Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചില്‍ കൊടുങ്ങൂര്‍ക്കാവ് ക്ഷേത്രം ജീര്‍ണാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 09:42 pm IST
inKottayam

പാലാ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അവഗണനയില്‍ മീനച്ചില്‍ കൊടുങ്ങൂര്‍കാവ് ക്ഷേത്രം. മീനച്ചില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കീഴൂട്ട് ക്ഷേത്രമായ കൊടുങ്ങൂര്‍ക്കാവ് ക്ഷേത്രം ജീര്‍ണ്ണാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദേവസ്വം ബോര്‍ഡിന്റെ അവഗണന തുടരുകയാണ്. ഏറ്റുമാനൂര്‍ ഗ്രൂപ്പില്‍ ഇടയാറ്റ് സബ് ഗ്രൂപ്പില്‍പ്പെട്ടതാണ് ക്ഷേത്രം.

ശ്രീകോവിലിന്റെ താഴികക്കുടം ചെറിഞ്ഞ് ഏത് നിമിഷവും നിലം പൊത്താവുന്നതും ഉള്‍വശം ചോര്‍ന്നൊലിക്കുന്ന നിലയിലുമാണ്. കാലപ്പഴക്കം കൊണ്ട് ദ്രവിച്ച ഉരുപ്പടികളും മേച്ചില്‍ ഓടുകള്‍ തകര്‍ന്നും ഇളകിമാറിയും ശിഥിലമായ അവസ്ഥയിലാണ് തിടപ്പള്ളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മീനച്ചില്‍ താലൂക്കിലെ പുരാതന ക്ഷേത്രങ്ങളിലൊന്നുമായാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.

നാട്ടുരാജാക്കന്മരായിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു. പിന്നീട് ദേവസ്വം ബോര്‍ഡിന് കൈമാറിയതോടെയാണ് ക്ഷേത്രം നാശോന്മുഖമായത്. ഒരേക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവ-പാര്‍വ്വതിമാരുടെ ഭാവമായ അന്തിമഹാകാളനും അയിലയക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. മീനപ്പൂരവും ഉത്രവുമായിരുന്നു ഉത്സവം. കളമെഴുത്തും ഉത്രം ഇടിയും എല്ലാമായി ഉത്സവം ആഘോഷിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം ചടങ്ങുമാത്രമായി. ശാസ്താക്ഷേത്രത്തില്‍ നിന്നും മേല്‍ശാന്തിയെത്തി വിളക്കു തെളിയിച്ച് ഒരു നേദ്യം അര്‍പ്പിക്കുന്നതു മാത്രമാണിപ്പോഴത്തെ പതിവ്. ചുറ്റും വന്‍മരങ്ങള്‍ വളര്‍ന്ന് വന സമാനമായ ചുറ്റുപാടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

വന്‍മരങ്ങളായ ആഞ്ഞിലി, പ്ലാവ്, മാവ്, റബ്ബര്‍ എന്നിവയാല്‍ ചുറ്റപ്പെട്ടതാണ് ക്ഷേത്രപരിസരം. ഏത് നിമിഷവും ക്ഷേത്രത്തിനുമേല്‍ പതിക്കാവുന്ന തരത്തില്‍ ചാഞ്ഞുനില്‍ക്കുന്ന വന്‍മരങ്ങളുമുണ്ടീ കൂട്ടത്തില്‍. ഉപദേവതകളായ യക്ഷിയമ്പലവും സര്‍പ്പക്കാവും കാടുമൂടി നശിച്ച നിലയിലാണ്.

സമീപത്ത് ശാസ്താക്ഷേത്രവും വിഷ്ണുക്ഷേത്രവും വടക്കേക്കാവും പൂവരണി മഹാദേവക്ഷേത്രവും എല്ലാം ഉള്‍പ്പെടുന്ന ക്ഷേത്ര സങ്കേതമായ ഇവിടെ അനാഥാവസ്ഥയിലായ ഏക ക്ഷേത്രവുമാണിത്.

മാര്‍ത്താണ്ഡവര്‍മ്മ സ്ഥാപിച്ചിരുന്ന ഈശ്വരസേവാ കൊട്ടാരങ്ങളിലൊന്ന് സ്ഥിതി ചെയ്തിരുന്നതും ഈ ക്ഷേത്രത്തിന് സമീപമാണ്. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ഇടയാറ്റ് സബ് ഗ്രൂപ്പ് ഓഫീസ് സ്ഥിതി ചെയ്തിരുന്നത് ഇവിടെയായിരുന്നു. കൊട്ടാരം നശിച്ചതോടെ ഓഫീസും ഇവിടെനിന്ന് മാറി.

ക്ഷേത്രപുനരുദ്ധാരണം നടത്തി ചുറ്റുമുള്ള സ്ഥലത്ത് ക്ഷേത്രകലാപീഠമോ, ഓഡിറ്റോറിയമോ വിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപിക്കണമെന്നാണ് കര്‍ത്താക്കന്മാരുടെ കുടുംബത്തിലെ പിന്‍മുറക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.