്തെ മീന്‍പിടിത്തകേന്ദ്രങ്ങളില്‍ താനൂരിന്റെ മറ്റിടങ്ങളിലുള്ളവര്‍ മീന്‍പിടിത്തം നടത്തുന്നുണ്ട്. പ്രദേശത്തെ ക്രമസമാധാനം നിയന്ത്രണവിധേയമായെങ്കിലും പോലീസ് കാവലില്‍തന്നെയാണ് പ്രദേശമിപ്പോഴും. എന്നാല്‍ പോലീസുകാരുടെ എണ്ണം 150 പേരാക്കി കുറച്ചിട്ടുണ്ട്.

പിന്നീട് സ്ഥലത്ത് അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാര്‍ച്ച് 12നാണ് നാടിനെ ഭയപ്പെടുത്തിയ അക്രമം താനൂര്‍ തീരപ്രദേശത്ത് ആഞ്ഞടിച്ചത്.

സിപിഎം-ലീഗ് സംഘര്‍ഷത്തോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് സിപിഎമ്മിന്റെ ഒത്താശയോടെ പോലീസ് നിരപരാധികളായവരുടെ വീടുകളും അടിച്ചുതകര്‍ത്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനടക്കം നിരവധി പ്രമുഖര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.