Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ബാര്‍ജ് വഴിയുള്ള അമോണിയ കടത്ത് നിരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2016, 10:28 pm IST
in Ernakulam

 

കൊച്ചി: അമോണിയ പോലുള്ള രാസപദാര്‍ഥങ്ങള്‍ ബാര്‍ജ് വഴി കൊണ്ടുപോകുന്നത് നിരോധിച്ചു കൊണ്ട് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം ഉത്തരവിട്ടു. അമോണിയ ചോര്‍ച്ച സംഭവവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച അനേഷിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഫാക്ടിലേക്കു കൊണ്ടു പോയ അമോണിയ അടങ്ങിയ ബാര്‍ജ് തൈക്കൂടത്തിനു സമീപം ചോര്‍ന്ന സംഭവം ഫാക്ടിന്റെ സുരക്ഷാ വീഴ്ചയെന്ന് കളക്ടര്‍ വ്യക്തമാക്കി. ഫാക്ടറിയും ബോയ്‌ലറും ബാര്‍ജും വിശദമായി പരിശോധിക്കുകയും ബാര്‍ജ് രാസപദാര്‍ഥങ്ങള്‍ കൊണ്ടുപോകാന്‍ പര്യാപ്തമാണോ എന്നും അന്വേഷിച്ച് ജൂണ്‍ ഒന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കളക്ടര്‍ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 33 പ്രകാരമാണ് അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഈ ബാര്‍ജില്‍ അമോണിയ കൊണ്ടുപോകുന്നത് കളക്ടര്‍ നിരോധിച്ചത്. സെക്ഷന്‍ സിആര്‍പിസി 144, ദുരന്തനിവാരണ നിയമം 33,34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കളക്ടറുടെ ഉത്തരവ്. വാട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബോട്ട് ഫ്‌ളോട്ടിംഗ് പംപ്, മാസ്‌ക് സഹിതമുള്ള ഒക്‌സിജന്‍ സിലിണ്ടര്‍, എഎസ്‌കെഎ ലൈറ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ രണ്ടു മാസത്തിനകം ഏര്‍പ്പാടാക്കണമെന്നും കളക്ടര്‍ ഉത്തരവിട്ടു. ഇതില്‍ വീഴ്ച വരുത്തിയാല്‍ ബാര്‍ജ് വഴി അമോണിയ കൊണ്ടുപോകുന്നത് പൂര്‍ണ്ണമായി നിരോധിക്കേണ്ടി വരുമെന്നും ജില്ല കളക്ടര്‍ വ്യക്തമാക്കി.

അമോണിയെ കൊണ്ടുപോയ ബാര്‍ജിന് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല. ബാര്‍ജിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ചും സംശയമുണ്ട്. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഫാക്ടിന്റെ ഭാഗത്ത് നിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധരെ നിയോഗിച്ചിരുന്നില്ല.

ഫയര്‍ എഞ്ചിനീയറുടെ സേവനവും ലഭ്യമാക്കിയില്ല. ഇതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കിയത്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജനവാസ മേഖലയില്‍ കൂടി അമോണിയ കൊണ്ടു പോയത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ദിനംപ്രതി കാര്യങ്ങള്‍ വിലയരുത്തുമെന്നും കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് വൈറ്റില ചമ്പക്കരയ്‌ക്കു സമീപം ഫാക്ടിലേക്ക് അമോണിയ കൊണ്ടു പോയ ബാര്‍ജ് ചോര്‍ന്നത്. ജില്ല കളക്ടറുടെ നേത്ൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സംഘം, പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ എന്നിവര്‍ സ്ഥലത്തെത്തി അടിയന്തിര നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈറ്റിലയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പ്രദേശവാസികളെയും വളര്‍ത്തു മൃഗങ്ങളെയുമടക്കം തൃപ്പൂണിത്തുറയിലെ സ്‌കൂളിലേക്കു മാറ്റിയിരുന്നു. 200 ഓളെ പേരെയാണ് രാത്രി ഒഴിപ്പിച്ചത്. രാത്രി 12 മണിയോടെയാണ് ചോര്‍ച്ച അടച്ച് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

India

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

Kerala

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

Kerala

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

India

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

ഇറാന്‍ വീഴുന്നതോടെ അടുത്ത ഇറാനാകാന്‍ തുര്‍ക്കി, ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള വ്യാപാര ഇടനാഴിയെ തകര്‍ത്ത് സ്വന്തം വ്യാപാരപാത ഒരുക്കാന്‍ തുര്‍ക്കി

പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക, കടിയേറ്റാലോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍; ട്രെയിന്‍ അനുവദിച്ചത് സുരേഷ് ഗോപി റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനം പരിഗണിച്ച്

പാറമേക്കാവ് ദേവസ്വം വെടിക്കെട്ട് ശാലയില്‍ നിരോധിത സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയില്ല,ലൈസന്‍സിക്കെതിരായ കേസ് പൂരം തകര്‍ക്കാനുള്ള നീക്കമെന്ന് ആക്ഷേപം

ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയില്‍ നിന്നും വരുന്ന ഉല്‍പന്നങ്ങള്‍ തടയാന്‍ കാവല്‍ നില്‍ക്കുന്ന നേപ്പാള്‍ സേന(ഇടത്ത്) പുതിയ പ്രധാനമന്ത്രി ബാലെന്‍ ഷാ (വലത്ത്)

നേപ്പാളില്‍ ഇന്ത്യയ്‌ക്കെതിരെ ബാലെന്‍ ഷായുടെ നീക്കത്തില്‍ അസ്വാരസ്യം പുകയുന്നു, യുഎസിന്റെ സൈനികകേന്ദ്രം വരുന്നു, അടുത്ത ലാമ നേപ്പാളില്‍നിന്നും…

വേനല്‍ച്ചൂട് വര്‍ദ്ധിച്ചു: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ആളുകള്‍ക്ക് സൂര്യാതപമേറ്റു

പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി പെരുന്നാളില്‍ വെടിക്കെട്ട് ഉപേക്ഷിച്ചു,തീരുമാനം ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്റെ ആഹ്വാനപ്രകാരം

മമതയ്‌ക്ക് പിന്തുണ അറിയിച്ച് അരവിന്ദ് കെജ്രിവാൾ ; മണിക്കൂറുകൾക്കുള്ളിൽ പിളർന്നത് സ്വന്തം പാർട്ടി

എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.