Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മലാപ്പറമ്പ് സ്‌കൂള്‍ @ എഞ്ചിനീയേഴ്‌സ് ഹാള്‍ അസൗകര്യങ്ങളുടെ നടുവില്‍ പരാതികളില്ലാതെ അവര്‍ പഠിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 11:18 am IST
in Kozhikode

കോഴിക്കോട്: ആരവങ്ങളില്ല; ജനപ്രതിനിധികളുടെയും നേതാക്കളുടെയും തിരക്കില്ല. അടച്ചുപൂട്ടിയ മലാപ്പറമ്പ് എയുപി സ്‌കൂളിന് ഇപ്പോഴുള്ളത് ഒരു പുതിയ മേല്‍വിലാസം; മലാപ്പറമ്പ് എയുപി സ്‌കൂള്‍, എഞ്ചിനീയേഴ്‌സ് ഹാള്‍. കഴിഞ്ഞ അഞ്ചു ദിവസമായി സിവി ല്‍സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള എഞ്ചിനീയേഴ്‌സ് ഹാളിലാണ് ഏറെ വിവാദം സൃഷ്ടിച്ച മലാപ്പറമ്പ് എയുപി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത് മലാപ്പറമ്പ് എയുപി സ്‌കൂള്‍ ചിത്രത്തിലില്ല എന്നാണ്. എന്നാല്‍ 57 വിദ്യാര്‍ത്ഥികളും 8 അദ്ധ്യാപകരും ഒരു പ്യൂണും ഉച്ചക്കഞ്ഞി പാചകം ചെയ്യാന്‍ കഴിഞ്ഞ 37 വര്‍ഷമായി സ്‌കൂളിലെത്തുന്ന പാചകക്കാരി മാലതിയും അടങ്ങുന്ന മലാപ്പറമ്പ് എയുപി സ്‌കൂള്‍ എഞ്ചിനീയേഴ്‌സ് ഹാളിലെ പ്ലൈവുഡ് കൊണ്ട് വേര്‍തിരിച്ച ക്ലാസ് മുറികളില്‍ ആത്മാവും ശരീരവുമായി നിറഞ്ഞുനില്‍ക്കുന്നു. കുട്ടികള്‍ക്ക് മൂത്രപ്പുരയില്ല. കളിക്കാനിടമില്ല, എ സി ഹാളായതുകൊണ്ട് വായു സഞ്ചാരംപോലും ഇല്ല. എ സി പ്രവര്‍ത്തിക്കുന്നില്ലെന്നു മാത്രമല്ല, ഉണ്ടായിരുന്ന ഫാനുകളും കഴിഞ്ഞ രണ്ടു ദിവസമായി നിശ്ചലമാണ്. ബഞ്ചിനു പകരം ഇരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കസേരയുണ്ട്. എന്നാല്‍ ഏഴാം ക്ലാസിലെ കുട്ടികള്‍ക്ക് പോലും വെച്ചെഴുതാന്‍ ഡസ്‌ക്കില്ല. എഴുതാന്‍ ഏറെ ബുദ്ധിമുട്ടുകയാണ് കൊച്ചു കുട്ടികളടക്കം.

സിവില്‍സ്റ്റേഷനില്‍ പൊതു ഉപയോഗത്തിനുള്ള മൂന്ന് മൂത്രപ്പുരകളാണ് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി ഉപയോഗിക്കാനുള്ളത്. എന്നാല്‍ ഇവയിലൊന്നു മാത്രമാണ് ഉപയോഗ യോഗ്യമായത്. വിദ്യാര്‍ത്ഥികളെ ശുചിമുറിയിലേക്ക് എത്തിച്ച് അദ്ധ്യാപകര്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഒരു രാത്രികൊണ്ട്, ജില്ലാ കലക്ടറുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എഞ്ചിനീയേഴ്‌സ് ഹാള്‍ ക്ലാസ് മുറികളാക്കി തിരിച്ചത്. നേരത്തെ ഉണ്ടായിരുന്ന സ്‌കൂളിന്റെ സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഉള്ളതുകൊണ്ട് ഇവര്‍ തൃപ്തിപ്പെടുമായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചിറ്റമ്മ നയം ഇവരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഉച്ചക്കഞ്ഞിക്കുള്ള ഇന്റന്റ് ഇതുവരെ പാസായിട്ടില്ല. മെയ് മാസം അവസാനമാണ് നിലവിലുള്ള വര്‍ഷത്തെ കുട്ടികളുടെ കണക്കില്‍ ഇന്റന്റ് പാസാക്കേണ്ടത്. ജൂണ്‍ മാസത്തെ ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണമെടുത്ത് പുതിയ ഇന്റന്റ് പാസാക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും ഈ സ്‌കൂളിനെ സംബന്ധിച്ച് നടന്നിട്ടില്ല. സ്‌കൂള്‍ സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സ്‌കൂള്‍ ചിത്രത്തിലില്ല എന്ന മറുപടിയാണ് സിറ്റി എഇഒ നല്‍കിയതെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നു. ഉച്ചക്കഞ്ഞിക്ക് പണം ലഭിക്കാത്തതിനാല്‍ തൊട്ടടുത്തുള്ള കാന്റീനില്‍ നിന്നും ഉച്ചഭക്ഷണം എത്തിച്ചുകൊണ്ടാണ് കുട്ടികളുടെ വിശപ്പ് മാറ്റുന്നത്.

നിലവിലുള്ള 8 അദ്ധ്യാപകരില്‍ നാലു പേര്‍ക്കു മാത്രമാണ് നിലവില്‍ പ്രൊട്ടക്ഷന്‍ ഉള്ളത്. മലാപ്പറമ്പ് എപിസി റോഡ്, മാസ് കോര്‍ണര്‍, വെള്ളുത്താന്‍ കോളനി, മമ്മിളിത്താഴം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ രാവിലെ പഠിക്കാനായി കലക്ടറേറ്റിലേക്ക് എത്തുന്നത്.

പിടിഎ വക വാഹനം ഉള്ളതുകൊണ്ട് ദുരിത യാത്രയൊന്നും ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് ഏക ആശ്വാസം. മലാപ്പറമ്പ് എയുപി സ്‌കൂളിനടുത്തു തന്നെ എഡിഎമ്മിന്റെ ബംഗ്ലാവ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. സര്‍ക്കാറിന്റെ അന്തിമ തീരുമാനം വരുന്നതുവരെ എഡിഎമ്മിന്റെ ബംഗ്ലാവില്‍ പഠനസൗകര്യം ഒരുക്കിയിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അത് ഏറെ സൗകര്യമായിരുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അധികൃതര്‍ ആലോചിച്ചിട്ടേയില്ല. അസൗകര്യങ്ങളില്ലാതെ അവര്‍ പഠിക്കുകയാണ്; കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ പാഠം എഴുതിച്ചേര്‍ത്തവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.