Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി സ്പിന്നേഴ്‌സ് പൂട്ടിയിട്ട് ഒന്നരമാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 07:55 pm IST
inAlappuzha

ആലപ്പുഴ: ടെക്‌സ്റ്റൈല്‍സ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കോമളപുരം സ്പിന്നേഴ്‌സ് അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മാസം, സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇവിടെ ഉറഞ്ഞു നശിച്ചത് ഒന്നര കോടിയുടെ ഒന്നാംതരം നൂല്‍. സിപിഎമ്മും സിപിഐയുമായുള്ള ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് സ്ഥാപനം പൂട്ടിയത്. ജനുവരി പത്തോടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴായി.

117 തൊഴിലാളികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും എഐടിയുസിക്കാരാണ്. സിഐടിയുവിന് വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രമെ ഇവിടെയുള്ളു. ഇതാണ് വ്യവസായ, ധനവകുപ്പുകള്‍ക്ക് സ്പിന്നേഴ്‌സിനോടുള്ള വിരോധത്തിന് കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളി സമരം ശക്തമായപ്പോള്‍ ടെക്‌സ്‌റ്റൈല്‍ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്‍ നേതാക്കളുമായി ഡിസംബര്‍ 23നു വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ചര്‍ച്ച നടത്തി. ശമ്പളക്കുടിശിക, വൈദ്യുതി ബില്‍, മറ്റു സ്റ്റാറ്റിയൂട്ടറി ബില്ലുകള്‍ ഇവ കൊടുത്തു തീര്‍ക്കാന്‍ 32.5 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാന്‍ 15 കോടി രൂപ അടിയന്തരമായി അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ജനുവരി പത്തിനകം മില്ലുകള്‍ തുറക്കുമെന്നും വ്യവസായത്തിന്റെ പൊതുവായ വിഷയങ്ങള്‍ പഠിച്ചു മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പായില്ല. അടിയന്തരമായി നല്‍കുമെന്ന് പ്രഖ്യാപിച്ച 15 കോടി നല്‍കാതെ ധനവകുപ്പ് ഒളിച്ചുകളിക്കുകയാണ്. കേന്ദ്ര ടെക്‌സറ്റൈല്‍സ് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച ഫണ്ടും സംസ്ഥാനസര്‍ക്കാര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.

സമരം നീണ്ടാല്‍ കോടികളുടെ നഷ്ടമാകും ഉണ്ടാകുകയെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇവിടെ സൂക്ഷിച്ചിട്ടുള്ള നൂല് വില്‍ക്കാനും നടപടിയില്ല. എണ്ണൂറോളം ബാഗ് നൂല്‍ മില്ലില്‍ സ്റ്റോക്കുണ്ട്. ഇതിന് ഏതാണ്ട് ഒന്നരക്കോടി രൂപ വിലവരും. പ്രതിസന്ധി നീണ്ടുപോയതോടെ ഇത് ഉറഞ്ഞ് നശിച്ചു. സിപിഐയെ അടിക്കാനുള്ള അവസരമായി ധനമന്ത്രി ഇപ്പോഴത്തെ പ്രതിസന്ധിയെ ഉപയോഗിക്കുകയാണെന്നാണ് എഐടിയുസി വിമര്‍ശിക്കുന്നു.

ഇവിടുത്തെ തൊഴിലാളികളെ നിയമിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ കടുത്ത ഭിന്നതയാണ് നിലനില്‍ക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളില്‍ ഭൂരിപക്ഷവും എഐടിയുസിക്കാരാണ്. നാല് തൊഴിലാളികള്‍ മാത്രമാണ് സിഐടിയുവിനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

India

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

Local News

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.