Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുശല്യത്തിന് പരിഹാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2016, 06:46 pm IST
in Samskriti

വസ്തുവില്‍ മറഞ്ഞിരിന്നുകൊണ്ട് അവിടെ താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്ന ചില ബാഹ്യവസ്തുക്കളുണ്ട്. ഇത്തരം ഉപദ്രവത്തെ വാസ്തുശല്യം എന്നു പറയുന്നു.

പൊട്ടക്കിണറുകള്‍, പൊട്ടക്കുളങ്ങള്‍, മനുഷ്യശവം അടക്കിയതിന്റെ അവശിഷ്ടങ്ങള്‍, ജന്തുക്കളെ കുഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങള്‍ ഇവ വസ്തുവില്‍ മറഞ്ഞിരുന്ന് അവിടെ വീട് വച്ച് താമസിക്കുന്നവര്‍ക്ക് ഉപദ്രവം ഉണ്ടാക്കുന്നു.

ചിലര്‍ ക്ഷുദ്രപ്രയോഗം ചെയ്യുന്നതിനായി വസ്തുവില്‍ ശല്യം സ്ഥാപിക്കും. സാധാരണയായി കണ്ടുവരാറുളളത് ക്ഷുദ്രം പാത്രങ്ങളിലോ, തകരക്കുഴലുകളിലോ, പക്ഷികള്‍, ചെറിയ ജീവികള്‍ എന്നിവയുടെ തലയിലോ മറ്റോ വച്ച് കുഴിച്ചിട്ടിരിക്കും. ചിലര്‍ ലോഹപ്രതിമകളിലും , ലോഹപ്പൊടികളിലും, പാവകളിലും ദുര്‍ദേവതകളെയും, രക്ഷസുകളെയും ആവാഹിച്ച് കുഴിച്ചിട്ടിരിക്കും.

ഇവ താമസക്കാര്‍ക്ക് നെഗറ്റീവ് എനര്‍ജി പ്രസരിപ്പിച്ച് ഉപദ്രവങ്ങള്‍ ഉണ്ടാക്കും. ക്ഷുദ്രപ്രയോഗം നടന്നിട്ടുണ്ട് എന്ന പേടികൂടിയാകുമ്പോള്‍ ആ നെഗറ്റീവ് എനര്‍ജി കൂടിക്കൂടി വരുന്നതായി അനുഭവം ഉണ്ടാവുകയും ജീവിതം പിടിവിട്ട് പോവുകയും ചെയ്യും. അപ്പോള്‍ തന്നെ മനസ്സിലാക്കാം ക്ഷുദ്രം എന്നത് മാനസികതലം നിയന്ത്രിക്കുന്ന ഒന്നാണെന്ന്.

ഇത്തരം ആ വിചാര ശല്യങ്ങളെ പ്രശ്‌നത്തില്‍ മനസ്സിലാക്കി വാസ്തുവില്‍ പരിഹാരങ്ങള്‍ ചെയ്താല്‍ വാസ്തുശല്യം പൂര്‍ണമായി മാറും എന്നു മാത്രമല്ല ക്ഷുദ്രം ചെയ്തവരുടെ മനസ്സില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കി അവര്‍ ചെയ്തുപോയ തെറ്റില്‍ പശ്ചാത്തപിച്ച് ആ വസ്തുവില്‍ ജീവിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളാകുവാനും ഇടയാകും.

വാസ്തുശല്യ സൂചനകള്‍:

$ഗൃഹനിര്‍മ്മാണം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനകം മരണം നടന്നാല്‍ വസ്തുവിന്റെ കിഴക്ക് ഭാഗത്ത് ശല്യം.

$ഗൃഹനിര്‍മ്മാണം കഴിഞ്ഞ ഉടന്‍ സര്‍ക്കാരില്‍ നിന്ന് പേടിപ്പിക്കുന്ന കത്തുകള്‍ കിട്ടിയാല്‍ തെക്കുകിഴക്കുഭാഗത്ത് ശല്യം.

$ഗൃഹനിര്‍മ്മാണത്തിന് ശേഷം ഏതെങ്കിലും കുടുംബാംഗത്തിന് മാറാവ്യാധി വന്നാല്‍ തെക്കു ഭാഗത്ത് ശല്യം.

$ഗൃഹത്തില്‍ ശിശുക്കള്‍ മരിച്ചാല്‍ തെക്കുപടിഞ്ഞാറ് ഭാഗത്ത് ശല്യം.

$ഗൃഹനാഥന് ചിത്തഭ്രമം പിടിപെട്ടാല്‍ ഗൃഹം ഇരിക്കുന്ന സ്ഥലം ശ്മശാനഭൂമി ആയിരുന്നു എന്നും പടിഞ്ഞാറ് ഭാഗത്ത് എല്ലുകള്‍ കൂടിക്കിടക്കുന്നു എന്നും മനസ്സിലാക്കാം.

$കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ ചത്താല്‍ വടക്കുകിഴക്ക് ഭാഗത്ത് പരിശോധന നടത്തേണ്ടി വരും.

$ഗൃഹനിര്‍മ്മാണത്തിന് ശേഷം ധനികനായ ഗൃഹനാഥന് ദാരിദ്ര്യം പിടിപെട്ടാല്‍ വടക്കുഭാഗത്ത് ശല്യം പ്രതീക്ഷിക്കണം.

$കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹമായാല്‍ ഗൃഹത്തിന്റെ മദ്ധ്യഭാഗത്തായി തലയോട്ടി ഉണ്ട് എന്ന് ഉറപ്പിക്കാം.

$ഗൃഹനിര്‍മ്മാണശേഷം ഗൃഹനാഥന് ആരോഗ്യം നഷ്ടപ്പെട്ടാല്‍ കിഴക്കുഭാഗം പരിശോധിക്കണം

 

ഗൃഹനാഥന്റെ ജാതകത്തിലെ ഗ്രഹനിലയിലെ ലഗ്നത്തിന് ശുഭഗ്രഹബന്ധം വരിക, നാലാംഭാവത്തില്‍ ശുഭഗ്രഹങ്ങള്‍ ഉണ്ടാവുക, കേന്ദ്രത്തിലും, ത്രികോണത്തിലും ശുഭഗ്രഹങ്ങള്‍ ഉണ്ടാവുക, ലഗ്നം ചരരാശിയോ, ഉഭയരാശിയോ ആവുക, പൃച്ഛകന്‍ (ചോദ്യകര്‍ത്താവ്) വടക്കുകിഴക്ക് ദിക്കുകളില്‍ നോക്കി ചോദ്യം ചോദിക്കുക എന്നിങ്ങനെ കണ്ടാല്‍ വസ്തുവില്‍ ശല്യമില്ലായെന്ന് പ്രാരംഭ നിരീക്ഷണം നടത്താമെങ്കിലും വസ്തുവില്‍ പ്രവേശിച്ച് സൂക്ഷ്മനിരീക്ഷണം ചെയ്യേണ്ടതുതന്നെയാണ്.

മറിച്ച് വാസ്തുശല്യം പ്രശ്‌നത്തിലോ, ജാതകചിന്തയിലോ വ്യക്തമായി എങ്കിലും വാസ്തുസന്ദര്‍ശനം വാസ്തുശല്യ നിര്‍മ്മാര്‍ജ്ജനത്തിന് സഹായിക്കും. ആയതിനാല്‍ വാസ്തുശല്യം ഉണ്ട് എന്ന തോന്നല്‍ ഒരു വ്യക്തിക്ക് ഉണ്ടാകുന്നുവെങ്കില്‍ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് തന്നെയാണ് നല്ലത്.

പ്രശ്‌നം കൊണ്ടോ, ക്ലേശാനുഭവങ്ങള്‍ കൊണ്ടോ, പെന്‍ഡുലം കൊണ്ടോ മറ്റ് ഏതെങ്കിലും തരത്തിലോ വാസ്തുശല്യം ബോധ്യമായാല്‍ ആ ശല്യം കണ്ടെത്തി അത് എടുത്തുകളഞ്ഞ് ദോഷപരിഹാരങ്ങള്‍ ചെയ്യണം. പ്രശ്‌നത്തില്‍ ബാധാഗ്രഹം ചരരാശിയില്‍ കണ്ടാല്‍ ക്ഷദ്രത്തെ മാറ്റാന്‍ എളുപ്പമാണ്. ഉഭയരാശിയിലാണെങ്കില്‍ പ്രയത്‌നിച്ച് മാറ്റാവുന്നതാണ്. സ്ഥിരരാശിയിലാണെങ്കില്‍ മാറ്റുക സാധ്യമല്ല (ക്ഷുദ്രമുളളത് വീടിന് അടിയിലാണെങ്കില്‍ വീട് കുഴിക്കുക സാധ്യമല്ലല്ലോ). അവിടെ പരിഹാരങ്ങള്‍ ചെയ്ത് വാസ്തുശല്യവീര്യം ഇല്ലാതാക്കണം.

പരിഹാരങ്ങള്‍

ഭൂമി വാങ്ങി വീട് വയ്‌ക്കുന്നതിന് മുന്‍പേ വാസ്തുദോഷങ്ങള്‍ പരിശോധിപ്പിക്കുന്നത് തന്നെയാണ് നല്ലത്. ഭൂമിയില്‍ വീട് കെട്ടികഴിഞ്ഞ് പൂര്‍ണ്ണമായ വാസ്തുദോഷപരിഹാരങ്ങള്‍ സാധ്യമാവുകയില്ല. വാസ്തുപൂജ, പഞ്ചശിരസ്ഥാപനം എന്നിവയും സ്ഥിരരാശിയിലെ വാസ്തുശല്യത്തിന് വീട്ടില്‍ വച്ച് 9 ദിവസത്തെ സമ്പൂര്‍ണ്ണ രാമായണ പാരായണം, ഒന്‍പത് ദിവസത്തെ അഖണ്ഡനാമജപം എന്നിവയും പരിഹാരങ്ങളാണ്.

ഉഭയരാശിയിലെ രാശിശല്യം പരിഹരിക്കുന്നതിന് ദോഷത്തിന്റെ തീവ്രത അനുസരിച്ച് മഞ്ഞള്‍, അരിപ്പൊടി, കുങ്കുമം എന്നിവ ഉപയോഗിച്ച് ഒന്‍പത് അംഗുലം വീതിയിലും, ഒന്‍പത് അംഗുലം നീളത്തിലും സ്വാസ്തിക ചിഹ്നം വീടിന്റെ വശങ്ങളില്‍ വരയ്‌ക്കുന്നത് നല്ലതാണ്. എന്നിരുന്നാലും വാസ്തുശല്യം മനസ്സിലാക്കി ശല്യം ഉളള സ്ഥലം കുഴിച്ച് ക്ഷൂദ്രം വെളിയിലെടുത്ത് കളയുന്നതിനും തുടര്‍ന്ന് പരിഹാരങ്ങള്‍ ചെയ്യുന്നതിനും ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് തന്നെയാണ് നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

പുതിയ വാര്‍ത്തകള്‍

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.