Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ദേശീയപാതയും ഗ്രാമീണ പാതകളും തകര്‍ന്നു തരിപ്പണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2016, 11:16 am IST
in Palakkad

പാലക്കാട്; ജില്ലയില്‍ ദേശിയ പാതകള മുതല്‍ ഗ്രാമീണ പാതകള്‍ വരെ തകര്‍ന്നു തരിപ്പണമായി. നഗരപാതകളും സംസ്ഥാന പാതകളും ഇതേ അവസ്ഥയിലാണ്. റോഡിന്റെ തകര്‍ച്ച ദേശീയപാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കിനും അപകടത്തിനും കാരണമാകുന്നു.

ഒറ്റപ്പാലം മുളഞ്ഞൂര്‍ പാതക്കടവ്-കള്ളിക്കുന്നു റൂട്ടില്‍ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ സമരം തുടങ്ങി. താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം. ബസ് സര്‍വീസ് ഇല്ലാതായതോടെ പ്രദേശത്തെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. പാതക്കടവ്–കള്ളിക്കുന്നു റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇരുപതിലേറെ ബസുകളാണു സര്‍വീസ് മുടക്കുന്നത്. മുളഞ്ഞൂര്‍ വഴിയുള്ള ബസുകള്‍ പാതക്കടവിലും വേങ്ങശേരി വഴിയുള്ള ബസുകള്‍ വയങ്കാവിനു സമീപവും യാത്രക്കാരെ ഇറക്കി മടങ്ങുകയാണ്. അമ്പലപ്പാറ–ലക്കിടി പേരൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഏഴു കിലോമീറ്റര്‍ റോഡ് റീടാര്‍ ചെയ്യാതെ സര്‍വീസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത സാഹചര്യത്തിലാണു സമരമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

തച്ചനാട്ടുകരകുണ്ടൂര്‍ക്കുന്ന് കാരാട് റോഡിന്റെ ശോചനീയാവസ്ഥ ദുരിതമായി. മഞ്ചാടിപാടം ഭാഗത്തു റോഡിലുടനീളം വെള്ളക്കെട്ടില്‍ കുഴികള്‍ നിറഞ്ഞു. വാഹന ഗതാഗതം സാധ്യമല്ലാത്ത സ്ഥിതിയാണ്. സമീപത്തെ സ്‌കൂളിലേക്കു നടന്നു വരുന്ന കുട്ടികള്‍ക്കാണ് ഏറെ ദുരിതം.

നഗരത്തിലെ ബിഒസി റോഡില്‍ ടോള്‍ ഗേറ്റിനു സമീപമുള്ള വെള്ളക്കെട്ട് റോഡ് തകര്‍ച്ചയ്‌ക്കു കാരണമാകുന്നു. റെയില്‍വേ മേല്‍പാലം ഇറക്കത്തില്‍ പെട്രോള്‍ പമ്പിനോടു ചേര്‍ന്നുള്ള സ്ഥലത്താണു വെള്ളം കെട്ടിക്കിടക്കുന്നത്. വെള്ളം കെട്ടിക്കിടക്കുന്നതാണു ടൈലുകള്‍ ഇളകാന്‍ കാരണം. ബൂത്തിനു സമീപത്തെ റോഡ് തകരുന്നതു പതിവായതോടെയാണു ടൈല്‍ പതിച്ചത്. ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇതുവഴി കാല്‍നട യാത്രപോലും സാധ്യമല്ല. ദുര്‍ഗന്ധവും രൂക്ഷമാണ്.

കണ്ണനൂര്‍ പഴയ ജങ്ഷനിലെ ബൈപാസ് റോഡ് കേടായിട്ട് മാസങ്ങളായി. ബേന്ധപ്പെട്ട വകുപ്പില്‍ ഈ റോഡിനു വ്യക്തമായ രേഖയില്ലാത്തതിനാലാണ് അറ്റകുറ്റപ്പണി നടത്താതിരിക്കുന്നതെന്നാണു പൊതുമരാമത്ത് അധികൃതരുടെ ഭാഷ്യം.കാലാകാലങ്ങളായി കണ്ണനൂരിലേക്കു എളുപ്പവഴിയായി കുഴല്‍മന്ദം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന റോഡാണിത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി വീതികൂട്ടിയപ്പോള്‍ കണ്ണനൂര്‍ തോട്ടുപാലത്തു നിന്നു കണ്ണനൂര്‍ ജങ്ഷനിലേക്കു ബൈപാസായി ഉയര്‍ത്തി. പഴയ ജങ്ഷനിലേക്കു മെയിന്‍ റോഡില്‍ നിന്നു ഒരു കിലോമീറ്റര്‍ ചുറ്റിവേണം വരാന്‍. എന്നാല്‍ കേടായ റോഡ് നേരെയാക്കിയാല്‍ പല്ലഞ്ചാത്തനൂര്‍, തിരുനെല്ലായ് ഭാഗത്തേക്കുള്ള എളുപ്പവഴിയാകും ഇത്.

കാലവര്‍ഷം തുടങ്ങിയതോടെ കൊല്ലങ്കോട് ബസ്സ് സ്റ്റാന്റ്റ് റോഡ് തകര്‍ന്ന് ചളിക്കുളമായി.ദിനംപ്രതി നിരവധി വാഹനങ്ങളാണ് സ്റ്റാന്റില്‍ നിന്നും യാത്ര തുടരുന്നത് പാലക്കാട് ചിറ്റൂര്‍ കോയമ്പത്തൂര്‍ കുഴല്‍മന്ദം തൃശ്ശൂര്‍ ഗോവിന്ദാപുരം ആലത്തൂര്‍ കാടാമ്പുഴ കോഴിക്കോട് ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങായാണ് പോകുന്നത്.

വന്‍ ഗര്‍ത്തങ്ങള്‍ പോലുള്ള കുഴികള്‍ രൂപപ്പെടുത്താട് ബസ്സുകള്‍ സ്റ്റാന്റില്‍ കയറിയിറങ്ങുവാന്‍ ഏറെ പ്രയാസപ്പെടുകയാണ് എതിരെ വരുന്ന ബസ്സിനെ മറികടക്കുന്നതും കുഴികളിലൂടെ കയറിയിറങ്ങുന്നതും ബസ്സ് മറിയുമോ എന്ന ഭയപ്പാടിലാന്ന് യാത്രക്കാരും നിരവധി തവണ സ്റ്റാന്റില്‍ കയറിയിറങ്ങേണ്ട കൊല്ലങ്കോട്ട് പാലക്കാട്ട് സര്‍വീസ് നടത്തുന്ന ബസ്സും ചിറ്റൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സിന്റെയും ലീഫ് പൊട്ടി പോകുന്നതായും പറയുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് പഞ്ചായത്തിന്റെ ബസ് സ്റ്റാന്റ് റോഡ് നിര്‍മ്മാണം നടത്തിയത്.

പണികള്‍ തുടങ്ങിയതു മുതല്‍ അഴിമതി ആരോപണമുണ്ടായിരുന്നു. നിലവിലുള്ള റോഡിലെ മെറ്റലും ഇന്നും എടുത്തു മാറ്റിയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡുപണി ചെയ്തത്.ഇവിടന്ന് എടുത്തു മാറ്റിയ 46 പെട്ടി മണ്ണ് ടിപ്പറില്‍ കടത്തി വിറ്റതായും അശാസ (തീയറോഡു നിര്‍മ്മാണം നടത്തിയതില്‍ ഖജനാവിനെ നഷം വരുത്തിയതില്‍ വിജിലന്‍സ് കേസുള്‍പ്പെടെയുണ്ട്. ബസ് സ്റ്റാന്റ് റോഡ് നന്നാക്കാത്ത പക്ഷം ബസുകള്‍ സ്റ്റാന്റില്‍ കയറാന്‍ കഴിയില്ല എന്ന നിലപാടിലാണ് ബസ്സുടമകള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.