Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2016, 12:34 pm IST
inPalakkad

പാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവിപാലക്കാട്: നെല്ലിന്റെ സംഭരണ വിലയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാരും തങ്ങളെ വഞ്ചിച്ചുവെന്ന് കര്‍ഷകരും കര്‍ഷക സംഘടനകളും. സംഭരണവില ഒരു രൂപ കൂട്ടിയത് താത്കാലികആശ്വാസമാകുമെങ്കിലും ഉദ്ദേശിച്ച വര്‍ധന ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കിലോയക്ക് 25 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നാണ് കര്‍ഷകര്‍ പറയുന്നത്.മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. അണക്കെട്ടുകളിലും വെള്ളമില്ലാത്തത് രണ്ടാംവിളയെ ദോഷകരമായി ബാധിക്കുമെന്ന് കൃഷി വകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടതുപക്ഷ സര്‍ക്കാര്‍ നെല്ലിന് കിലോയ്‌ക്ക് 40 പൈസ കൂട്ടിയത് അപര്യാപ്തമാണെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.ശിവദാസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ 60 പൈസ കൂട്ടിയിട്ടും കേരള സര്‍ക്കാര്‍ വെറും 40 പൈസകൂട്ടിയത് കര്‍ഷകരോടുള്ള നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

താങ്ങുവില 21.50 രൂപയില്‍ നിന്നു 22.50 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇതില്‍ 14.70 രൂപ കേന്ദ്രവിഹിതമാണ്. ബാക്കി 7.80 രൂപയാണ് സംസ്ഥാനം വഹിക്കേണ്ടത്. കേന്ദ്രം 2016-17 വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില കിലോയ്‌ക്ക് 60 പൈസ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനം ഫലത്തില്‍ കൂട്ടിയത് 40 പൈസമാത്രമാണ്. രണ്ടു രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. പൊതുവിപണിയില്‍ 17-18 രൂപയാണു നെല്ലിന്റെ വില. കിലോയ്‌ക്കു രണ്ടു രൂപയെങ്കിലും താങ്ങുവില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്. നെല്ലിന്റെ സംഭരണ വില; സര്‍ക്കാര്‍

വഞ്ചിച്ചുവെന്ന് കര്‍ഷകര്‍

ല വര്‍ധിപ്പിക്കണമെന്ന ആവശ്യം ഇടതു കര്‍ഷക സംഘടനകളും മുന്നണിയും ഉന്നയിച്ചിട്ടും ധനവകുപ്പ് അംഗീകാരം നല്‍കിയില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്.

സംഭരണവില വര്‍ധിപ്പിച്ചെങ്കിലും തുക വിതരണം എന്ന് ആരംഭിക്കുമെന്ന് വ്യക്തതമായിട്ടില്ല. ജില്ലയില്‍ 80 ശതമാനത്തോളം നെല്ലു സംഭരിച്ചു കഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ബാങ്കുകള്‍ വഴിയായിരിക്കും വില വിതരണം. അഞ്ച് ഞ്ച്‌കോടി രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വകയില്‍ കര്‍കര്‍ക്ക് അധികം ലഭിക്കുക. സംഭരണ വില വര്‍ധിപ്പിച്ചശേഷമാണ് സംഭരണത്തുക കൈമാറുകയെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ പ്‌ളൈകോ സംഭരിച്ച 7,24,28.35 ടണ്‍ നെല്ലിന്റെ ഭൂരിഭാഗവും ജില്ലയില്‍നിന്നാണ്. ജില്ലയില്‍ ഇതുവരെ സംഭരിച്ചത് 50088. 616 ടണ്‍. ആലപ്പുഴയില്‍നിന്ന് സംഭരിച്ചതാകട്ടെ 1,21,19.483 ടണ്‍.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത് ആലത്തൂര്‍ താലൂക്കില്‍നിന്നാണ്17,641.734 ടണ്‍. ചിറ്റൂരില്‍നിന്ന് 16,690.853 ടണ്ണും പാലക്കാട് താലൂക്കില്‍നിന്ന് 14,222.382 ടണ്ണും നെല്ലെടുത്തു. പട്ടാമ്പിയില്‍ 823.717 ടണ്ണും ഒറ്റപ്പാലത്ത് 709.930 ടണ്ണും നെല്ലാണ് സംഭരിച്ചത്. ചിറ്റൂരില്‍മാത്രമാണ് ഇനി കൊയ്‌ത്ത് പൂര്‍ത്തിയാകാനുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

World

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

India

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

Kerala

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പുതിയ വാര്‍ത്തകള്‍

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.