Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലുസംഭരണം: മില്ലുകാരുടെ ചൂഷണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:21 pm IST
inAlappuzha

എടത്വാചട്ടുകം പാടത്ത് വേനല്‍മഴയെ തുടര്‍ന്ന് നെല്‍ച്ചെടികള്‍ നിലംപതിച്ച നിലയില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്ല് സംഭരണം ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ല് സംഭരിക്കുന്നതിന് മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതായി കര്‍ഷകരുടെ പരാതി. ഈര്‍പ്പത്തിന്റെയും കറവലിന്റെയും പൊടിപടലത്തിന്റെയും പതിരിന്റെയും കാര്യം പറഞ്ഞാണ് അധിക തൂക്കം നെല്ല് ആവശ്യപ്പെടുന്നത്. 17 ശതമാനം ഈര്‍പ്പവും പൊടി, കറവല്‍, പതിര് എന്നിവയെല്ലാം ചേര്‍ത്തു മൂന്നു ശതമനവും അനുവദനീയമാണ്. അതില്‍ കൂടുതല്‍ വന്നാല്‍ മാത്രം അധിക തൂക്കം നെല്ല് നല്‍കിയാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ പല പാടത്തേയും കര്‍ഷകരില്‍ നിന്ന് അധിക തൂക്കം ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിലേറെയായി നെല്ല് പാടത്തു കിടക്കുന്നതും വൈകുന്നേരങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നതും കണക്കിലെടുത്തു മില്ലുടമകളുടെ ആവശ്യം അംഗീകരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഗുണനിലവാരത്തില്‍ മാത്രമല്ല കര്‍ഷകര്‍ ചൂഷണത്തിനിരയാകുന്നത്. കര്‍ഷകരില്‍ നിന്നും അധികമായി ഈടാക്കുന്ന നെല്ലിന്റെ ചുമട്ടുകൂലിയും കര്‍ഷകരില്‍ നിന്നും ഈടാക്കുകയാണ്. ഒരു ക്വിന്റല്‍ ലോറിയില്‍ കയറ്റുന്നതു വരെയുള്ള ചെലവ് 200 രൂപ വരെയാണ്, അങ്ങനെ വരുമ്പോള്‍ 15,000 രൂപയാണു കര്‍ഷകര്‍ക്കു നഷ്ടമാകുന്നത്. കുട്ടനാട്ടില്‍ ഗുണ നിലവാര പരിശോധനയ്‌ക്കു സംവിധാനം ഇല്ല എന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഈര്‍പ്പം പരിശോധിക്കാന്‍ യന്ത്രം ഉണ്ടെങ്കിലും അത് ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥര്‍ ഇല്ല. മുന്‍ കാലങ്ങളില്‍ എട്ടിലധികം പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരുണ്ടായിരുന്നിടത്ത് ഒന്നോ രണ്ടോ പേര്‍ മാത്രമാണുള്ളത്.

ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരെ കബളിപ്പിക്കുന്നു

ആലപ്പുഴ: ഗുണനിലവാര പരിശോധനയ്‌ക്ക് സംവിധാനമില്ലെങ്കിലും ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരില്‍നിന്നും മില്ലുടമകള്‍ അധികമായി നെല്ല് വാങ്ങുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോര്‍ജ് തോമസ് ഞാറക്കാട് അദ്ധ്യക്ഷത വഹിച്ചു.

മഴയില്‍ നെല്‍ചെടികള്‍ നിലംപതിച്ചു

ഹരിപ്പാട്: ഓരുവെള്ള ഭീഷണിയെ തുടര്‍ന്ന് ദുരിതമനുഭവിച്ച കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയും ഇരുട്ടടിയായി. എടത്വാ കൃഷിഭവന്‍ പരിധിയില്‍വരുന്ന ചട്ടുകം, 12 ഏക്കര്‍ വിസ്തൃതിയുള്ള നടുവംമാലി പാടശേഖരങ്ങളില്‍ കതിരിട്ട നെല്‍ചെടികള്‍ നിലംപതിച്ചു. ഇതില്‍ നെടുവംമാലി പാടശേഖരത്തിലെ നെല്‍ചെടികള്‍ പൂര്‍ണ്ണമായി നിലംപതിച്ചു. മഴയും കാറ്റുമാണ് നെല്‍ച്ചെടികള്‍ തലചായ്‌ക്കാന്‍ കാരണം. ഏക്കറിന് ഏകദേശം 30000 രൂപ വരെ ഇതുവരെ ചിലവായിട്ടുണ്ട്. വീണ് കിടക്കുന്ന നെല്ല് കൊയ്‌തെടുക്കുന്നതിന് അധിക തുകയുംചിലവഴിക്കേണ്ടിവരും. സാധാരണ നിലംപതിക്കാത്ത നെല്‍ച്ചെടികള്‍ യന്ത്രത്തില്‍ കൊയ്യുന്നതിനു തന്നെ ഒന്നരമണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.