Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നെല്ലുസംഭരണം: മില്ലുകാരുടെ ചൂഷണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 09:21 pm IST
in Alappuzha

എടത്വാചട്ടുകം പാടത്ത് വേനല്‍മഴയെ തുടര്‍ന്ന് നെല്‍ച്ചെടികള്‍ നിലംപതിച്ച നിലയില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ നെല്ല് സംഭരണം ആരംഭിച്ച പാടശേഖരങ്ങളില്‍ നെല്ല് സംഭരിക്കുന്നതിന് മില്ലുകാര്‍ കൂടുതല്‍ കിഴിവ് ആവശ്യപ്പെടുന്നതായി കര്‍ഷകരുടെ പരാതി. ഈര്‍പ്പത്തിന്റെയും കറവലിന്റെയും പൊടിപടലത്തിന്റെയും പതിരിന്റെയും കാര്യം പറഞ്ഞാണ് അധിക തൂക്കം നെല്ല് ആവശ്യപ്പെടുന്നത്. 17 ശതമാനം ഈര്‍പ്പവും പൊടി, കറവല്‍, പതിര് എന്നിവയെല്ലാം ചേര്‍ത്തു മൂന്നു ശതമനവും അനുവദനീയമാണ്. അതില്‍ കൂടുതല്‍ വന്നാല്‍ മാത്രം അധിക തൂക്കം നെല്ല് നല്‍കിയാല്‍ മതിയെന്നാണ് ചട്ടം. എന്നാല്‍ പല പാടത്തേയും കര്‍ഷകരില്‍ നിന്ന് അധിക തൂക്കം ആവശ്യപ്പെടുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിലേറെയായി നെല്ല് പാടത്തു കിടക്കുന്നതും വൈകുന്നേരങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുന്നതും കണക്കിലെടുത്തു മില്ലുടമകളുടെ ആവശ്യം അംഗീകരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. ഗുണനിലവാരത്തില്‍ മാത്രമല്ല കര്‍ഷകര്‍ ചൂഷണത്തിനിരയാകുന്നത്. കര്‍ഷകരില്‍ നിന്നും അധികമായി ഈടാക്കുന്ന നെല്ലിന്റെ ചുമട്ടുകൂലിയും കര്‍ഷകരില്‍ നിന്നും ഈടാക്കുകയാണ്. ഒരു ക്വിന്റല്‍ ലോറിയില്‍ കയറ്റുന്നതു വരെയുള്ള ചെലവ് 200 രൂപ വരെയാണ്, അങ്ങനെ വരുമ്പോള്‍ 15,000 രൂപയാണു കര്‍ഷകര്‍ക്കു നഷ്ടമാകുന്നത്. കുട്ടനാട്ടില്‍ ഗുണ നിലവാര പരിശോധനയ്‌ക്കു സംവിധാനം ഇല്ല എന്നതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഈര്‍പ്പം പരിശോധിക്കാന്‍ യന്ത്രം ഉണ്ടെങ്കിലും അത് ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥര്‍ ഇല്ല. മുന്‍ കാലങ്ങളില്‍ എട്ടിലധികം പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍മാരുണ്ടായിരുന്നിടത്ത് ഒന്നോ രണ്ടോ പേര്‍ മാത്രമാണുള്ളത്.

ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരെ കബളിപ്പിക്കുന്നു

ആലപ്പുഴ: ഗുണനിലവാര പരിശോധനയ്‌ക്ക് സംവിധാനമില്ലെങ്കിലും ഈര്‍പ്പത്തിന്റെ പേരില്‍ നെല്‍ കര്‍ഷകരില്‍നിന്നും മില്ലുടമകള്‍ അധികമായി നെല്ല് വാങ്ങുന്നുണ്ടെന്നും ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നെല്‍-നാളികേര കര്‍ഷക ഫെഡറേഷന്‍ ഭാരവാഹി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോര്‍ജ് തോമസ് ഞാറക്കാട് അദ്ധ്യക്ഷത വഹിച്ചു.

മഴയില്‍ നെല്‍ചെടികള്‍ നിലംപതിച്ചു

ഹരിപ്പാട്: ഓരുവെള്ള ഭീഷണിയെ തുടര്‍ന്ന് ദുരിതമനുഭവിച്ച കര്‍ഷകര്‍ക്ക് അപ്രതീക്ഷിതമായി എത്തിയ വേനല്‍ മഴയും ഇരുട്ടടിയായി. എടത്വാ കൃഷിഭവന്‍ പരിധിയില്‍വരുന്ന ചട്ടുകം, 12 ഏക്കര്‍ വിസ്തൃതിയുള്ള നടുവംമാലി പാടശേഖരങ്ങളില്‍ കതിരിട്ട നെല്‍ചെടികള്‍ നിലംപതിച്ചു. ഇതില്‍ നെടുവംമാലി പാടശേഖരത്തിലെ നെല്‍ചെടികള്‍ പൂര്‍ണ്ണമായി നിലംപതിച്ചു. മഴയും കാറ്റുമാണ് നെല്‍ച്ചെടികള്‍ തലചായ്‌ക്കാന്‍ കാരണം. ഏക്കറിന് ഏകദേശം 30000 രൂപ വരെ ഇതുവരെ ചിലവായിട്ടുണ്ട്. വീണ് കിടക്കുന്ന നെല്ല് കൊയ്‌തെടുക്കുന്നതിന് അധിക തുകയുംചിലവഴിക്കേണ്ടിവരും. സാധാരണ നിലംപതിക്കാത്ത നെല്‍ച്ചെടികള്‍ യന്ത്രത്തില്‍ കൊയ്യുന്നതിനു തന്നെ ഒന്നരമണിക്കൂറിലധികം വേണ്ടിവരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

Kerala

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

Kerala

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

India

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

പുതിയ വാര്‍ത്തകള്‍

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.