Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പെരിന്തല്‍മണ്ണയില്‍ കടലാസ് വികസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2016, 09:55 am IST
in Malappuram

രഞ്ജിത്ത് ഏബ്രഹാം തോമസ്

പെരിന്തല്‍മണ്ണ: അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്ന ഒരു വിഭാഗം രാഷ്‌ട്രീയ നേതാക്കന്മാരാണ് ആധുനിക പെരിന്തല്‍മണ്ണയുടെ കാവലാളന്മാര്‍. നഗരത്തിലെ ഗതാഗതക്കുരുക്കിനെ പറ്റി ചോദിച്ചാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഉടന്‍ നിര്‍മ്മിക്കുമെന്ന് മറുപടി പറയും. നിലവില്‍ സ്റ്റാന്‍ഡുകള്‍ ഇല്ലേയെന്ന് ചോദിച്ചാല്‍ അത് ചരിത്രപരമായ മണ്ടത്തരം ആയിരുന്നെന്ന് പറയാതെ പറയും. എന്നാല്‍ പിന്നെ പുതിയ ബസ് സ്റ്റാന്‍ഡ് എപ്പോള്‍ വരുമെന്ന് ചോദിച്ചാലോ നിര്‍വികാരമായി ആകാശത്തേക്ക് നോക്കും. കാരണം, ഭൂമിയിലേക്ക് നോക്കിയാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് കൊണ്ട് ഒന്നും കാണാന്‍ കഴിയില്ല. അതുകൊണ്ട് മാനം കാക്കാന്‍ മാനം തന്നെ ശരണം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

ടൗണിനുള്ളില്‍ തന്നെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ചില്ലറ-മൊത്ത വ്യാപാര സ്ഥാപനങ്ങളെ കൂടാതെ മാംസ-മത്സ്യ-പച്ചക്കറി മാര്‍ക്കറ്റും ഇതിനുള്ളിലാണ്. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന വന്നുപോകുന്നതും ഇവിടെയാണ്. എന്നാല്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റൊന്നും പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. എന്നാലും അധികം പേരും വാഹനങ്ങളുമായി മാര്‍ക്കറ്റിനുള്ളില്‍ കയറും. നിര്‍ഭാഗ്യത്തിന് നാലുചക്ര വാഹനങ്ങള്‍ ഏതെങ്കിലുമൊന്ന് ഇതിനുള്ളില്‍ കുടുങ്ങിയാല്‍ ആ കുരുക്ക് അവസാനിക്കുന്നത് ദേശീയ പാത 213ല്‍ ആയിരിക്കും. തീര്‍ന്നില്ല, മാര്‍ക്കറ്റിനുള്ളില്‍ നിന്ന് ഓരോ മണിക്കൂറും പുറത്തിറങ്ങുന്നത് നൂറുകണക്കിന് ആളുകളാണ്. ഇവരൊക്കെ ബസ് കാത്ത് നില്‍ക്കുന്നത് പെരുവഴിയിലും. അതുകൊണ്ട് നഗരത്തിലെ കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈ മാ ര്‍ക്കറ്റെന്ന് നിസംശയം പറയാം. പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തായി മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം. അതോടെ ബസ് കാത്തുനില്‍ക്കുന്നവരുടെ എണ്ണം കുറയും. പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ത്ത് ”പെയ്ഡ് പാര്‍ക്കിംഗ് ഏരിയകളും” സ്ഥാപിച്ചാല്‍ അനിയന്ത്രിത പാര്‍ക്കിംഗും ഒഴിവാകും. കുറഞ്ഞ പക്ഷം ഇത്രയെങ്കിലും ചെയ്താല്‍ നാട് മുഴുവന്‍ ചന്തയാണെന്ന നാടന്‍ പ്രയോഗവും മാറിക്കിട്ടും.

സ്‌കൂള്‍ സമയം പുനക്രമീകരിക്കണം

രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും ഉച്ചക്ക് 3.30 മുതള്‍ ആറ് വരെയുമാണ് നഗരത്തില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. ഇതിന് പ്രധാന കാരണം വിദ്യാലയങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും വാഹനങ്ങളുടെയും ബാഹുല്യമാണ്. അതുകൊണ്ട് തന്നെ വിദ്യാലയങ്ങളെ രണ്ടോ മൂന്നോ വിധത്തില്‍ തരം തിരിച്ച് പ്രത്യേക സമയക്രമീകരണം നല്‍കണമെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരേസമയം റോഡിലിറങ്ങുന്ന അവസ്ഥ ഒഴിവാക്കാം. ബസുകളിലെ തിരക്കും റോഡിലെ കുരുക്കും കുറക്കാം. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരും നിയമപാലകരും വിദ്യാലയ അധികാരികളും പ്രത്യേകം താല്‍പര്യമെടുക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.