Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലക്കില്ലാതെ കാറുകളില്‍ യുവാക്കള്‍: കാഴ്‌ച്ചക്കാരായി പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 12:55 pm IST
in Kollam

കൊല്ലം: നഗരം ചുറ്റി കാറുകളില്‍ വിലസുന്ന മദ്യപ, ലഹരി സംഘങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നു. രാത്രികാലങ്ങളില്‍ വാഹന പരിശോധനയില്ലാത്തതാണ് ഇത്തരം സംഘങ്ങള്‍ സൈ്വരവിഹാരത്തിന് കാരണമായിരിക്കുന്നത്. പ്രധാന ദിവസങ്ങള്‍ ആഘോഷിക്കുന്ന ഈ സംഘങ്ങള്‍ വരുത്തി വയ്‌ക്കുന്ന അപകടങ്ങളും വലുതാണ്. റോഡിനിരുവശങ്ങളിലും കാര്‍ നിര്‍ത്തിയിട്ട ശേഷം മദ്യപിക്കുന്ന സംഘത്തിന്റെ കാഴ്ച മെയിന്‍ റോഡുകളില്‍ തന്നെ കാണാന്‍ സാധിക്കും.

കൈയില്‍ പത്ത് പുത്തനും അധികാര കസേരയില്‍ ഒരു പിടിയും ഉണ്ടെങ്കില്‍ തങ്ങളെ ആര് എന്ത് ചെയ്യാന്‍ എന്നുള്ള തോന്നലാണ് ഇത്തരം സംഘങ്ങളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം. ഒളിച്ചിരുന്ന് ഹെല്‍മേറ്റ് വേട്ട നടത്തുന്ന പോലീസുകാര്‍ ഒന്നും തന്നെ കാറുകളോ മറ്റു വാഹനങ്ങളോ പരിശോധിക്കാന്‍ കൂട്ടാക്കാറില്ല. പുതുവര്‍ഷത്തലേന്ന് പോലീസ് കാണിക്കുന്ന ഊര്‍ജ്ജസ്വലത. മറ്റ് പ്രധാന ദിവസങ്ങളുടെ തലേന്ന് കൂടി കാട്ടണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

സുരക്ഷയും സമാധാനവും ഒരുക്കാന്‍ നിങ്ങള്‍ക്കൊപ്പം പോലീസുണ്ടെന്ന ഡിജിപിയുടെ ഓണ സന്ദേശം ജില്ലയില്‍ പ്രാവര്‍ത്തികമായില്ല. തിരുവോണത്തലേന്ന് നഗരത്തില്‍ സുരക്ഷയൊരുക്കാന്‍ പോലീസിനായില്ല. രാത്രി 8ന് ശേഷം നഗരഹൃദയങ്ങളിലെ പ്രധാന സെന്ററുകള്‍ ഒഴിച്ചാല്‍ മറ്റൊരിടത്തും പോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നില്ല. ശക്തികുളങ്ങര, അഞ്ചാലുംമൂട്, കിളികൊല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍ ആവശ്യത്തിന് പോലീസുകാരില്ലാതിരുന്നതുമൂലം ഓണത്തിരക്ക് നിയന്ത്രിക്കാന്‍ പോലും സാധിച്ചില്ല.

മദ്യപസംഘം പരസ്യമായി റോഡുകളില്‍ വിലസുകയായിരുന്നു. വാഹനങ്ങള്‍ റോഡുകളുടെ സൈഡില്‍ ഒതുക്കിയിട്ട് പരസ്യ മദ്യപാനം നടത്തുന്ന ടീമുകള്‍ ബീയര്‍ കുപ്പികളും തലയില്‍ വെച്ച് പൊതുനിരത്തിലിറങ്ങുക വരെയുണ്ടായി. വാഹനം ഓടിക്കാനറിയുന്ന ഒരു ലൈസന്‍സും രണ്ട് ജാമ്യക്കാരുമുണ്ടെങ്കില്‍ പുറത്തിറങ്ങാം എന്നതാണ് ഇത്തരക്കാരെ മദ്യപിച്ച് വാഹനം ഓടിക്കാന്‍ പ്രേരിപ്പിക്കുന്നത്.

കൊല്ലംനഗരത്തിന്റെ പ്രിയ കൗണ്‍സിലര്‍ കോകിലയുടെയും പിതാവിന്റെയും ചിത കെട്ടടങ്ങുംമുമ്പ് കഴിഞ്ഞ ദിവസം രാത്രി 8ന് നഗരത്തില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടായി. ഇരുപതിനും ഇരുപത്തഞ്ചിനും ഇടയ്‌ക്ക് പ്രായമുള്ള ന്യൂ ജനറേഷന്‍ ടീം അമിതവേഗതയില്‍ നഗരത്തിലൂടെ ചീറിപ്പാഞ്ഞു. വെള്ള കാറില്‍ തല പുറത്തിട്ട് കൂക്കിവിളിച്ചും ഇതര വാഹന യാത്രക്കാരെ കളിയാക്കിയും മദ്യക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞും സംഘം നഗര റോഡില്‍ റോന്തുചുറ്റി. കൊല്ലത്തിന്റെ നിയമപാലകര്‍ ആരും ഇത് കണ്ടില്ല. കണ്ടാലും കാണാതിരുന്നു. രണ്ട് സിഗ്നല്‍ ലെറ്റുകള്‍ കടന്ന് പോകുന്ന ഭാഗത്ത് കൂടിയാണ് ഈ മദ്യപ സംഘം അഴിഞ്ഞാട്ടം നടത്തിയത്.

നഗരത്തിലൂടെ രാത്രികാലങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. രാത്രികാലങ്ങളില്‍ മദ്യപിച്ച് കാറുകളില്‍ യാത്രചെയ്യുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിലെ ഉന്നതരാണെന്നാണ് പോലീസിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. അല്ലെങ്കില്‍ അവരുടെ മക്കളായിരിക്കും. സമ്പന്നന്റെ മക്കളെയൊക്കെ പിടിച്ചാല്‍ അപ്പോള്‍ തന്നെ മുകളില്‍ നിന്നും വിളിയും വരും. പിന്നെന്തിന് പുലിവാല് പിടിക്കുന്നതെന്നാണ് ഇവരുടെ വാദം. അതേ സമയം നഗരത്തില്‍ സന്ധ്യക്ക് ശേഷമുള്ള വാഹന പരിശോധന നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

Kerala

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

Kerala

ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിന് വിലക്കുറവ്; സതീശന്റെയും വിജയിന്റെയും രേവന്ത് റെഡ്ഡിയുടെയും ഇടങ്ങളില്‍ വിലക്കൂടുതല്‍

ഗംഗാനദി (ഇടത്ത്) ബംഗ്ലാദേശ് ഗ്രാമീണ മന്ത്രി മിര്‍സ ഫക്രുള്‍ ഇസ്ലാം ആലംഗീര്‍ (വലത്ത്)
India

ഗംഗാജലം പിടിച്ചെടുക്കുമെന്ന ഭീഷണി ബംഗ്ലാദേശില്‍ മുഴങ്ങുമ്പോള്‍

പുതിയ വാര്‍ത്തകള്‍

പൊലീസുകാരന്റെ ബൈക്ക് കത്തിച്ച യുവതികള്‍ അറസ്റ്റില്‍, വിവാഹത്തില്‍ നിന്ന് പിന്മാറിയതിലെ വൈരാഗ്യം

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍, ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

വീട്ടിലെ ദുഖങ്ങളും ദൗര്‍ഭാഗ്യവും നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്ന ഗംഗാജലം

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.