Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണ്ടത് വ്യോമാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 02:25 am IST
in Vicharam

 

പാക്കിസ്ഥാന്റെ ആക്രമണ തന്ത്രം, ഇപ്പോള്‍ത്തന്നെ അണ്വായുധ സാന്നിദ്ധ്യംകൊണ്ട് സംഘര്‍ഷ ഭരിതമായ ഭൂഖണ്ഡത്തിന് തീരെ ഗുണകരമല്ല. പാക്കിസ്ഥാന്‍ കൂടുതല്‍ ആയുധം സംഭരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. യുദ്ധഭൂമിയിലെ അണ്വായുധമെന്നുപേരുകേട്ട, ഹ്രസ്വദൂര മിസൈലുകളുള്ള ഏകരാജ്യവും ഒരുപക്ഷേ, പാക്കിസ്ഥാനാണ്.

ഭാരതത്തിന്റെ ഒരു കവചിത വ്യൂഹം തകര്‍ക്കാന്‍ പാക്കിസ്ഥാന് എട്ടുകിലോ ടണ്ണിന്റെ 57 ആയുധങ്ങള്‍ വേണമെന്നാണ് പാക്കിസ്ഥാന്‍ വിലയിരുത്തല്‍. യുദ്ധഭൂമിയിലെ ആണവാക്രമണത്തോടുള്ള ഭാരതപ്രതികരണം, അസാധാരണ നാശംവിതയ്‌ക്കുന്ന പ്രത്യാക്രമണമായിരിക്കും. ഇത് ഭാരതത്തിന്റെ ആണവ സിദ്ധാന്തത്തില്‍ വിശദീകരിച്ചിരിക്കുന്നു: തന്ത്രപരമായ അണ്വായുധങ്ങളുടെ വിന്യാസം തന്ത്രപരമായ പ്രതികരണവും അതിലൂടെ അനിയന്ത്രിതമായ കടന്നുകയറ്റവുമായിരിക്കും.

ഉറി ആക്രമണത്തിന് തക്ക മറുപടികൊടുക്കുന്ന കാര്യം ഭാരതം ചര്‍ച്ചചെയ്യുമ്പോള്‍, സാധ്യതകള്‍ ആലോചിക്കേണ്ടത് ഈ പരിമതികള്‍ മുന്‍നിര്‍ത്തിവേണം. അതുകൊണ്ടാണ്, നിയന്ത്രണരേഖ മുറിച്ചുകടക്കുന്നതിനു പകരം, വ്യോമാക്രമണമാവും മികച്ചതെന്ന് ഞാന്‍ കരുതുന്നത്. കാര്‍ഗില്‍ സംഘര്‍ഷകാലത്ത് സൂക്ഷ്മതയുള്ള ആയുധങ്ങളുടെ ആവശ്യകതയും മൂര്‍ച്ചകൂട്ടലും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്തത് ഞാനായിരുന്നു.

നമുക്ക് രണ്ടുസേനകളെയും വിലയിരുത്താം. പൊരുതല്‍ശേഷി കൂടുതല്‍ ഭാരതത്തിനാണ്, അതുകൊണ്ടാണ് സാധാരണ യുദ്ധമുറ പാക്കിസ്ഥാന്‍ ഒഴിവാക്കാനാഗ്രഹിക്കുന്നത്. അണ്വായുധ യുദ്ധം ഒഴിവാക്കാന്‍ അതിര്‍ത്തികടക്കാതിരിക്കുന്നതാണ് ബുദ്ധി. കരസേനയേക്കാള്‍ വ്യോമസേനയുടെ ബുദ്ധിപരമായ ഉപയോഗത്തിലൂടെ പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തന ശേഷി തകര്‍ക്കാനാകും. അതിര്‍ത്തിക്ക് അപ്പുറംപോയി സേനാ വിന്യാസം വേണ്ട. വ്യോമാക്രമണത്തിലൂടെ നാം നിശ്ചയിക്കുന്ന സമയത്തും സ്ഥലത്തും ലഷ്‌കറെ തൊയ്ബ ക്യാമ്പുകള്‍ തകര്‍ക്കാന്‍ കഴിയും.

വ്യോമാക്രമണം യുദ്ധമായി ചിത്രീകരിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. ഉറിയിലെ വ്യോമസേനാ താവളം ആക്രമിച്ചതും, പത്താന്‍കോട്ടെ ആക്രമണവും യുദ്ധമായി കരുതാമല്ലോ. ഭാരത സൈനിക കേന്ദ്രങ്ങളും ക്യാമ്പുകളും അതിര്‍ത്തിക്കപ്പുറത്തുനിന്നുവന്ന ഭീകരര്‍ ആക്രമിച്ച സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ഇവയൊക്കെ യുദ്ധസംഭവങ്ങളല്ലെന്നു പറയാനാവുമോ? ഈ രാഷ്‌ട്രീയ ഇച്ഛയാണ് കൃത്യമായി സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്.

പ്രഹരശേഷിയുടെ കാര്യം നോക്കുമ്പോള്‍, വ്യോമസേനയ്‌ക്ക് ഏറ്റവും സൂക്ഷ്മതയുള്ള ആയുധങ്ങള്‍കൊണ്ട്, ആഴത്തില്‍ കടന്നുകയറുന്ന യുദ്ധസാമഗ്രികള്‍കൊണ്ട് പുത്തന്‍ യുദ്ധവിമാനങ്ങളില്‍നിന്ന് ഭീകരരെ ആക്രമിക്കാം. തക്ക ഉപകരണങ്ങള്‍ വ്യോമസേനയ്‌ക്കുണ്ട്. വിമാനങ്ങള്‍ക്ക് ഏതു വ്യോമാന്തരീക്ഷവും കടന്നുകയറാന്‍ ശേഷിയുണ്ട്.

അത്തരം ആക്രമണങ്ങള്‍ക്ക് കൃത്യമായ രഹസ്യ വിവരങ്ങള്‍ നിര്‍ണ്ണായകമാണ്. ഇതിന് തുടര്‍ച്ചയായ നിരീക്ഷണപ്പറക്കലുകള്‍ വേണ്ടിവരും.

ചര്‍ച്ചചെയ്യപ്പെടാത്ത വിഷയമുണ്ട്: നമ്മുടെ വ്യോമസേനയ്‌ക്ക് ശത്രുസങ്കേതങ്ങളില്‍ കടന്നുചെന്ന് പരിശോധന നടത്താനുള്ള തന്ത്രപരമായ സംവിധാനത്തിനും ഉപഗ്രഹ സാങ്കേതികതയ്‌ക്കും വിടവുകളുണ്ട്. ഈ പോരായ്‌മ അതിവേഗം പരിഹരിച്ചാലേ ദൗത്യം വിജയിക്കൂ.

അണ്വായുധ ശേഷികൊണ്ട് പാക്കിസ്ഥാന്‍ നടത്തുന്ന ബ്ലാക്‌മെയില്‍ നേരിടാന്‍ എല്ലാ സാധ്യതകളും പരിശോധിച്ച് കൃത്യമായ തീരുമാനം കൈക്കൊള്ളണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.