Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുന്നത്തുനാട്ടില്‍ കുതിപ്പിനായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 10:12 pm IST
in Ernakulam

കോലഞ്ചേരി: കുന്നത്തുനാട്ടിലെ ഇടത് വലത് രാഷ്‌ട്രീയ ശക്തികള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായാണ് ഇക്കുറി എന്‍ഡിഎ മത്സരരംഗത്തുള്ളത്. കാര്‍ഷിക മേഖലയായിരുന്ന കുന്നത്തുനാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തും ഇന്ന് മാഫിയകള്‍ക്ക് തീറെഴുതി നല്‍കിയിരിക്കുകയാണ്. വികസനത്തിന്റെ പേര് പറഞ്ഞ് കുന്നുകള്‍ ഇടിച്ച് നിരത്തി, പാറകള്‍ പൊട്ടിച്ചും പ്രദേശത്തിന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളാണ് കുന്നത്തുനാട്ടില്‍ ഭൂരിപക്ഷവും.

240 ല്‍ അധികം വരുന്ന പട്ടികജാതി-വര്‍ഗ്ഗ കോളനികളുള്ള ഇവിടെ ജനങ്ങളുടെ അടിസ്ഥാന വികസനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്തംപോലും മുന്നണികള്‍ മറന്നിരിക്കുന്നു. ഇടതു വലതു മുന്നണികള്‍ മാറി ഭരിച്ചിരുന്ന മണ്ഡലത്തിലെ കോളനികളില്‍ കുടിവെള്ളംപോലും ലഭ്യമല്ല. വീട്, കക്കൂസ്, റോഡ്, വെള്ളം, വെളിച്ചം ഇവയെല്ലാം ഏറക്കുറേ ഇവിടുത്തുകാര്‍ക്ക് അന്യമാണ്. നിരവധി പേര്‍ ഭൂരഹിതരും വീടില്ലാത്തവരുമാണ്. ഇത്തരിത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായാണ് തുറവൂര്‍ സുരേഷ് ജനങ്ങളിലേയ്‌ക്ക് ഇറങ്ങിച്ചെല്ലുന്നത്.

ഭൂമി, വെള്ളം, തൊഴിലവസരങ്ങള്‍, കര്‍ഷകരുടെ പരാതികള്‍ക്കുള്ള ശാശ്വത പരിഹാരം തുടങ്ങിയ ഉറപ്പുകള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. കുടിവെള്ള ക്ഷാമം നേരിടുന്ന എട്ടു പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുക, പൊതുശ്മശാനം യാഥാര്‍ത്ഥ്യമാക്കുക. നൂതന സാങ്കേതിക വിദ്യയിലൂന്നിയ വികസനം എന്നിവ എന്‍ഡിഎയുടെ മുഖ്യ പ്രചരണ വിഷയമാണ്.

കെപിഎംഎസ് യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച തുറവൂര്‍ സുരേഷ് ബിഡിജെഎസ് സംസ്ഥാന നേതാവും കേരള പുലയര്‍ മഹാസഭ സംസ്ഥാന ട്രഷററാണ്. ചേര്‍ത്തല എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനായിരുന്നു. പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, കെപിഎംഎസ് സംഘടനാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച സുരേഷ് തിരുവനന്തപുരം വെങ്ങാനൂര്‍ മഹാത്മാ അയ്യങ്കാളി യുപി സ്‌കൂള്‍ മാനേജരാണ്. ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മ്മസമിതിയുടെ കോര്‍കമ്മറ്റി അംഗവുമാണ്.

സിറ്റിംഗ് എംഎല്‍എയായ വി.പി.സജീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിയമസഭയിലേക്ക് നാലാം അങ്കം. വൈക്കത്തെ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക്‌ശേഷം കുന്നത്തുനാട്ടിലേക്ക് രാഷ്‌ട്രീയചുവട് മാറ്റിയപ്പോള്‍ വിജയം വരിച്ചത് 2011ലാണ്. എല്‍ഡിഎഫിലെ എം.എ.സുരേന്ദ്രനെ 8732 വോട്ടുകള്‍ക്കാണ് കീഴടക്കിയത്. 1998, 2006 എന്നീ കാലയളവിലും ആയിരത്തിലധികം വോട്ടുകളുടെ പരാജയമാണ് നേരിട്ടത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കടയിരുപ്പ് ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഡ്വ:ഷിജി ശിവജിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിലൂടെ ചുവടുവയ്‌പ്പ്. ജനാധിപത്യ മഹിള അസോസിയേഷന്‍ പൂതൃക്ക പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റാണ്. നിയമസഭയിലേക്ക് കന്നി മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.