Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

പക്ഷെ മകനെ ഓര്‍ത്താല്‍ കുക്കുറെയയ്‌ക്ക് കരച്ചില്‍ വരും. കാരണം മകന്‍ ഓടിസം രോഗിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 11:57 pm IST
inFootball, Sports
മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

മാഡ്രിഡ്: ലോകകപ്പ് കിരീടം നേടിയ സ്പെയിനിന്റെ പ്രതിരോധനിരയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന ആളാണ് മാര്‍ക്ക് കുക്കുറെയ. കളിക്കളത്തില്‍ പുലിയെപ്പോലെയാണ് കുക്കുറെയ. ആക്രമണവും പ്രതിരോധവും ഒരേ വേഗതയില്‍ നടത്തും. എത്ര ഓടിയാലും തളരാത്ത സ്റ്റാമിന. കുക്കുറെയയുടെ ചുരുണ്ട്, ഇടതൂര്‍ന്ന് ചുമലിലേക്ക് വരെ പരന്ന് കിടക്കുന്ന തലമുടിയാണ് പ്രത്യേകത. ഓടുമ്പോള്‍ തുള്ളിക്കളിക്കുന്ന ഈ മുടി കുക്കുറെയുടെ ട്രേഡ് മാര്‍ക്കാണ്. .

പക്ഷെ മകനെ ഓര്‍ത്താല്‍ കുക്കുറെയയ്‌ക്ക് കരച്ചില്‍ വരും. കാരണം മകന്‍ മാത്യു ഓടിസം രോഗിയാണ്. വീട്ടുവിശേഷങ്ങള്‍ ചോദിച്ച് മകനിലേക്ക് എത്തിയാല്‍ കളിക്കളത്തില്‍ പുലിപോലെ ശത്രുക്കളെ കടിച്ചുകീറുന്ന കുക്കുറെയ പിടിച്ചുനില്‍ക്കാനാകാതെ കരയും. ആ നീളൻ ‘മുടി’യ്‌ക്ക് പിന്നിലെ രഹസ്യം ആദ്യമായി കുക്കുറെയ പങ്കുവെച്ചു. തന്റെ സിഗ്നേച്ചർ ലുക്കായ നീളമുള്ള മുടിയെക്കുറിച്ചും താരം അഭിമുഖത്തില്‍ മനസ്സുതുറന്നു. ഓട്ടിസം ബാധിച്ച മകന് തന്റെ മുടി വളരെ ഇഷ്ടമായതുകൊണ്ടാണ് അത് ഇത്രയും നീട്ടി വളർത്തുന്നത്. അവൻ തന്നെ മറന്നുപോയാലും , ഈ മുടി കണ്ടെങ്കിലും അവന് എന്നെ തിരിച്ചറിയാൻ സാധിക്കുമല്ലോ എന്നാണ് കുക്കുറെയ കരുതുന്നത്.

ബി.ബി.ഒ സ്പോർട്സിന് നല്‍കിയ അഭിമുഖത്തിലാണ് ഓട്ടിസം ബാധിച്ച മകൻ മാത്യുവിനെ വളർത്തുന്നതില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ പ്രൊഫഷണല്‍ ഫുട്ബാള്‍ ജീവിതത്തെ മകന്റെ രോഗം എങ്ങനെയെല്ലാം സ്വാധീനിച്ചുവെന്നും താരം പറഞ്ഞു.

മകന് ഓട്ടിസമാണെന്ന് ആദ്യം തിരിച്ചറിഞ്ഞപ്പോള്‍ താനും പങ്കാളി ക്ലോഡിയ റോഡ്രിഗസും കഠിനമായ മാനസിക വിഷമത്തിലൂടെയാണ് കടന്നുപോയതെന്ന് കുക്കുറെയ്യ പറയുന്നു. കുട്ടിക്ക് ഓട്ടിസമാണെന്ന് ഡോക്ടർമാർ പറയുമെങ്കിലും അതിനുശേഷം എന്താണ് ചെയ്യേണ്ടതെന്ന് അച്ഛനമ്മമാര്‍ക്ക് അറിയില്ലെന്നും അതെല്ലാം പഠിച്ചെടുക്കേണ്ടതുണ്ടെന്നും കുക്കുറെയ പറയുന്നു.

ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാന്‍ പഠിപ്പിച്ചത് മകന്റെ രോഗമാണ്. മകന്‍ മാത്യുവിനെ സാധാരണ സ്കൂളിലായിരുന്നു അയച്ചിരുന്നത്. എന്നാല്‍ അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ മകൻ കഠിനമായി ബുദ്ധിമുട്ടി. സ്കൂളിനോട് ഇണങ്ങാന്‍ കഴിയാതെ കരയുന്ന മകനെ ഉടനെ തന്നെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. സ്കൂളിലാക്കി തിരികെ വീട്ടിലെത്തുമ്പോള്‍ കുക്കുറെയയ്‌ക്കും ഭാര്യക്കും കണ്ണീരടക്കാൻ സാധിക്കുമായിരുന്നില്ല. അങ്ങിനെയാണ് ഒടുവില്‍ മകന് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കുന്ന ഓട്ടിസം ബാധിച്ച കൂട്ടികള്‍ക്കുള്ള പ്രത്യേക സ്കൂളിലേക്ക് മാറ്റിയത്.

കുടുംബവുമായി ഒന്നിച്ചുള്ള അവധിക്കാല യാത്രകള്‍, ഭക്ഷണം കഴിക്കല്‍ തുടങ്ങി ഓരോ കാര്യങ്ങളും മകന്‍ മാത്യുവിന്റെ ഇഷ്ടമനുസരിച്ചാണ് ചെയ്യുക. ക്ലബ്ബുകള്‍ മാറുന്ന കാര്യത്തില്‍ പോലും മകന് അനുയോജ്യമായ തെറാപ്പിയും മികച്ച വിദ്യാഭ്യാസവും ലഭിക്കുന്ന നഗരമാണോ എന്ന് ഉറപ്പുവരുത്താറുണ്ട്. മാത്യു സന്തോഷത്തോടെയിരുന്നാല്‍ താന്‍ നൂറു ശതമാനം പ്രകടനം പുറത്തെടുക്കുമെന്നും കുക്കുറെയ്യ.

മകൻ ഓരോ മൂന്നോട്ടുള്ള കുതിപ്പും വലിയ സന്തോഷമാണ് നല്‍കും. തന്റെ മകൻ പൂർണ്ണ ആരോഗ്യവാനായിരിക്കാന്‍ തന്റെ എല്ലാ സമ്പാദ്യവും നല്‍കാന്‍ തയ്യറാണ്.

ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്തുന്ന ലോകമെമ്പാടുമുള്ള മറ്റ് മാതാപിതാക്കള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാനാണ് മകന്റെ രോഗവിവരം മാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നതെന്നും കുക്കുറെയ്യ.

 

Tags: Autistic child MatherfootballFIFA World Cup 2026AutismLatest newsSpain football teamMarc Cucurella
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

Kerala

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.