Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദുരിതാശ്വാസ ക്യാമ്പില്‍ പട്ടിണി മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 09:38 pm IST
in Alappuzha

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒമ്പത് കുടുബങ്ങള്‍ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലയുന്നു. 2014 ജൂണ്‍ 10 നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നും കടല്‍ക്ഷോഭത്തെതുടര്‍ന്ന് സര്‍വ്വവതും നഷ്ടപ്പെട്ട ഒന്‍പതു മല്‍സ്യതൊഴിലാളി കുടുബങ്ങളെ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇവര്‍ക്ക് റവന്യൂ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് നാളിതുവരെയായി ഈ മത്സ്യതൊഴിലാളി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്‌ക്കാനൊ ഇവര്‍ക്ക് ഭക്ഷണസാമഗ്രികള്‍ എത്തിയ്‌ക്കാനൊ പഞ്ചായത്തൊ റവന്യൂ അധികാരികളൊ തയ്യാറായിട്ടില്ല.

ഒമ്പത് കുടുബത്തില്‍ നിന്നുള്ള 41 പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മുകളിലെ നിലയിലെ ഒരു ഹാളിലാണ് തുണികള്‍ മറച്ച് കെട്ടി വേര്‍തിരിച്ച് 41 പേര്‍ താമസിയ്‌ക്കുന്നുണ്ട്.

ഇവരില്‍പ്രായപൂര്‍ത്തിയായ ഒന്‍പതു പെണ്‍കുട്ടികളും ഏഴ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഇവരില്‍ വ്യദ്ധകളും ഉണ്ട്. അഷ്ടിക്ക് വകയില്ലാതെ ഓരോ നിമിഷവും ഇവിടെ നീറി നീറി കഴിയുകയാണ്.

മത്സ്യതൊഴിലാളി കുടുബങ്ങള്‍ പരസഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ ഒരു കക്കൂസും ഒരു കുളിമുറിയും മാത്രം. ഇതാകട്ടെ താഴത്തെ നിലയിലും മുകളില്‍ നിന്നും പ്രാഥമികാവശ്യം നിര്‍വഹിയ്‌ക്കാന്‍ വൃദ്ധജനങ്ങള്‍ താഴെയെത്താന്‍ വളരെ ക്ലേശം അനുഭവിക്കുകയാണ്.

ആകെ ഉള്ളത് ഏഴു പുരുഷന്മാരാണ്. എന്നാല്‍ ഇവര്‍ക്ക് മത്സ്യബെന്ധനത്തിനു പോകാനൊ അഷ്ടിയ്‌ക്കുള്ള വകയുണ്ടാക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ ആക്ഷേപം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതുയര്‍ത്തിയ ഇവരുടെ കെട്ടിടങ്ങളാണ് കടലമ്മ വിഴുങ്ങിയത്.

എന്നാല്‍ തങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലന്നുള്ള ചിന്ത ഈ മത്സ്യതൊഴിലാളി കുടുബങ്ങളെ വല്ലാതെ അലട്ടുകയാണ്. പെണ്‍കുട്ടികളുടെ ദിനചര്യയ്‌ക്കായി അയല്‍വീട് കളെ ആശ്രയിക്കേണ്ട ഗതികേടാണ് ആണ് ഇവരെ വല്ലാതെ അലട്ടുന്നത്. സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുയരുന്നു.

ട്ടിണി മാത്രം

അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒമ്പത് കുടുബങ്ങള്‍ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാതെ വലയുന്നു. 2014 ജൂണ്‍ 10 നാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നും കടല്‍ക്ഷോഭത്തെതുടര്‍ന്ന് സര്‍വ്വവതും നഷ്ടപ്പെട്ട ഒന്‍പതു മല്‍സ്യതൊഴിലാളി കുടുബങ്ങളെ വടക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ശിശുവിഹാറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. എന്നാല്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഇവര്‍ക്ക് റവന്യൂ, പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീട് നാളിതുവരെയായി ഈ മത്സ്യതൊഴിലാളി കുടുംബങ്ങളെ മാറ്റിപാര്‍പ്പിയ്‌ക്കാനൊ ഇവര്‍ക്ക് ഭക്ഷണസാമഗ്രികള്‍ എത്തിയ്‌ക്കാനൊ പഞ്ചായത്തൊ റവന്യൂ അധികാരികളൊ തയ്യാറായിട്ടില്ല.

ഒമ്പത് കുടുബത്തില്‍ നിന്നുള്ള 41 പേരാണ് രണ്ടര വര്‍ഷക്കാലമായി ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. മുകളിലെ നിലയിലെ ഒരു ഹാളിലാണ് തുണികള്‍ മറച്ച് കെട്ടി വേര്‍തിരിച്ച് 41 പേര്‍ താമസിയ്‌ക്കുന്നുണ്ട്.

ഇവരില്‍പ്രായപൂര്‍ത്തിയായ ഒന്‍പതു പെണ്‍കുട്ടികളും ഏഴ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. എന്നാല്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഇവരില്‍ വ്യദ്ധകളും ഉണ്ട്. അഷ്ടിക്ക് വകയില്ലാതെ ഓരോ നിമിഷവും ഇവിടെ നീറി നീറി കഴിയുകയാണ്.

മത്സ്യതൊഴിലാളി കുടുബങ്ങള്‍ പരസഹായത്തോടെയാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഇവിടെ ആകെ ഉള്ളതാകാട്ടെ ഒരു കക്കൂസും ഒരു കുളിമുറിയും മാത്രം. ഇതാകട്ടെ താഴത്തെ നിലയിലും മുകളില്‍ നിന്നും പ്രാഥമികാവശ്യം നിര്‍വഹിയ്‌ക്കാന്‍ വൃദ്ധജനങ്ങള്‍ താഴെയെത്താന്‍ വളരെ ക്ലേശം അനുഭവിക്കുകയാണ്.

ആകെ ഉള്ളത് ഏഴു പുരുഷന്മാരാണ്. എന്നാല്‍ ഇവര്‍ക്ക് മത്സ്യബെന്ധനത്തിനു പോകാനൊ അഷ്ടിയ്‌ക്കുള്ള വകയുണ്ടാക്കാന്‍ മാര്‍ഗ്ഗമില്ലാത്ത അവസ്ഥയിലായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലന്നാണ് ഇവരുടെ ആക്ഷേപം. പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി പണിതുയര്‍ത്തിയ ഇവരുടെ കെട്ടിടങ്ങളാണ് കടലമ്മ വിഴുങ്ങിയത്.

എന്നാല്‍ തങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ ഇടമില്ലന്നുള്ള ചിന്ത ഈ മത്സ്യതൊഴിലാളി കുടുബങ്ങളെ വല്ലാതെ അലട്ടുകയാണ്. പെണ്‍കുട്ടികളുടെ ദിനചര്യയ്‌ക്കായി അയല്‍വീട് കളെ ആശ്രയിക്കേണ്ട ഗതികേടാണ് ആണ് ഇവരെ വല്ലാതെ അലട്ടുന്നത്. സര്‍ക്കാര്‍ ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.