Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വര്‍ണപ്രതിമയുടെ പേരില്‍ തട്ടിപ്പിന് ശ്രമം; രണ്ടുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2016, 01:26 pm IST
in Kollam

കൊട്ടാരക്കര: സ്വര്‍ണ്ണ പ്രതിമകളെന്ന പേരില്‍ ലോഹബിംബങ്ങള്‍ വില്‍പ്പന നടത്താനുള്ള മൂന്നംഗസംഘത്തില്‍ രണ്ട് പേര്‍ പിടിയില്‍. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. തിരുവനന്തപുരം നേമം കാരയ്‌ക്കാമണ്ഡപം പ്ലാവിള വീട്ടില്‍ ബഷീറിന്റെ ഭാര്യ ലത്തീഫ (54), നെടുമങ്ങാട് പൂവത്തൂര്‍ ചെല്ലംകോട് കോണത്ത് വീട്ടില്‍ സുനില്‍ (44) എന്നിവരെയാണ് പോലീസിന്റെ അറസ്റ്റ് ചെയ്തത്. ലത്തീഫയുടെ ഭര്‍ത്താവ് ബഷീര്‍ (64) ഓടിരക്ഷപ്പെട്ടു.

കിള്ളൂരില്‍ വാടകയ്‌ക്കു താമസിച്ച് തട്ടിപ്പിനു ശ്രമിക്കുകയായിരുന്നു ഇവര്‍. ഇവരില്‍ നിന്നും ഇരുപത്തിയഞ്ചോളം സ്വര്‍ണ്ണം പൂശിയ ലോഹബിംബങ്ങളും കണ്ടെടുത്തു. സംഭവത്തെ കുറിച്ചു പോലീസ് വ്യക്തമാക്കുന്നത് ഇങ്ങനെയാണ്;

ബഷീര്‍, ഭാര്യ ലത്തീഫ, ഡ്രൈവര്‍ നെടുമങ്ങാട് സ്വദേശി സുനില്‍കുമാര്‍, എന്നിവര്‍ രണ്ടു മാസമായി കിള്ളൂര്‍ കൃഷ്ണഭവനില്‍ ഗീതയുടെ വീട്ടില്‍ വാടകക്ക് താമസിച്ചുവരുകയായിരുന്നു. വട്ടപ്പാറയില്‍ സുനിലിന്റെ ഉടമസ്ഥതയിലുള്ള വീടും വസ്തുവും വില്‍ക്കാനുണ്ടെന്ന് ഇവര്‍ ഗീതയെ അറിയിച്ചു. വസ്തു കാണാനായി വീട്ടമ്മക്കൊപ്പം വട്ടപ്പാറയിലെത്തിയ സംഘം വീട്ടില്‍ ചാക്കുകളില്‍ ഒളിപ്പിച്ചുവച്ചിരുന്ന ലോഹബിംബങ്ങള്‍ വീട്ടമ്മയെ കാട്ടുകയും ഇവ സ്വര്‍ണ്ണമാണെന്നു അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ദേവീദേവന്‍മാരുടെ രൂപങ്ങളായിരുന്നു എല്ലാം. വിശ്വാസ്യതയ്‌ക്കായി ബിംബത്തില്‍ നിന്നും അടര്‍ത്തിയെടുത്തതെന്ന പേരില്‍ സ്വര്‍ണ്ണത്തിന്റെ കഷ്ണവും നല്‍കി. തിരികെ കിള്ളൂരില്‍ വീട്ടിലെത്തിയ ഇവര്‍ വിലയെ ചൊല്ലി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ഗീത വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു.

ബിംബങ്ങള്‍ ഉരുക്കിവില്‍ക്കാന്‍ 15 ലക്ഷം രൂപ സംഘം വീട്ടമ്മയോട് ആവശ്യപ്പെട്ടുവത്രെ. തങ്ങള്‍ എത്തുമ്പോഴേക്കും ബഷീര്‍ ഓടിരക്ഷപെട്ടെന്നും സുനില്‍കുമാറിനെയും ലത്തീഫയേയും കസ്റ്റഡിയിലെടുത്തതായും പോലീസ് പറയുന്നു. എന്നാല്‍ പോലീസ് പറയുന്ന കഥയില്‍ ദുരൂഹതകളുണ്ടെന്ന് കിള്ളൂരിലെ പരിസരവാസികള്‍ പറയുന്നു.

തട്ടിപ്പുകാരാണെന്ന് അറിഞ്ഞുകൊണ്ടാണ് ഇവര്‍ക്ക് വീട്ടമ്മ താമസമൊരുക്കിയതെന്നും പണത്തെ ചൊല്ലിയുള്ള തര്‍ക്കം കയ്യേറ്റത്തിലെത്തിയതോടെ നാട്ടുകാര്‍ ഇടപെട്ട് പോലീസിനെ വിളിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. പ്രതിമകളുടെ ഇടപാട് മാത്രമല്ല കള്ളനോട്ട് സംബന്ധിച്ച തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായതായി ആരോപണമുണ്ട്. സംഭവത്തിലെ യഥാര്‍ഥ വസ്തുതകള്‍ ഒഴിവാക്കാനും പങ്കാളിയായ വീട്ടമ്മയെ കേസില്‍ നിന്നും ഒഴിവാക്കാനും ഉന്നതരുടെ ഇടപെടലുകള്‍ ഉണ്ടായതായും ആരോപണം ഉയരുന്നു. എസ്‌ഐ ശിവപ്രകാശ്, എസ്.ഐമാരായ രതീഷ്, ബാലചന്ദ്രന്‍, ചെറിയാന്‍ എഎസ്‌ഐ രാജേന്ദ്രന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.
Kerala

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.