Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചാക്ക രണ്ട് സെന്റ് കോളനിയില്‍ ശൗചാലയങ്ങളില്ല: വെളിയിട വിസര്‍ജന വിമുക്ത പ്രഖ്യാപനം പൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2016, 09:54 pm IST
in Thiruvananthapuram

പേട്ട: വെളിയിട വിസര്‍ജന വിമുക്ത മേഖലയില്‍ ചരിത്രനേട്ടം കുറിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രഹസനം. നാലുമാസം കൊണ്ട് 2.14 ലക്ഷം

ചാക്ക രണ്ട് സെന്റ് കോളനി നിവാസികള്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡന്റ് ജയാരാജീവിനോട് പറയുന്നു

ശൗചാലയങ്ങള്‍ ഗ്രാമങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും നിര്‍മ്മിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ തലസ്ഥാനത്തെ ഹരിജന്‍ കോളനി അടിസ്ഥാന സൗകര്യങ്ങളോ ശൗചാലയമോയില്ലാതെ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ്. ചാക്ക രണ്ട് സെന്റില്‍ താമസിക്കുന്ന മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ കടുത്ത ദുരിതത്തിന് വിധേയമായിരിക്കുന്നത്. ഇഴ ജന്തുക്കളുടെ ഭീഷണിയുളള റെയില്‍വേയുടെ വശങ്ങളിലും  ആളൊഴിഞ്ഞ വെളിയിടങ്ങളിലും വിസര്‍ജ്ജനം നടത്തുന്ന ഇവരുടെ ജീവിതം ഭരണാധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ശൗചാലയത്തിന് വേണ്ടി മുറവിളികൂട്ടിയിട്ടും അധികൃതര്‍ കണ്ണ് തുറക്കുന്നില്ല.

1987 കളില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കൈരളി, ശ്രീ  എന്നീ സിനിമാ തിയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തമ്പാനൂരില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് രണ്ട് സെന്റ് കോളനിവാസികള്‍. വയല്‍പ്രദേശമായിരുന്ന ഇവിടെ നികത്തി രണ്ട് സെന്റ് വീതം പട്ടയം നല്‍കിയപ്പോള്‍ ആറ് സെന്റ് സ്ഥലം പൊതു ശൗചാലയ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ മാറ്റിയിരുന്നു. എന്നാല്‍ ഇടതു-വലത് മുന്നണികള്‍ മാറിമാറി സംസ്ഥാന ഭരിച്ചിട്ടും ശൗചാലയ നിര്‍മ്മാണം നടന്നില്ല. വീടില്ലാത്തവര്‍ ഇവിടം കയ്യേറിയതോടെ ശൗചാലയത്തിനുളള സ്ഥലവും നഷ്ടമാവുകയായിരുന്നു. കോളനിവാസികളുടെ ദുരിതത്തെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പേട്ട സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ രണ്ട് സെന്റ് കോളനിയിലും സമീപത്തെ പഞ്ചാബിഹൗസ് കോളനിയിലും പത്ത് കുഴികക്കൂസുകള്‍ നിര്‍മ്മിച്ച് ടാര്‍പോളിന്‍ കൊണ്ട് മറച്ച് നല്‍കി. ആനയറ കമ്പിയ്‌ക്കകം വയല്‍ പ്രദേശങ്ങളിലുളള മഴവെളളം വരെ ഇവിടേയ്‌ക്കാണ് ഒഴുകുന്നത്. തുടര്‍ന്ന് വിഎസ്സിന്റെ കാലത്ത് കോളനിയില്‍ കൂടി ഓടനിര്‍മ്മാണമെന്ന് പറഞ്ഞ് പാര്‍വ്വതി പുത്തനാറുമായി ബന്ധപ്പെടുത്തി കുഴിച്ചതല്ലാതെ ഓട നിര്‍മ്മാണം നടന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത് ഗുണ്ടകളെ മാത്രമായിരുന്നുവെന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കോളനിക്കാര്‍ തുറന്ന് പറയുന്നു. വീടിന് വേണ്ടി  അപേക്ഷ നല്‍കുന്ന കാലാവധി കഴിഞ്ഞ  5ന്  അവസാനിക്കുമെന്നിരിക്കേ 4ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്റെ നേതൃത്വത്തില്‍ കോളനിക്കാരുടെ അപേക്ഷ മേയര്‍ക്ക് നല്‍കി. എന്നാല്‍ അപേക്ഷയില്‍ കൗണ്‍സിലര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. താന്‍ ഒപ്പിട്ടെങ്കില്‍ മാത്രമേ വായ്‌പ കിട്ടുകയുളളുവെന്ന ഭീഷണിയാണ് കൗണ്‍സിലര്‍ ശോഭാറാണി നടത്തിയതെന്ന് കോളനിക്കാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

Idukki

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

India

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

തളിരോമലേ….ചെറുതൂവലേ….63ാം പിറന്നാള്‍ ദിനത്തില്‍ ഗാനസമ്മാനവുമായി കെ.എസ്. ചിത്ര

ഇറാഖിൽ നിന്നും ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ തടഞ്ഞിട്ടതായി സൗദി പ്രതിരോധ മന്ത്രാലയം

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.