Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ പോലീസ്-സിപിഎം രാജ് : സംഘപരിവാര്‍ പ്രവര്‍ത്തകരേയും നേതാക്കളേയും കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:25 pm IST
in Kannur

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ്-സിപിഎം കൂട്ടുകെട്ടിന്റെ സമാന്തരഭരണം. പോലീസിലെ ഒരു വിഭാഗത്തേയും ആഭ്യന്തരവകുപ്പിനേയും ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെയും നേതാക്കളേയും കളളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ആസൂത്രിത നീക്കം. ഇത്തരത്തിലുളള നീക്കത്തിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം ഒരു കേസിലും പ്രതിയല്ലാത്ത ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ അകാരണമായി അറസ്റ്റ് ചെയ്ത് അയാളുടേതായ മൊഴി എന്ന രൂപത്തില്‍ പോലീസും സിപിഎമ്മും നടത്തുന്ന വ്യാജ പ്രചാരണം. മാത്രമല്ല, പയ്യന്നൂരില്‍ കൊല്ലപ്പെട്ട ധനരാജ് എന്ന സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ സ്വദേശിയായ ആര്‍എസ്എസ് നേതാവിനെ കളളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തതുമെല്ലാം സിപിഎം പോലീസിനെ ഉപയോഗിച്ച് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ നടത്തുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാവുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആഭ്യന്തരവകുപ്പ് ഏറ്റെടുത്തതോടെ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ ആരംഭിച്ച കടന്നാക്രമങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് വ്യക്തമാണ്. അധികാരത്തിലെത്തിയ അന്നു മുതല്‍ സംഘപ്രസ്ഥാനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ പ്രവര്‍ത്തകരെയും നേതാക്കളേയും ഭീഷണിപ്പെടുത്തിയും പ്രവര്‍ത്തകരുടെ വീടുകളാക്രമിച്ചും കൊലപാതകം നടത്തിയും ഭീഷണിപ്പെടുത്തി വരികയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വളരെ വ്യക്തമായ അജണ്ട തയ്യാറാക്കി നടത്തുന്ന നീക്കങ്ങളാണ് ജില്ലയില്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് നേരെ സിപിഎം നടപ്പില്‍ വരുത്തുന്നത്.

എല്‍ഡിഎഫിന് ഭൂരിപക്ഷം വിവരം പുറത്തുവന്ന ദിവസം മുഖ്യമന്ത്രിയുടെ നാട്ടിലെ 20 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്ത് ആരംഭിച്ച സിപിഎം അഴിഞ്ഞാട്ടം ഏറ്റവുമൊടുവില്‍ പിണറായിയില്‍ രമിത്തെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊല്ലുന്നതില്‍ വരെ എത്തി. പയ്യന്നൂരിലും തില്ലങ്കേരിയിലും ചക്കരക്കല്ല്, തലശ്ശേരി, അഞ്ചരക്കണ്ടി ,പടുവിലായി, പാതിരിയാട് മേഖലയിലെല്ലാം നിരവധി അക്രമങ്ങളാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കഴിഞ്ഞ ആറ് മാസക്കാലമായി സിപിഎം അക്രമം നടത്തിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. മൂന്ന് സംഘ പ്രവര്‍ത്തകരുടെ ജീവനും സിപിഎമ്മുകാരാല്‍ ജില്ലയില്‍ നഷ്ടമായി. ഇതെല്ലാം വളരെ ആസൂത്രിതമായി സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടത്തിയതാണ്. ആസൂത്രിതമായി അക്രമങ്ങള്‍ നടത്തി പോലീസിനെ ഉപയോഗിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍പ്പെടുത്തുന്നത് ജില്ലയില്‍ പതിവായിരിക്കുകയാണ്. ചെയ്യാത്ത കുറ്റത്തിന് നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് കേസും ജയിലുമായി കഴിയുന്നത്.

ബിജെപിയുള്‍പ്പെടെയുളള സംഘ പ്രസ്ഥാനങ്ങള്‍ക്ക് ജില്ലയിലുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും സിപിഎമ്മില്‍ നിന്നും അണികള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ട് സംഘപ്രസ്ഥാനങ്ങളില്‍ ചേക്കേറുന്നതില്‍ വിഭ്രാന്തി പൂണ്ടുമാണ് അക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമാധാന തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഭരണകക്ഷിയെന്ന ഉത്തരവാദിത്വം പോലും മറന്നു കൊണ്ട് സിപിഎം അക്രമം നടത്തുന്നത്. വരും ദിവസങ്ങളിലും പോലീസിനെ നിഷ്‌ക്രിയമാക്കി നിര്‍ത്തി ജില്ലയില്‍ സംഘപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം നടത്താനും കൊലപാതകം ഉള്‍പ്പെടെ നടത്താനും ആസൂത്രിത നീക്കങ്ങള്‍ സിപിഎം നേതൃത്വം നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇപ്പോഴും ജില്ലയുടെ പല ഭാഗങ്ങളിലും ദിനംപ്രതി സംഘപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം പോലീസിന്റെ സഹായത്തോടെ അക്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിന്റെ അക്രമ-കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ജനാധിപത്യപരമായി പ്രതിഷേധ പരിപാടികളും ഗൃഹസമ്പര്‍ക്കമടക്കമുളള പരിപാടികളും സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് സംഘപരിവാര്‍ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.