Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മയുടെ കാരുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 08:26 pm IST
in Samskriti

അവിടുത്തെ പാദം പണിയാന്‍ എന്നും എനിക്ക് കഴിയേണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ രൂപമെന്റെയുള്ളില്‍ സദാ വിളങ്ങട്ടെ! നിന്റെ നാമം എന്റെ നാവിലെന്നും സ്പന്ദിക്കട്ടെ. അവിടുത്തെ പാദങ്ങള്‍ എന്റെ കണ്ണിണകളെ എന്നും അനുഗ്രഹിക്കട്ടെ.

അവിടുന്ന് എന്നെയവിടുത്തെ അടിമയായി കണക്കാക്കണം. ഭവതിയെ എന്റെ യജമാനത്തിയായി ഞാന്‍ എല്ലായ്‌പ്പോഴും കണക്കാക്കിക്കൊള്ളാം. എന്നിലെ ഈ സേവ്യസേവകഭാവം വികാസം പ്രാപിച്ച് അമ്മയുംമകനും എന്ന മട്ടിലേയ്‌ക്ക് പരിണമിക്കട്ടെ എന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.

ബ്രഹ്മാണ്ഡം എന്തെന്ന് നിനക്കറിയാം, കാരണം അറിവിന്റെ പരമപദം നീയാണ്. ഈ പാമരന്‍ അമ്മയോട് എന്തുപറയാനാണ്? അമ്മയ്‌ക്കറിയാത്തതായി എന്തുണ്ട്? അതിനാല്‍ ഞാനൊന്നും ആവശ്യപ്പെടുന്നില്ല. അവിടുത്തെ ഹിതമാണ് എന്റെ ആജ്ഞ.

വിശ്വത്തെ സൃഷ്ടിക്കുന്നത് ബ്രഹ്മാവാണെന്നും സംരക്ഷിക്കുന്നത് ഹരിയാണെന്നും സംഹാരശക്തി ശിവനാണെന്നും ലോകര്‍ പറയുന്നു. എന്നാല്‍ അമ്മേ, അവിടുന്നു നല്‍കിയ ശക്തിയൊന്നുകൊണ്ട് മാത്രമല്ലേ, ഞങ്ങള്‍ക്ക് ഈ പ്രാഭവങ്ങള്‍ ഉണ്ടായത്?

സകലരുടെയും മാതാവായ ഭൂദേവിയല്ല ജഗത്തിനെ ഭരിക്കുന്നത്, മറിച്ച് നിന്റെ ആധാരശക്തിയാണ് അതിനു നിദാനമായുള്ളത്. സൂര്യന്‍ പ്രോജ്വലത്താകുന്നത് നിന്റെ പ്രഭയാലാണ്. ഇതൊക്കെയാണെങ്കിലും നീ ഇപ്പറഞ്ഞ കാര്യങ്ങളിലൊന്നും ബന്ധമില്ലാതെ ശുദ്ധസത്വയായി വിളങ്ങുകയും ചെയ്യുന്നു.

ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ നിന്റെ ശക്തിയുടെ പ്രകടനങ്ങള്‍ മാത്രമാണ്. ജനനമെടുത്തവരാകയാല്‍ ഞങ്ങള്‍ക്ക് മരണവും നിശ്ചയം. അപ്പോള്‍പ്പിന്നെ ദേവേന്ദ്രന്‍ അടക്കമുള്ള ദേവതമാരും അനിത്യര്‍ തന്നെയാണല്ലോ? നിത്യയായി, ശാശ്വതമൂലകന്ദമായി ഉള്ളത് അമ്മേ, നീ മാത്രമാണ്.

അമ്മേ, നിന്റെ കാരുണ്യത്താലാണ് പുരാണപുരുഷന്‍ പോലും ആത്മസ്വരൂപത്തെ അറിയുന്നത്. നീ ആത്മാവബോധം നല്‍കിയിരുന്നില്ലെങ്കില്‍ ‘താന്‍ വിഭുവാണ്, ഈശനാണ്, അനാദിയാണ്, അനീഹനാണ്, സര്‍വ്വഭൂതങ്ങളുടെയും നിദാനമാണ്’ എന്നിത്യാദി തമോബുദ്ധികളില്‍ അദ്ദേഹം അകപ്പെടുമായിരുന്നു.

വിദ്വാന്റെ വിദ്യ, ബലവാന്റെ ബലം, കീര്‍ത്തിമാന്റെ കീര്‍ത്തി, മനുഷ്യന്റെ മുക്തി, കാന്തി, ശ്രീത്വം, തുഷ്ടി, വൈരാഗ്യം, എന്നുവേണ്ട സകലപ്രഭാവങ്ങളും അവിടുന്നാണ്.

വേദങ്ങളിലെ ഗായത്രിയായും, സഗുണയായും, നിര്‍ഗുണയായും സ്വാഹയായും, ശിവയായും, പ്രണവാധാരയായും നിലകൊള്ളുന്നത് നീയാണ്. അമരപൂര്‍വ്വജന്മാരുടെ മുക്തിക്കായി നീയാണ് വേദശാസ്ത്രാദികളെ ഉണ്ടാക്കിയത്.

കടലിലെ അലകള്‍പോലെ ആദ്യന്തഹീനമായ ചിന്മയവസ്തുവിന്റെ അംശങ്ങള്‍ എങ്ങും ജീവസ്വരൂപമായി നിറഞ്ഞിരിക്കുന്നു. ജീവഭാവം പൂണ്ട അവയ്‌ക്ക് മോക്ഷമാര്‍ഗ്ഗമായാണ് നീ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്.

അവിടുന്നാണീ പ്രപഞ്ചത്തിന്റെയെല്ലാം നിദാനം എന്ന രഹസ്യം ജീവന്‍ അറിയുന്ന നിമിഷം അവിടുന്നീ പ്രപഞ്ചത്തെ സംഹരിക്കുന്നു. വേദിയില്‍ നടിക്കുന്നവന്‍ വേഷംമാറി വിരമിക്കുന്നതുപോലെ നീയും സൃഷ്ടിസ്ഥിതിസംഹാരാദികള്‍ ചെയ്ത് പിന്‍വാങ്ങുന്നു.

ഈ മോഹവിഷയക്കടലില്‍ നിന്നും കരകയറ്റാന്‍ അമ്മേ, നിന്നെത്തന്നെ ഞാന്‍ ആശ്രയിക്കുന്നു. ദുഃഖം, കാമക്രോധലോഭങ്ങള്‍, എന്നിവയാല്‍ പൂരിതവും യാതൊരു പ്രയോജനം ഇല്ലാത്തതുമായ സംസാരത്തില്‍ നിന്ന് അമ്മേ എന്നെ രക്ഷിച്ചാലും.മഹാവിദ്യയും പരമശിവയും സര്‍വ്വാര്‍ത്ഥസാധികയുമായ അമ്മയുടെ കാലടികളില്‍ ഞാനിതാ നമസ്‌കരിക്കുന്നു. ജ്ഞാനപ്രകാശത്തിന്റെ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞാലും.

തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.