Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അരിപ്പാലം പൂക്കോട്ടുചിറയില്‍ വ്യാപക കൈയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 09:36 pm IST
in Thrissur

ഇരിങ്ങാലക്കുട : പൂമംഗലം അരിപ്പാലം വില്ലേജ് പരിധിയില്‍പെട്ട പൂക്കോട്ടുപുഴയുടെ ഇരുവശവും സ്വകാര്യവ്യക്തികളും പള്ളികമ്മറ്റിയും വ്യാപകമായി കൈയ്യേറി മണ്ണിട്ടുനികത്തിയതായി പരാതി. പുഴ കൈയ്യേറി പള്ളികമ്മിറ്റി വലിയ കുരിശും രൂപവും സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. കൂടാതെ റിസോര്‍ട്ട് നിര്‍മ്മിക്കുവാനുമാണ് പുഴ കൈയ്യേറിയിട്ടുള്ളത്. ഗലീലി ലെയ്‌ക് റിസോര്‍ട്ട് എന്ന പേരില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുവാനാണ് പുഴയോരം കൈയ്യേറിയിട്ടുള്ളത്. പള്ളി പുഴയോരം കൈയ്യേറിയതോടെ പുഴയുടെ അരികില്‍ താമസിക്കുന്ന സ്വകാര്യവ്യക്തികളും പുഴ കൈയ്യേറി. വന്‍കൈയ്യേറ്റമാണ് പള്ളിയും സ്വകാര്യവ്യക്തികളും കൂടി നടത്തിയിട്ടുള്ളത്. പഞ്ചായത്ത് റവന്യൂ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളില്‍ ജലസമ്പത്തിന്റെയും മത്സ്യസമ്പത്തിന്റെയും ഉറവിടമാണ് പൂക്കോട്ടുപുഴ. പ്രമുഖതണ്ണീര്‍ത്തടമായ പൂക്കോട്ടുപുഴയിലെ കൈയ്യേറ്റങ്ങള്‍ ഈ മേഖലയിലെ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. കൈയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകനായ പി.വി.ശ്രീകുമാര്‍ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയ്യേറ്റം ഉണ്ടെന്ന് ബോദ്ധ്യപ്പെടുകയും തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തഹസില്‍ദാര്‍ പുഴ താലൂക്ക് സര്‍വ്വയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കൈയ്യേറ്റങ്ങള്‍ എത്രത്തോളമുണ്ടെന്ന് കണക്കാക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് ശ്രീകുമാറിനു മുകുന്ദപുരം തഹസില്‍ദാര്‍ കൊടുത്ത വിവരവകാശരേഖയില്‍ പറയുന്നു. എന്നാല്‍ നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കുറെ കാലമായി ഗ്രാമസഭകളിലും പഞ്ചായത്ത് പൊതുമീറ്റിംഗുകളിലും ഈ പ്രശ്‌നം ശക്തമായി ഉയര്‍ത്താറുണ്ടെന്ന് ബിജെപി പ്രവര്‍ത്തകനായ ശ്രീകുമാര്‍ പറയുന്നു. അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പാരീഷ് ഹാളിലെ മലിനജലവും ഭക്ഷണാവശിഷ്ടവും പൂക്കോട്ടുചിറയിലേക്ക് തള്ളുന്നതുമൂലം ചിറ മാലിന്യകൂമ്പാരമായെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പള്ളികമ്മിറ്റി കൈയ്യേറിയ സ്ഥലം മണ്ണിട്ട് നികത്തി വലിയ കുരിശുസ്ഥാപിച്ചിരിക്കുകയാണിപ്പോള്‍ . തൊട്ടടുത്ത് വലിയ ധനികനായ സ്വാകാര്യവ്യക്തി കൈയ്യേറിയ ഭൂമി കരിങ്കല്ലുപയോഗിച്ച് മതില്‍കെട്ടി തന്റെ വീടിനോട് ചേര്‍ത്തിരിക്കുകയാണ്. ചില കൈയ്യേറ്റക്കാര്‍ നിയമപരമായി പെടുമെന്നുറപ്പായതോടെ തിരിച്ചുകൊടുക്കാനും തയ്യാറാണെന്ന് പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

Kerala

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

Health

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

World

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

Kerala

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

പുതിയ വാര്‍ത്തകള്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

കായലില്‍ നിന്ന് ഖനനം ചെയ്യുന്ന മണല്‍ ശേഖരിക്കുന്നതിന് കായല്‍ തീരത്ത് ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കല്‍.

വേമ്പനാട്ട് കായലില്‍ കുളക്കോഴിച്ചിറയില്‍ നടത്തുന്ന മണല്‍ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.