Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദേശീയപാതയും ഗ്രാമീണ പാതകളും തകര്‍ന്നു തരിപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 11:16 am IST
inPalakkad

പാലക്കാട്; ജില്ലയില്‍ ദേശിയ പാതകള മുതല്‍ ഗ്രാമീണ പാതകള്‍ വരെ തകര്‍ന്നു തരിപ്പണമായി. നഗരപാതകളും സംസ്ഥാന പാതകളും ഇതേ അവസ്ഥയിലാണ്. റോഡിന്റെ തകര്‍ച്ച ദേശീയപാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാകുന്നു.

ഒറ്റപ്പാലം മുളഞ്ഞൂര്‍ പാതക്കടവ്-കള്ളിക്കുന്നു റൂട്ടില്‍ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സമരം തുടങ്ങി. താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. ബസ് സര്‍വീസ് ഇല്ലാതായതോടെ പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. പാതക്കടവ്–കള്ളിക്കുന്നു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇരുപതിലേറെ ബസുകളാണു സര്‍വീസ് മുടക്കുന്നത്. മുളഞ്ഞൂര്‍ വഴിയുള്ള ബസുകള്‍ പാതക്കടവിലും വേങ്ങശേരി വഴിയുള്ള ബസുകള്‍ വയങ്കാവിനു സമീപവും യാത്രക്കാരെ ഇറക്കി മടങ്ങുകയാണ്. അമ്പലപ്പാറ–ലക്കിടി പേരൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഏഴു കിലോമീറ്റര്‍ റോഡ് റീടാര്‍ ചെയ്യാതെ സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണു സമരമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

തച്ചനാട്ടുകരകുണ്ടൂര്‍ക്കുന്ന് കാരാട് റോഡിന്റെ ശോചനീയാവസ്ഥ ദുരിതമായി. മഞ്ചാടിപാടം ഭാഗത്തു റോഡിലുടനീളം വെള്ളക്കെട്ടില്‍ കുഴികള്‍ നിറഞ്ഞു. വാഹന ഗതാഗതം സാധ്യമല്ലാത്ത സ്ഥിതിയാണ്. സമീപത്തെ സ്‌കൂളിലേക്കു നടന്നു വരുന്ന കുട്ടികള്‍ക്കാണ് ഏറെ ദുരിതം.

നഗരത്തിലെ ബിഒസി റോഡില്‍ ടോള്‍ ഗേറ്റിനു സമീപമുള്ള വെള്ളക്കെട്ട് റോഡ് തകര്‍ച്ചയ്‌ക്കു കാരണമാകുന്നു. റെയില്‍വേ മേല്‍പാലം ഇറക്കത്തില്‍ പെട്രോള്‍ പമ്പിനോടു ചേര്‍ന്നുള്ള സ്ഥലത്താണു വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതാണു ടൈലുകള്‍ ഇളകാന്‍ കാരണം. ബൂത്തിനു സമീപത്തെ റോഡ് തകരുന്നതു പതിവായതോടെയാണു ടൈല്‍ പതിച്ചത്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇതുവഴി കാല്‍നട യാത്രപോലും സാധ്യമല്ല. ദുര്‍ഗന്ധവും രൂക്ഷമാണ്.

കണ്ണനൂര്‍ പഴയ ജങ്ഷനിലെ ബൈപാസ് റോഡ് കേടായിട്ട് മാസങ്ങളായി. ബേന്ധപ്പെട്ട വകുപ്പില്‍ ഈ റോഡിനു വ്യക്തമായ രേഖയില്ലാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താതിരിക്കുന്നതെന്നാണു പൊതുമരാമത്ത് അധികൃതരുടെ ഭാഷ്യം.കാലാകാലങ്ങളായി കണ്ണനൂരിലേക്കു എളുപ്പവഴിയായി കുഴല്‍മന്ദം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണിത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോള്‍ കണ്ണനൂര്‍ തോട്ടുപാലത്തു നിന്നു കണ്ണനൂര്‍ ജങ്ഷനിലേക്കു ബൈപാസായി ഉയര്‍ത്തി. പഴയ ജങ്ഷനിലേക്കു മെയിന്‍ റോഡില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റിവേണം വരാന്‍. എന്നാല്‍ കേടായ റോഡ് നേരെയാക്കിയാല്‍ പല്ലഞ്ചാത്തനൂര്‍, തിരുനെല്ലായ് ഭാഗത്തേക്കുള്ള എളുപ്പവഴിയാകും ഇത്.

കാലവര്‍ഷം തുടങ്ങിയതോടെ കൊല്ലങ്കോട് ബസ്സ് സ്റ്റാന്റ്റ് റോഡ് തകര്‍ന്ന് ചളിക്കുളമായി.ദിനംപ്രതി നിരവധി വാഹനങ്ങളാണ് സ്റ്റാന്റില്‍ നിന്നും യാത്ര തുടരുന്നത് പാലക്കാട് ചിറ്റൂര്‍ കോയമ്പത്തൂര്‍ കുഴല്‍മന്ദം തൃശ്ശൂര്‍ ഗോവിന്ദാപുരം ആലത്തൂര്‍ കാടാമ്പുഴ കോഴിക്കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങായാണ് പോകുന്നത്.

വന്‍ ഗര്‍ത്തങ്ങള്‍ പോലുള്ള കുഴികള്‍ രൂപപ്പെടുത്താട് ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങുവാന്‍ ഏറെ പ്രയാസപ്പെടുകയാണ് എതിരെ വരുന്ന ബസ്സിനെ മറികടക്കുന്നതും കുഴികളിലൂടെ കയറിയിറങ്ങുന്നതും ബസ്സ് മറിയുമോ എന്ന ഭയപ്പാടിലാന്ന് യാത്രക്കാരും നിരവധി തവണ സ്റ്റാന്റില്‍ കയറിയിറങ്ങേണ്ട കൊല്ലങ്കോട്ട് പാലക്കാട്ട് സര്‍വീസ് നടത്തുന്ന ബസ്സും ചിറ്റൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സിന്റെയും ലീഫ് പൊട്ടി പോകുന്നതായും പറയുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്തിന്റെ ബസ് സ്റ്റാന്റ് റോഡ് നിര്‍മ്മാണം നടത്തിയത്.

പണികള്‍ തുടങ്ങിയതു മുതല്‍ അഴിമതി ആരോപണമുണ്ടായിരുന്നു. നിലവിലുള്ള റോഡിലെ മെറ്റലും ഇന്നും എടുത്തു മാറ്റിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡുപണി ചെയ്തത്.ഇവിടന്ന് എടുത്തു മാറ്റിയ 46 പെട്ടി മണ്ണ് ടിപ്പറില്‍ കടത്തി വിറ്റതായും അശാസ (തീയറോഡു നിര്‍മ്മാണം നടത്തിയതില്‍ ഖജനാവിനെ നഷം വരുത്തിയതില്‍ വിജിലന്‍സ് കേസുള്‍പ്പെടെയുണ്ട്. ബസ് സ്റ്റാന്റ് റോഡ് നന്നാക്കാത്ത പക്ഷം ബസുകള്‍ സ്റ്റാന്റില്‍ കയറാന്‍ കഴിയില്ല എന്ന നിലപാടിലാണ് ബസ്സുടമകള്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

Kerala

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.