Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഭിമാനത്തിന്റെ അരനൂറ്റാണ്ടുമായി ന്യൂറോ സര്‍ജറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 10:44 pm IST
in Thiruvananthapuram

തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെ അത്യാസന്നരായ നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അഭിമാനത്തിന്റെ 50 വര്‍ഷം പിന്നിടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന ഉന്നതനിലവാരമുള്ള ചികിത്സയാണ് ഇവിടത്തെ ന്യൂറോ സര്‍ജറി വിഭാഗത്തിലും ലഭ്യമാകുന്നത്. നൂതനമായ ചികിത്സാ സംവിധാനങ്ങളോടെ തലച്ചോറിന്റേയും നട്ടെല്ലിന്റേയും സുഷുമ്നാ നാഡിയുടേയും ക്ഷതങ്ങളും ട്യൂമറുകളും ഇവിടെ ചികിത്സിക്കുന്നു. ഏകദേശം 1250 ന്യൂറോ ശസ്ത്രക്രിയകളാണ് ഒരു വര്‍ഷം ഇവിടെ ചെയ്യുന്നത്.

രോഗ നിര്‍ണ്ണയത്തിനായി ഇക്കാലത്ത് ലഭ്യമായ ഉപകരണങ്ങളോ സിടി സ്‌കാനോ എംആര്‍ഐ സ്‌കാനോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്താണ് കേരളത്തിലാദ്യമായി 1966ല്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം ആരംഭിച്ചത്. ഭാരതത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജറി ബിരുദധാരിയും മലയാളിയുമായ ഡോ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു ന്യൂറോ സര്‍ജറി അഭ്യസിച്ച ഡോ. സാംബശിവനാണ് ഇവിടെ സ്വതന്ത്രമായ ന്യൂറോ സര്‍ജറി വിഭാഗം തുടങ്ങിയത്.

പുതിയ സാങ്കേതിക വിദ്യകള്‍ ഇല്ലാത്ത ആ കാലത്ത് രോഗികളെ പരിശോധിച്ച് മാത്രം രോഗ നിര്‍ണ്ണയം നടത്തുകയും ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടത്തെ ചികിത്സയുടെ യശസ് വര്‍ധിച്ചപ്പോള്‍ അന്യൂറിസം പോലുള്ള ശസ്ത്രക്രിയകള്‍ കാണാനായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ന്യൂറോ സര്‍ജന്മാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.

ഇന്ന് അസൂയാവഹമായ നിലയിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ വളര്‍ച്ച. അന്ന് ഒരു മുറിയില്‍ മൂന്ന് കിടക്കകള്‍ മാത്രമായി തുടങ്ങിയ ന്യൂറോസര്‍ജറി വിഭാഗത്തിന് ഇന്ന് ഏകദേശം 50 വാര്‍ഡ് കിടക്കകളും 16 തീവ്രപരിചരണ കിടക്കകളുമുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ രണ്ട് യൂണിറ്റുകളായാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. പത്ത് എംസിഎച്ച് യോഗ്യത നേടിയ അധ്യാപകരുടെ കീഴില്‍ 18 പിജി വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ആറു പേര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനത്തിലൂടെ ഇവര്‍ പ്രാപ്തരായ ന്യൂറോ സര്‍ജന്മാരാകുന്നു. ഇതുവരെ ഏകദേശം 71 ന്യൂറോ സര്‍ജന്മാരെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ ഈ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നു ബിരുദം നേടിയ ന്യൂറോ സര്‍ജന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെ പ്രശസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

ദേശീയ തലത്തില്‍ നടത്തുന്ന ഡിഎന്‍ബി ന്യൂറോ സര്‍ജറി പരീക്ഷയ്‌ക്ക് അംഗീകരിക്കപ്പെട്ട സെന്ററാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഡോ. അനില്‍ കുമാര്‍ പീതാംബരനും ഡോ ബി.പി. രാജ്മോഹനുമാണ് ഇപ്പോഴത്തെ യൂണിറ്റ് മേധാവികള്‍.

മസ്തിഷ്‌കത്തിലെയും സുഷുമ്നാ നാഡിയിലെയും ക്ഷതങ്ങളും ട്യൂമറുകളും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ അന്നും ഇന്നും ഒരു പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മെഡിക്കല്‍ കോളേജിലെ അതികായകന്മായ ഡോക്ടര്‍മാരുടെ പ്രാഗത്ഭ്യം കൊണ്ട് ജീവിതം തിരിച്ച് കിട്ടിയവര്‍ അനേകായിരങ്ങളാണ്. ആ ഒരു അഭിമാനത്തിലാണ് ന്യൂറോ സര്‍ജറി വിഭാഗം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

Gulf

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

Kerala

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

പുതിയ വാര്‍ത്തകള്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.